Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സിപിഎമ്മിന് വീണ്ടും തലവേദനയായി എം. മുകേഷ്, എംഎല്‍എയ്‌ക്ക് എതിരെയിറങ്ങിയ കത്ത് കീഴ്ഘടകങ്ങളില്‍ വരെ ചര്‍ച്ചയായി

ഗുരുതരമായ സാമ്പത്തിക ക്രമകേടുകളും അഴിമതി ആരോപണങ്ങളും ചൂണ്ടിക്കാട്ടുന്ന കത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് യാതൊരു പ്രതിബന്ധതയും മുകേഷിന് ഇല്ലെന്നും തെരഞ്ഞെടുക്കപ്പെട്ട ശേഷം ജനപ്രതിനിധി കാണിക്കുന്ന നിന്ദ്യമായ നിലപാടുകളും ഒന്നൊന്നായി അക്കമിട്ട് നിരത്തുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2021, 03:29 pm IST
in Kollam

കൊല്ലം: ഇടതുപക്ഷ പ്രവര്‍ത്തകരുടെ പേരില്‍ എം. മുകേഷ് എംഎല്‍എയ്‌ക്ക് എതിരെയിറങ്ങിയ കത്ത് സിപിഎമ്മിന് തലവേദനയാകുന്നു.  സിപിഎമ്മിന്റെ പാര്‍ട്ടി മെമ്പര്‍മാര്‍ മുതല്‍ സംസ്ഥാന ക സെക്രട്ടറിക്കും മന്ത്രിമാര്‍ക്കും സംസ്ഥാനകമ്മിറ്റി അംഗങ്ങളുടെ കൈയില്‍ വരെ എത്തിയ കത്ത് പാര്‍ട്ടിയുടെ കീഴ്ഘടകങ്ങളില്‍ വരെ ചര്‍ച്ചയായി. ഇതോടെ പ്രതിസന്ധിയിലാണ് സിപിഎം. ഇപ്പോള്‍ ബ്രാഞ്ച് കമ്മിറ്റിതലത്തില്‍ വരെ മുകേഷ് എംഎല്‍എയ്‌ക്ക് എതിരെയുള്ള ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടുണ്ട്.  

‘ഒറ്റപാലം മോഡല്‍ ഫോണ്‍വിളി’ എന്നാണ് ഇപ്പോഴത്തെ വിവാദത്തിന് പാര്‍ട്ടിക്കുള്ളില്‍ നല്‍കിയിരിക്കുന്ന പേര്. ഇത്തരത്തിലുള്ള തെറ്റുകള്‍ ഇതിന് മുന്‍പും മുകേഷിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം പാര്‍ട്ടി നേതാക്കള്‍ ചര്‍ച്ച ചെയ്യാതെ മുകേഷിന് വഴങ്ങുകയായിരുന്നു. വിവാദങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പാര്‍ട്ടി ജാഗ്രത പാലിക്കണമെന്നാണ് നേതാക്കളുടെ പക്ഷം.  

ഗുരുതരമായ സാമ്പത്തിക ക്രമകേടുകളും അഴിമതി ആരോപണങ്ങളും ചൂണ്ടിക്കാട്ടുന്ന കത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് യാതൊരു പ്രതിബന്ധതയും മുകേഷിന് ഇല്ലെന്നും തെരഞ്ഞെടുക്കപ്പെട്ട ശേഷം ജനപ്രതിനിധി കാണിക്കുന്ന നിന്ദ്യമായ നിലപാടുകളും ഒന്നൊന്നായി അക്കമിട്ട് നിരത്തുന്നു. ഇതെല്ലാം തന്നെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്ക് മുന്നിലും മുഖ്യമന്ത്രിയുടെ മുന്നിലും പരാതിയായി ഉന്നയിച്ചിട്ടുണ്ട്.

കഴിഞ്ഞ അഞ്ചു വര്‍ഷവും പലപ്പോഴായി മുകേഷിനെതിരെ പരാതികള്‍ കൊടുത്തെങ്കിലും യാതൊരു പ്രയോജനവും ഉണ്ടായില്ലെന്നും മുകേഷിനെ ന്യായീകരിക്കുകയും മുകേഷിന് വീണ്ടും സീറ്റ് നല്‍കി വിജയിപ്പിക്കുകയും ചെയ്യുകയാണ്ണ്ണ്ടായതെന്നും സഖാക്കള്‍ ആരോപിക്കുന്നു. ഒപ്പം ഇപ്പോഴത്തെ ഫോണ്‍വിളിയിലൂടെ ഉണ്ടായ വിവാദത്തിന് ശേഷം വളരെ ആസൂത്രിതമായി തയാറാക്കിയ കത്ത് പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമായ ആയിരക്കണക്കിന് ആളുകളിലേക്കാണ് വ്യാപിച്ചത്.  

ജില്ലാ കമ്മിറ്റിയിലെ പ്രമുഖ നേതാവിന്റെ മൗനസമ്മതത്തോടെ തുടങ്ങിയ ഈ നീക്കത്തില്‍ പാര്‍ട്ടി കൊല്ലം ഏരിയ ലോക്കല്‍ കമ്മിറ്റി നേതാക്കളും കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരും ഉണ്ടെന്നത് പരസ്യമായ രഹസ്യമാണ്. ഘടക കക്ഷിയായ സിപിഐയിലും ഈ കത്ത് പ്രചരിച്ചതോടെ ഇടത് മുന്നണിയിലും ചര്‍ച്ച വരുമെന്ന ആശങ്കയിലാണ് സിപിഎം. ഇതിനിടയില്‍ കൂടുതല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പരാതികളുമായി പാര്‍ട്ടി നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്.  

