Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സിപിഎമ്മിന് വീണ്ടും തലവേദനയായി എം. മുകേഷ്, എംഎല്‍എയ്‌ക്ക് എതിരെയിറങ്ങിയ കത്ത് കീഴ്ഘടകങ്ങളില്‍ വരെ ചര്‍ച്ചയായി

ഗുരുതരമായ സാമ്പത്തിക ക്രമകേടുകളും അഴിമതി ആരോപണങ്ങളും ചൂണ്ടിക്കാട്ടുന്ന കത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് യാതൊരു പ്രതിബന്ധതയും മുകേഷിന് ഇല്ലെന്നും തെരഞ്ഞെടുക്കപ്പെട്ട ശേഷം ജനപ്രതിനിധി കാണിക്കുന്ന നിന്ദ്യമായ നിലപാടുകളും ഒന്നൊന്നായി അക്കമിട്ട് നിരത്തുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2021, 03:29 pm IST
in Kollam

കൊല്ലം: ഇടതുപക്ഷ പ്രവര്‍ത്തകരുടെ പേരില്‍ എം. മുകേഷ് എംഎല്‍എയ്‌ക്ക് എതിരെയിറങ്ങിയ കത്ത് സിപിഎമ്മിന് തലവേദനയാകുന്നു.  സിപിഎമ്മിന്റെ പാര്‍ട്ടി മെമ്പര്‍മാര്‍ മുതല്‍ സംസ്ഥാന ക സെക്രട്ടറിക്കും മന്ത്രിമാര്‍ക്കും സംസ്ഥാനകമ്മിറ്റി അംഗങ്ങളുടെ കൈയില്‍ വരെ എത്തിയ കത്ത് പാര്‍ട്ടിയുടെ കീഴ്ഘടകങ്ങളില്‍ വരെ ചര്‍ച്ചയായി. ഇതോടെ പ്രതിസന്ധിയിലാണ് സിപിഎം. ഇപ്പോള്‍ ബ്രാഞ്ച് കമ്മിറ്റിതലത്തില്‍ വരെ മുകേഷ് എംഎല്‍എയ്‌ക്ക് എതിരെയുള്ള ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടുണ്ട്.  

‘ഒറ്റപാലം മോഡല്‍ ഫോണ്‍വിളി’ എന്നാണ് ഇപ്പോഴത്തെ വിവാദത്തിന് പാര്‍ട്ടിക്കുള്ളില്‍ നല്‍കിയിരിക്കുന്ന പേര്. ഇത്തരത്തിലുള്ള തെറ്റുകള്‍ ഇതിന് മുന്‍പും മുകേഷിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം പാര്‍ട്ടി നേതാക്കള്‍ ചര്‍ച്ച ചെയ്യാതെ മുകേഷിന് വഴങ്ങുകയായിരുന്നു. വിവാദങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പാര്‍ട്ടി ജാഗ്രത പാലിക്കണമെന്നാണ് നേതാക്കളുടെ പക്ഷം.  

ഗുരുതരമായ സാമ്പത്തിക ക്രമകേടുകളും അഴിമതി ആരോപണങ്ങളും ചൂണ്ടിക്കാട്ടുന്ന കത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് യാതൊരു പ്രതിബന്ധതയും മുകേഷിന് ഇല്ലെന്നും തെരഞ്ഞെടുക്കപ്പെട്ട ശേഷം ജനപ്രതിനിധി കാണിക്കുന്ന നിന്ദ്യമായ നിലപാടുകളും ഒന്നൊന്നായി അക്കമിട്ട് നിരത്തുന്നു. ഇതെല്ലാം തന്നെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്ക് മുന്നിലും മുഖ്യമന്ത്രിയുടെ മുന്നിലും പരാതിയായി ഉന്നയിച്ചിട്ടുണ്ട്.

