Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അഫ്ഗാനിസ്ഥാനില്‍ വീണ്ടും താലിബാന്റെ കരിനിയമങ്ങള്‍; മതംമാറ്റി ഭീകരര്‍ക്ക് വിവാഹം ചെയ്യാന്‍ 15ന് മുകളിലുള്ള പെണ്‍കുട്ടികളുടെ പട്ടിക നല്‍കാന്‍ ഉത്തരവ്

യുഎസ് സൈന്യം 2001-ല്‍ അഫ്ഗാനിസ്ഥാനില്‍ എത്തുന്നതുവരെ താലിബാന്റെ ഭരണമായിരുന്നു ഇവിടെ. ഇക്കാലയളവില്‍ പെണ്‍കുട്ടികള്‍ക്ക് പുരുഷന്‍മാര്‍ക്ക് ഒപ്പമല്ലാതെ വെളിയിലിറങ്ങാനും വീടിനു പുറത്ത് ജോലിക്കു പോകാനും സ്‌കൂളില്‍ പഠിക്കാനും വിലക്കുണ്ടായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2021, 07:34 pm IST
inWorld

കാബൂള്‍: യുദ്ധം കൊടുമ്പിരി കൊണ്ട അഫ്ഗാനിസ്ഥാനിലെ വലിയ ഭൂപ്രദേശം നിയന്ത്രണത്തിലായതോടെ 15ന് മുകളില്‍ പ്രായമുള്ള പെണ്‍കുട്ടികളുടെയും 45ന് താഴെയുള്ള വിധവകളുടെയും പട്ടിക നല്‍കാന്‍ പ്രാദേശിക മതനേതാക്കളോട് ഉത്തരവിട്ട് ഭീകരസംഘടനയായ താലിബാന്‍. സംഘടനയുടെ പോരാളികളുമായി വിവാഹം നടത്തി പാക്കിസ്ഥാനിലെ വസീരിസ്താനിലേക്ക് കൊണ്ടുപോയി ഇസ്ലാമിലേക്ക് മതംമാറ്റി തിരിച്ചെത്തിക്കുമെന്ന് താലിബാന്‍ വാഗ്ദാനം ചെയ്തതായാണ് റിപ്പോര്‍ട്ട്. ‘താലിബാന്‍ പോരാളികളുമായി വിവാഹം നടത്തുന്നതിന് എല്ലാ ഇമാമുമാരും മുല്ലമാരും 15ന് മുകളില്‍ പ്രായമുള്ള പെണ്‍കുട്ടികളുടെയും  45ന് താഴെയുള്ള വിധവകളുടെയും പട്ടിക താലിബാന് നല്‍കണം’.-താലിബാന്റെ സാംസ്‌കാരിക കമ്മിഷന്റെ പേരിലുള്ള കത്തില്‍ പറയുന്നതായി ബ്രിട്ടീഷ് മാധ്യമം ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഇറാന്‍, പാക്കിസ്ഥാന്‍, ഉസ്ബക്കിസ്ഥാന്‍, തജികിസ്ഥാന്‍ എന്നീ രാജ്യങ്ങളുമായുള്ള അതിര്‍ത്തി പോസ്റ്റുകളും പ്രധാന ജില്ലകളും താലിബാന്റെ നിയന്ത്രണത്തിലായതോടെയാണ് പുതിയ ഉത്തരവെത്തിയത്. യുഎസിന്റെയും നാറ്റോയുടെയും സൈന്യം അഫ്ഗാനിസ്ഥാനില്‍നിന്ന് പൂര്‍ണമായി പിന്‍മാറിയതിന് പിന്നാലെ താലിബാന്‍ ആക്രമണം കടുപ്പിക്കുകയായിരുന്നു. പലപ്പോഴും ആയുധങ്ങളോ ശക്തിപ്പെടുത്തലോ ഇല്ലാതായതോടെ അഫ്ഗാന്‍ സുരക്ഷാസേനയും സൈന്യവും ചെറിയ രീതിയില്‍ മാത്രമേ താലിബാനെ ചെറുക്കുന്നുള്ളൂ. ഇസ്ലാമിക നിയമങ്ങള്‍ നടപ്പാക്കുന്നതിനാല്‍ പെണ്‍കുട്ടികള്‍ ഒറ്റയ്‌ക്ക് വീടിന് പുറത്തിറങ്ങരുത്, പുരുഷന്‍മാര്‍ താടി വളര്‍ത്തണം തുടങ്ങിയ നിര്‍ദേശങ്ങള്‍ അഫ്ഗാനിസ്ഥാന്റെ വടക്കുകിഴക്കന്‍ പ്രവിശ്യയിലുള്ള താഖറില്‍ ഇതിനുമുന്‍പ് താലിബാന്‍ നല്‍കിയിരുന്നു. 

