Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വാക്‌സിനേഷന്‍ ‘ആപ്പി’ലായി സാധാരണക്കാര്‍ക്ക് അപ്രാപ്യം; ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഉന്നതതലങ്ങളില്‍ പരാതി നല്‍കി.

20,000 ഡോസ്, 17000 ഡോസ് എന്നിങ്ങനെ ജില്ലയില്‍ സ്റ്റോക്കുണ്ടെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ഔദ്യോഗികമായി അറിയിച്ചെങ്കിലും നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യാന്‍ കയറുന്നവര്‍ക്ക് സ്ലോട്ട് കിട്ടുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2021, 10:00 am IST
in Alappuzha
covid vaccination

covid vaccination

ആലപ്പുഴ: ജില്ലയില്‍ കോവിഡ് വാക്സിന്‍ വിതരണം ചിലര്‍ ‘ആപ്പി’ലാക്കി അട്ടിമറിക്കുന്നതായി ആക്ഷേപം. വാക്‌സിന്‍ വിതരണം സുതാര്യമല്ലെന്നും  സാധാരണക്കാര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്നില്ലെന്നും ആക്ഷേപം ഉയരുന്നതിനിടെയാണ് ആരോപണവുമായി  ആരോഗ്യവിഭാഗം തന്നെ  രംഗത്തെത്തിയത്.  ജില്ലയ്‌ക്ക് അനുവദിക്കുന്ന കോവിഡ് വാക്സിന്‍ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ പ്രത്യേക ആപ്പ് വഴി സംഘടിതമായി കൊണ്ടുപോകുന്നുവെന്ന് സംശയമുണ്ടെന്ന് കാട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഉന്നതതലങ്ങളില്‍ പരാതി നല്‍കി.  

20,000 ഡോസ്, 17000 ഡോസ് എന്നിങ്ങനെ ജില്ലയില്‍ സ്റ്റോക്കുണ്ടെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ഔദ്യോഗികമായി അറിയിച്ചെങ്കിലും  നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യാന്‍ കയറുന്നവര്‍ക്ക് സ്ലോട്ട് കിട്ടുന്നില്ല. വാക്സിന്‍ തീര്‍ന്നതായുള്ള വിവരമാണ് പിന്നീട് ലഭിക്കുന്നത്. ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത വാക്സിന്‍ എടുക്കാന്‍ എത്തുന്നതാകട്ടെ ജില്ലയ്‌ക്ക് പുറത്തുള്ളവരാണ്. കോട്ടയം, കൊല്ലം എന്നിവിടങ്ങളില്‍ നിന്നായി കഴിഞ്ഞ ദിവസങ്ങളിലെല്ലാം ആളുകള്‍ എത്തിയതോടെയാണ് ആരോഗ്യ വകുപ്പിന് സംശയം ബലപ്പെടുന്നത്. ജില്ലയില്‍ വളരെ കുറച്ചുപേര്‍ക്ക് മാത്രമേ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്നുള്ളൂവെന്നതും പുറമേ നിന്ന് എത്തുന്നവരുടെ എണ്ണവും തട്ടിച്ച് നോക്കിയതോടെ  രജിസ്ട്രേഷന് പിന്നില്‍ മറ്റ് ഇടപെടലുകള്‍ ഉണ്ടെന്ന് വ്യക്തമായി.

വാക്സിന്‍ സ്റ്റോക്ക് കാണിക്കുന്ന നിമിഷം തന്നെ ആയിരക്കണക്കിന് വാക്സിന്‍ ആവിയായ പോകുന്നതിന്റെ കാരണം അന്വേഷിക്കുമ്പോഴാണ് പ്രത്യേക ആപ്പ് ഉപയോഗിച്ച് സംഘടിതമായിട്ട് ആരോ വാക്സിന്‍ കവരുന്നതിന്റെ സൂചന ലഭിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ സ്ലോട്ട് കിട്ടാതെ വരുന്നതോടെ ആരോഗ്യപ്രവര്‍ത്തകരും ജനങ്ങളും തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവും ഉടലെടുത്തിരുന്നു.  മുന്‍ഗണനാ വിഭാഗത്തിന്റെ മറവില്‍ ജനപ്രതിനിധികളും ഇടത് നേതാക്കളുമെല്ലാം തങ്ങളുടെ ഇഷ്ടക്കാര്‍ക്കും മറ്റ് സ്വാധീനമുള്ളവര്‍ക്കും വാക്സിന്‍ മറുവഴിയിലൂടെ നല്‍കുന്നുവെന്നായിരുന്നു ആക്ഷേപം. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇത്തരക്കാരുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങേണ്ടി വരുന്നുവെന്ന വസ്തുത അവര്‍ അംഗീകരിക്കുന്നു. എന്നാല്‍ മറുവഴിയിലൂടെ എത്ര വാക്സിന്‍ കുറഞ്ഞാലും ജില്ലയിലുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ വാക്സിന്‍ ഇല്ലാതെ പോകുന്നതിന്റെ കാരണമാണ് സംശയം ജനിപ്പിച്ചത്.