കഴിഞ്ഞ അഞ്ചു വര്‍ഷവും പലപ്പോഴായി മുകേഷിനെതിരെ പരാതികള്‍ കൊടുത്തെങ്കിലും യാതൊരു പ്രയോജനവും ഉണ്ടായില്ലെന്നും മുകേഷിനെ ന്യായീകരിക്കുകയും മുകേഷിന് വീണ്ടും സീറ്റ് നല്‍കി വിജയിപ്പിക്കുകയും ചെയ്യുകയാണ്ണ്ണ്ടായതെന്നും സഖാക്കള്‍ ആരോപിക്കുന്നു. ഒപ്പം ഇപ്പോഴത്തെ ഫോണ്‍വിളിയിലൂടെ ഉണ്ടായ വിവാദത്തിന് ശേഷം വളരെ ആസൂത്രിതമായി തയാറാക്കിയ കത്ത് പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമായ ആയിരക്കണക്കിന് ആളുകളിലേക്കാണ് വ്യാപിച്ചത്.  

ജില്ലാ കമ്മിറ്റിയിലെ പ്രമുഖ നേതാവിന്റെ മൗനസമ്മതത്തോടെ തുടങ്ങിയ ഈ നീക്കത്തില്‍ പാര്‍ട്ടി കൊല്ലം ഏരിയ ലോക്കല്‍ കമ്മിറ്റി നേതാക്കളും കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരും ഉണ്ടെന്നത് പരസ്യമായ രഹസ്യമാണ്. ഘടക കക്ഷിയായ സിപിഐയിലും ഈ കത്ത് പ്രചരിച്ചതോടെ ഇടത് മുന്നണിയിലും ചര്‍ച്ച വരുമെന്ന ആശങ്കയിലാണ് സിപിഎം. ഇതിനിടയില്‍ കൂടുതല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പരാതികളുമായി പാര്‍ട്ടി നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്.  

കഴിഞ്ഞ അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തന ശൈലിയുമായി മുന്നോട്ട് പോകാന്‍ പറ്റില്ലായെന്ന് പാര്‍ട്ടി നേതൃത്വം അനൗദ്യോഗികമായി പാര്‍ട്ടി നേതൃത്വം മുകേഷുമായി അടുപ്പമുള്ള ഒരു കൗണ്‍സിലര്‍ മുഖേന സൂചന നല്‍കിയിട്ടുണ്ട്. പ്രശ്‌നപരിഹാരത്തിനായി അടിയന്തിര ഏരിയ കമ്മിറ്റി ജില്ലാ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ കൂടി പരസ്യശാസന ഉള്‍പ്പടെയുള്ള നടപടികള്‍ കൈകൊള്ളുമെന്ന് സൂചനയുണ്ട്.

Tags: cpmkollamമുകേഷ് എംഎല്‍എ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

Kerala

അമ്പലപ്പുഴയില്‍ നേതൃത്വത്തെ ‘തിരുത്തി’ അണികള്‍; എല്ലാ മേഖലയിലും സിപിഎം പിന്നിലായി

Kerala

ജയിക്കില്ലെന്ന് അറിയാമായിരുന്ന മണ്ഡലത്തിൽ തന്നെ നിർബന്ധിച്ച് മത്സരിപ്പിച്ചു; അതൃപ്തി തു റന്നു പറഞ്ഞ് കെ.കെ ശൈലജ

Kerala

ഇടതു മുന്നണിയോഗത്തിൽ പിണറായിക്കെതിരെ രൂക്ഷ വിമർശനം; വ്യക്തി കേന്ദ്രീകൃതമായ ശൈലി വേണ്ടെന്ന് നേതാക്കൾ

Kerala

കെ.സുരേന്ദ്രനെതിരെ ക്രോസ് വോട്ടിങ്: മഞ്ചേശ്വരത്ത് സിപിഎം സ്ഥാനാർത്ഥിക്ക് കെട്ടിവെച്ച കാശ് നഷ്ടമായി നാണംകെട്ട തോൽവി; സ്വന്തം ബൂത്തിൽ പോലും മൂന്നാമത്

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ മരണപ്പെട്ട വാര്‍ത്തയറിഞ്ഞ് ജീവയുടെ വീട്ടില്‍ എത്തിയ വിജയ് ജീവയെ കെട്ടിപ്പുണരുന്നു

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

പുതിയൊരു ‘ഗവർണർ’ അവതരിക്കുന്നു: ഈ ഗവർണ്ണർ ‘നിശ്ശബ്ദനായ രക്ഷകൻ’; പേര് എ. രമണൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.