യുഎസ് സൈന്യം 2001-ല്‍ അഫ്ഗാനിസ്ഥാനില്‍ എത്തുന്നതുവരെ താലിബാന്റെ ഭരണമായിരുന്നു ഇവിടെ. ഇക്കാലയളവില്‍ പെണ്‍കുട്ടികള്‍ക്ക് പുരുഷന്‍മാര്‍ക്ക് ഒപ്പമല്ലാതെ വെളിയിലിറങ്ങാനും വീടിനു പുറത്ത് ജോലിക്കു പോകാനും സ്‌കൂളില്‍ പഠിക്കാനും വിലക്കുണ്ടായിരുന്നു. ലംഘിക്കുന്നവരെ താലിബാന്റെ മത പൊലീസ് പരസ്യമായി അപമാനിക്കുകയും മര്‍ദിക്കുകയും ചെയ്യുമായിരുന്നു.  

Tags: Girlതാലിബാന്‍അഫ്ഗാനിസ്ഥാന്‍പട്ടിക
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഐപിഎസ് ട്രെയിനിയെന്ന വ്യാജേന പെണ്‍കുട്ടിയെ വശീകരിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

Kerala

ഒന്‍പതുവയസ്സുകാരിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ 66 കാരന് 80 വര്‍ഷം കഠിന തടവും പിഴയും ശിക്ഷ

Kerala

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

Pathanamthitta

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

Kerala

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് പിതാവ് ശാസിച്ചു: 13 കാരി ജീവനൊടുക്കി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നീം കരോലി ബാബ എന്ന സ്വാമിയെക്കുറിച്ച് രണ്ട് കോടിയില്‍ സിനിമയെടുത്ത് 100 കോടി ക്ലബ്ബിലേക്ക് കയറുന്ന സംവിധായകന്‍ പറയുന്നു ഈ സിനിമ ഒടിടി നിരസിച്ചതാണ്

മുസ്ലിം പെണ്‍കുട്ടി പാടിയ ശങ്കരാചാര്യരുടെ ഭജഗോവിന്ദത്തിന് കയ്യടി ഉയരുന്നു

ആയിരം വട്ടം ഹിന്ദുത്വത്തെ തള്ളിപ്പറഞ്ഞ. എന്നും ഇസ്ലാമിനൊപ്പം നിന്ന സുനിതാ ദേവദാസിന് കാന്തപുരത്തെ തൊട്ടപ്പോള്‍ കിട്ടിയത് ഭീഷണി, ചീത്തവിളി

ഭാരതം ഒരു ദേശീയ-രാഷ്‌ട്രം എന്ന രീതിയിലുള്ള രാഷ്‌ട്രീയ ആശയം പോലെയല്ല; അതൊരു സാംസ്കാരിക ആശയമാണ്:സുനില്‍ അംബേക്കര്‍

ചൂണ്ടുവിരല്‍ വച്ച് ഭസ്മം ഇട്ടാൽ …..

കടബാധ്യതകൾ അകലും , ഭാഗ്യം വർധിക്കും : വ്യാഴത്തെ പ്രീതിപ്പെടുത്താൻ ഓരോ നാളുകാരും ചെയ്യേണ്ടത്

യുദ്ധവിമാനത്തിന് താഴെ ചുവന്ന വളയത്തിനുള്ളില്‍ കാണുന്നതാണ് പറക്കും ടോര്‍പ്പിഡോ

ആകാശത്ത് നിന്നും തൊടുക്കാവുന്ന ടോര്‍പ്പിഡോ; പിന്നെ വെള്ളത്തിനുള്ളില്‍ പോയി മുങ്ങിക്കപ്പലിനെ തകര്‍ക്കും; ചര്‍ച്ചയായി ‘പറക്കും ടോര്‍പ്പിഡോ’

ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ വിരമിക്കല്‍ പ്രായം 62 ലേയ്‌ക്ക് , കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം

മൊണ്ടേക് സിങ്ങ് അഹ്ലുവാലിയ (വലത്ത്)

ഇന്ത്യ 7.8 ശതമാനം ജിഡിപി വളര്‍ച്ച നേടിയില്ലെന്ന സുഭാഷ് ചന്ദ്ര ഗാര്‍ഗിന്റെ വാദം തള്ളി കോണ്‍ഗ്രസിന്റെ സാമ്പത്തിക വിദഗ്ധനായ മൊണ്ടേക് സിങ് അഹ്ലുവാലിയ

പുരുഷന്മാര്‍ക്ക് അനുകൂലമായി വിധിച്ചാല്‍, കോടതികള്‍ പക്ഷപാതപരമെന്ന് ആരോപിക്കപ്പെടുന്ന സാഹചര്യം: ജസ്റ്റിസ് രാജേഷ് ബിന്‍ഡാല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.