Tags: alappuzhacovidവാക്‌സിനേഷന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

ആലപ്പുഴയിൽ വോട്ടർമാർ കുറഞ്ഞു; ഫലത്തെ ബാധിച്ചേക്കാം, ഇടതുവലതു മുന്നണികൾ ആശങ്കയിൽ

Kerala

രാമായണം വായിച്ച് ലാൽസലാം ചൊല്ലി സഖാവ് സുധാകരൻ; മാറാത്തതെല്ലാം മാറുകയാണെന്ന് ബിജെപി നേതാവ് എൻ ഹരി

പുതിയ വാര്‍ത്തകള്‍

ഇന്ന് ബസവേശ്വര ജയന്തി: യുഗപ്രഭാവനായ പരിഷ്‌കര്‍ത്താവ്

ശ്രീകൃഷ്ണ അവഹേളനം കള്ളക്കേസുകള്‍ പിന്‍വലിക്കണം: വിഎച്ച്പി

ആലുവ കടുങ്ങല്ലൂര്‍ രുഗ്മിണി സ്മൃതി ട്രസ്റ്റില്‍ രാഷ്ട്ര സേവികാ സമിതി പ്രഥമ ശിക്ഷാവര്‍ഗ് ഉദ്ഘാടനം ചെയ്ത ആസ്റ്റര്‍ മെഡിസിറ്റിയിലെ ഓങ്കോളജിസ്റ്റ് ഡോ. ദുര്‍ഗപൂര്‍ണയെ അഖില ഭാരതീയ സഹകാര്യവാഹിക അല്‍ക്ക ഇനേംദാര്‍ തിലകമണിയിച്ച് സ്വാഗതം ചെയ്യുന്നു

രാഷ്‌ട്ര സേവികാ സമിതി പ്രഥമ ശിക്ഷാവര്‍ഗിന് തുടക്കം

ചട്ടമ്പി സ്വാമിയുടെ സമാധി വാര്‍ഷികത്തിന്റെ ഭാഗമായി പന്മന ആശ്രമത്തില്‍ നടന്ന മഹാഗുരു സമാധിസ്മൃതി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

ഋഷീശ്വരരുടെ സമാധിസ്ഥലങ്ങള്‍ യുവതയുടെ പഠനകേന്ദ്രങ്ങളാകണം: ഗവര്‍ണര്‍

ജന്മഭൂമി- ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ ഇന്ന്

ശ്രീശങ്കര ജയന്തി: ശോഭ കെടുത്താന്‍ ജീവനക്കാര്‍ വിനോദയാത്രയില്‍

സംസ്‌കൃത സര്‍വകലാശാലയിലെ ശ്രീശങ്കര ജയന്തി അട്ടിമറിക്കാന്‍ നീക്കം

ഭാരതത്തിന്റെ പരമാധികാരത്തെ വെല്ലുവിളിച്ചാൽ ആരെയും വെറുതെ വിടില്ല: രാജ്നാഥ് സിംഗ്

തമിഴ്‌നാട്ടിലെ വിരുദുനഗര്‍ ജില്ലയിലെ പടക്ക നിര്‍മാണ യൂണിറ്റിലുണ്ടായ സ്‌ഫോടനത്തില്‍ തകര്‍ന്ന കെട്ടിടത്തിലെ തീ അഗ്നിരക്ഷാസേന അണയ്ക്കുന്നു

തമിഴ്‌നാട്ടിലെ പടക്ക നിര്‍മാണ ശാലയില്‍ സ്‌ഫോടനം; 23 ആയി, തെരച്ചിലിനിടെ വീണ്ടും സ്ഫോടനം

നവോത്ഥാന നായകന്‍ മഹാത്മാ ബസവേശ്വരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.