Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മറ്റൊരാളുടെ ഭാര്യയെകൂടാതെ ജീവിക്കാനാവില്ലെന്ന് സിപിഎം നേതാവ്; വിജയന്റെ അശ്ലീല പ്രണയ സല്ലാപ ഓഡിയോ പുറത്ത്; തീവ്രത പരിശോധിച്ച് തരം താഴ്‌ത്താന്‍ തീരുമാനം

നേതാവിന്റെ സംഭാഷണത്തിന്റെ ഏതാനം മിനിറ്റുകള്‍ മാത്രമുള്ള ഓഡിയോ മാത്രമാണ് പുറത്ത് വന്നത്. അതേ സമയം വിഷയത്തില്‍ ആദ്യം പ്രതിഷേധവുമായെത്തിയ പലരും പിന്നീട് ഇക്കാര്യം പുറത്ത് പറയാന്‍ തയ്യാറായില്ല. ഭാവിയില്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് വരെ എത്തേണ്ട നേതാവിനെതിരെയാണ് ഇപ്പോള്‍ നടപടി വരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2021, 08:10 pm IST
in Kerala

നെടുങ്കണ്ടം: ഇടുക്കി ജില്ലയില്‍ പാര്‍ട്ടി പ്രവര്‍ത്തകയുമായി അശ്ലീല പ്രണയ സല്ലാപം നടത്തിയ സിപിഎം നേതാവിനെതിരെ നടപടിക്ക് ശുപാര്‍ശ. സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗവും വനംവികസന കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് മെമ്പറുമായ പി.എന്‍. വിജയനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ വാരം സിപിഎം ജില്ലാ നേതാവിന്റെ സംഭാഷണം പുറത്തു വന്നതോടെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രതിഷേധവും ട്രോളുകളും നിറഞ്ഞിരുന്നു. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവിന് ചേരാത്ത സംഭാഷണമാണിതെന്ന് ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് ജില്ലാ സെക്രട്ടേറിയറ്റ് വിഷയം പരിഗണിച്ചത്. മുന്‍ മന്ത്രി എംഎം മണിയുമായി ഏറ്റവുമധികം ആത്മബന്ധം പുലര്‍ത്തുന്ന നേതാവ്കൂടിയാണ് ഇദേഹം.

വിവാഹിതനും മക്കളും മരുമക്കളുമുള്ള ഇയാള്‍ വീട്ടമ്മയെ കൂടാതെ ജീവിക്കാനാവില്ലെന്നു സംഭാഷണത്തില്‍ പറയുന്നത്. നിന്നെ കാമിക്കാനും, നിന്നെ പ്രണയിക്കാനും, നിന്നെ കെട്ടിപ്പിടിക്കാനും ഉമ്മ വയ്‌ക്കാനും, പിന്നെ കയ്യില്‍ കിട്ടിയാല്‍ വേറെ പലതിനും തയ്യാറാണെന്നനാണ് അദേഹം വീട്ടമ്മയോട് പറയുന്നത്. 

നീ അനുവദിക്കില്ലേ എന്ന് ചോദിക്കുമ്പോള്‍ ,ഇല്ല അനുവദിക്കില്ല എന്നാണ് വീട്ടമ്മയുടെ മറുപടി ,വേറൊരാളുടെ മുതല് നമുക്ക് കയ്യേറാന്‍ പറ്റുമോ, അത് അതിക്രമമല്ലേ ,എന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള വീട്ടമ്മയുടെ മറുപടി. മനസ് കൊണ്ട് നീയെന്റെ കാമുകിയാണെന്നായിരുന്നു നേതാവിന്റെ പ്രതികരണം. ശരിക്കും പ്രണയിക്കാന്‍ ഒരു പെണ്‍കുട്ടിവേണമെന്നായിരുന്നു അടുത്ത വാചകം. ഞാന്‍ ചതിക്കത്തില്ല, ഒറ്റു കൊടുക്കത്തില്ല, സഹായം മാത്രമേ ചെയ്യുകയുള്ളൂ ,നാലുപേരുടെ മുന്നില്‍ വച്ച് നമ്മള്‍ കാണുമ്പോള്‍ സാധാരണ ആളുകള്‍ തന്നെ  .ഇതിനുള്ള പ്രായമല്ലല്ലോ നമ്മുടെ എന്ന വീട്ടമ്മയുടെ ചോദ്യത്തിന്, പ്രായം ഇതിനു ഒരു തടസമല്ല എന്നായിരുന്നു നേതാവിന്റെ മറുപടി. ഈ ഓഡിയോ സന്ദേശം കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായിട്ടുണ്ട്.  