കഴിഞ്ഞ അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തന ശൈലിയുമായി മുന്നോട്ട് പോകാന്‍ പറ്റില്ലായെന്ന് പാര്‍ട്ടി നേതൃത്വം അനൗദ്യോഗികമായി പാര്‍ട്ടി നേതൃത്വം മുകേഷുമായി അടുപ്പമുള്ള ഒരു കൗണ്‍സിലര്‍ മുഖേന സൂചന നല്‍കിയിട്ടുണ്ട്. പ്രശ്‌നപരിഹാരത്തിനായി അടിയന്തിര ഏരിയ കമ്മിറ്റി ജില്ലാ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ കൂടി പരസ്യശാസന ഉള്‍പ്പടെയുള്ള നടപടികള്‍ കൈകൊള്ളുമെന്ന് സൂചനയുണ്ട്.

Tags: cpmkollamമുകേഷ് എംഎല്‍എ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വന്തമായി വരുമാനമില്ല, വസ്തുവകകളുമില്ല; മുൻ ഭർത്താവിന് ജീവനാംശം നൽകണം, സർക്കാരുദ്യോഗസ്ഥയോട് ഉത്തരവിട്ട് കോടതി

India

വന്ദേമാതരം ബിൽ പിൻവലിക്കണം ; അമിത് ഷായ്‌ക്ക് കത്തെഴുതി ജോൺ ബ്രിട്ടാസ് , ദേശീയതയോട് സഖാൾക്ക് എന്നും വെറുപ്പ്

Kerala

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസില്‍ സിപിഎം സസ്പെൻഡ് ചെയ്ത പഞ്ചായത്തംഗം രാജിവെച്ചു

Kerala

മര്യാദയ്‌ക്ക് അല്ലെങ്കില്‍ ഫോറസ്റ്റുകാര്‍ വഴിയേ നടക്കില്ല, വീട്ടിൽ ഭാര്യയും മക്കളുമുണ്ടെന്ന് ഉദ്യോഗസ്ഥർ ഓർക്കണം: ഭീഷണിയുമായി എം.എം മണി

Kerala

പ്രതിപക്ഷ ഉപനേതൃ സ്ഥാനം: സി പി എം-സി പി ഐ ചര്‍ച്ചയില്‍ തീരുമാനമായില്ല

പുതിയ വാര്‍ത്തകള്‍

കൊച്ചുകുട്ടികളോട് ഇങ്ങനെ പെരുമാറരുത് ; പാറ്റകളെ മർദ്ദിച്ചതിൽ മനംനൊന്ത് ജന്മദിനം ആഘോഷിക്കില്ലെന്ന് മല്ലികാർജുൻ ഖാർഗെ

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പ്രിയങ്കയും കൂടിക്കാഴ്ച

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

നിതിൻ രാജിന്റെ മരണം: അന്വേഷണത്തിന് പുതിയ സംഘം, ഡോ. റാമിന് ജാമ്യം കിട്ടിയത് പോലീസ് ഒത്തുകളിയിലെന്ന് കുടുംബം

പാർലമെന്റ് നടപടികൾ ഇന്നും സ്തംഭിപ്പിക്കാനൊരുങ്ങി പ്രതിപക്ഷം: എന്തെങ്കിലും കാരണം കണ്ടെത്തി സഭ മരവിപ്പിക്കുന്നത് സ്ഥിരം നടപടി

പുനലൂർ സ്നാനക്കുളം

കര്‍ക്കടക വാവ് ബലിതര്‍പ്പണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി; ബലിക്കടവുകള്‍ വൃത്തിഹീനം, മുന്നൊരുക്കങ്ങളില്ലെന്ന് പരാതി

നിർത്തിയിട്ട ലോറിക്ക് പിന്നിൽ ടെമ്പോ ട്രാവലർ ഇടിച്ച് അപകടം; തൃശൂർ സ്വദേശിയ്‌ക്ക് ദാരുണാന്ത്യം, അപകടം കിളിമാനൂർ പാപ്പാലയിൽ

തുടങ്ങാത്ത ഹോട്ടലിന് 17 ലക്ഷം ചെലവഴിച്ചു! പിന്നിൽ സജിചെറിയാനുമായി ബന്ധമുള്ള ഉദ്യോ​ഗസ്ഥരെന്ന് ആരോപണം; മത്സ്യഫെഡ് അഴിമതിയിൽ അന്വേഷണം

ഹൈക്കോടതിക്ക് മുന്നിൽ ദമ്പതികൾ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; ജഡ്ജിക്കും പോലീസിനുമെതിരെ ആത്മഹത്യാക്കുറിപ്പ്

‘ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണ വിധേയർ താൻ ഉള്ളിടത്തോളം അമ്മയുടെ തലപ്പത്ത് വരില്ല’: ശ്വേതാ മേനോൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.