എന്നാല്‍, തന്നെ കുടുക്കാന്‍ പാര്‍ട്ടിയിലെ തന്നെ ഒരു വിഭാഗം ശ്രമിച്ചതാണ് എന്ന് യോഗത്തില്‍ വിജയന്‍ വാദിച്ചത്. പ്രാഥമിക വിലയിരുത്തലില്‍ നേതാവിന് വീഴ്ച പറ്റിയതായാണ് ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് തരംതാഴ്‌ത്തല്‍ നടപടി. ജില്ലാ കമ്മിറ്റിയില്‍ നിന്നും നേതാവിനെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്‌ത്തുമെന്നും സൂചനയുണ്ട്. അതേ സമയം പാര്‍ട്ടിയിലെ തന്നെ ഒരു പ്രബല വിഭാഗം ഇദ്ദേഹത്തെ ഹണിട്രാപ്പില്‍ പെടുത്തുകയായിരുന്നെന്നും ആരോപിക്കുന്നുണ്ട്.

നേതാവിന്റെ സംഭാഷണത്തിന്റെ ഏതാനം മിനിറ്റുകള്‍ മാത്രമുള്ള ഓഡിയോ മാത്രമാണ് പുറത്ത് വന്നത്. അതേ സമയം വിഷയത്തില്‍ ആദ്യം പ്രതിഷേധവുമായെത്തിയ പലരും പിന്നീട് ഇക്കാര്യം പുറത്ത് പറയാന്‍ തയ്യാറായില്ല. ഭാവിയില്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് വരെ എത്തേണ്ട നേതാവിനെതിരെയാണ് ഇപ്പോള്‍ നടപടി വരുന്നത്.

തരം താഴ്‌ത്താന്‍ തീരുമാനം  

ഇടുക്കി: സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗവും വനംവികസന കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് മെമ്പറുമായ പി.എന്‍. വിജയനെതിരെ അച്ചടക്ക നടപടി. സിപിഎം ജില്ലാ ഘടകമാണ് ഇദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന നടപടി ശ്രദ്ധയില്‍പ്പെട്ടതോടെ ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്ന് തരം താഴ്‌ത്താന്‍ തീരുമാനമെടുത്തത്. സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചതിന് ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം.

Tags: cpiറെക്കോഡ്‌phoneidukkiഎം.എം. മണിcpim
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതിപക്ഷ ഉപനേതൃ പദവി കിട്ടിയേ തീരൂവെന്നും നിലപാടില്‍ സിപിഐ ഉറച്ച് നില്‍ക്കുന്നുവെന്നും കെ രാജന്‍

India

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

India

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

Kerala

ഓപ്പറേഷന്‍ തൂഫാന്‍; ലഹരി വില്‍പ്പന കേന്ദ്രം ഇടിച്ചു നിരത്തി പോലീസ്, വ്യത്യസ്തമായി ശാന്തന്‍പാറ പോലീസ് നടപടി

പുതിയ വാര്‍ത്തകള്‍

ആമിർ ഖാൻ വീണ്ടും വിവാഹിതനായി; ചടങ്ങിന് സാക്ഷികളായി മുൻ വിവാഹങ്ങളിലെ മക്കളും

ഇന്ത്യൻ ആക്രമണം നട്ടെല്ല് തകർത്തു, മുഴുവൻ കുടുംബവും തുടച്ചുനീക്കപ്പെട്ടു ; ഓപ്പറേഷൻ സിന്ദൂരിനെപ്പറ്റിയുള്ള മസൂദ് അസ്ഹറിന്റെ കത്തുകൾ പുറത്ത്

ലക്ഷ്മിപ്രിയയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം : നടി അന്‍സിബയുടെ പരാതിയില്‍ നടപടി

ഫ്രോയിഡ് കാണാത്തതും യുങ് കണ്ടതും 12: സ്വത്വനിര്‍ണയം ഛാന്ദോഗ്യത്തില്‍

വായന: എസ്.കെ. നായര്‍ കണ്ട സാഹിത്യകാരന്മാര്‍

അമേരിക്കയിലെ കമ്യൂണിസ്റ്റ് ശല്യം കരുതിയിരിക്കാൻ ട്രംപിന്റെ ആഹ്വാനം

ഡോ. എ.എം. ഉണ്ണിക്കൃഷ്ണന്‍

അഭിമുഖം: കുറ്റാകൂരിരുട്ടിലും ഏകാന്ത നക്ഷത്രങ്ങള്‍

പാകിസ്ഥാന്റെ പുതിയ ‘തീവ്രവാദി’ മുഖം! തെഹ്‌രീക്-ഇ-താലിബാൻ ഹിന്ദുസ്ഥാൻ വഴി ദൽഹിയെ തകർക്കാൻ ഗൂഢാലോചന, ഐഎസ്ഐ-ഗുണ്ടാസംഘ ബന്ധം വളരുന്നു

കല്‍പസാര്‍ പദ്ധതിയുടെ രൂപരേഖ

അറബിക്കടലില്‍ അണകെട്ടുമ്പോള്‍; പദ്ധതി നടപ്പില്‍ വരുന്നത് ഗുജറാത്തില്‍

മിനികഥ: സ്റ്റാറ്റസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.