Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

അടിമാലി മരം മുറി: വിവാദ ഉദ്യോഗസ്ഥന് സ്ഥാനചലനം, കൂടുതല്‍ സൗകര്യമായെന്ന് ആക്ഷേപം

കടത്തിക്കൊണ്ട് പോയ തടി കുമളിയെ സ്വന്തം കെട്ടിടത്തില്‍ നിന്ന് തന്നെപിടികൂടി കേസെടുത്ത ഉദ്യോഗസ്ഥനെതിരെ തിങ്കളാഴ്ച വനംവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എസിഎഫിനാണ് ഡിഎഫ്ഒ ഇതിന്റെ ചുമതല കൈമാറിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2021, 09:49 am IST
inIdukki

ഇടുക്കി: അടിമാലി മരം കൊള്ളക്കേസില്‍ ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. ഏറെ സമ്മര്‍ദങ്ങള്‍ക്കും വാര്‍ത്തകള്‍ക്കുമൊടുവിലെ സ്ഥലം മാറ്റം ഉദ്യോഗസ്ഥന് കൂടുതല്‍ സൗകര്യമായെന്ന് ആക്ഷേപം. അടിമാലി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ജോജി ജോണിനെ കോട്ടയം ഡിവിഷനിലെ പൊന്‍കുന്നം സോഷ്യല്‍ ഫോറസ്റ്ററി റേഞ്ച് ഓഫീസറായാണ് മാറ്റിയത്. ഇവിടെ ചുമതലയുണ്ടായിരുന്ന കെ.വി. രതീഷാണ് അടിമാലിയിലെ പുതിയ റേഞ്ച് ഓഫീസര്‍. 

നേര്യമംഗം റേഞ്ചിന്റെ ചുമതലയുണ്ടായിരുന്ന ഹരി എസിനെ ചാലക്കുടി ഡിവിഷനിലെ പാലപ്പള്ളി റേഞ്ച് ഓഫീസറായും അവിടെ നിന്ന് ഉദയന്‍ കെ.ടിയെ ഇങ്ങോട്ടും സ്ഥലം മാറ്റി. ഹരിയില്ലാത്തതിനാല്‍ ജോജി ജോണിനായിരിന്നു നേര്യമംഗലം റേഞ്ചിന്റെയും അധിക ചുമതല.   

കടത്തിക്കൊണ്ട് പോയ തടി കുമളിയെ സ്വന്തം കെട്ടിടത്തില്‍ നിന്ന് തന്നെപിടികൂടി കേസെടുത്ത ഉദ്യോഗസ്ഥനെതിരെ തിങ്കളാഴ്ച വനംവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എസിഎഫിനാണ് ഡിഎഫ്ഒ ഇതിന്റെ ചുമതല കൈമാറിയത്. മങ്കുവയിലെ സര്‍ക്കാര്‍ പുറംമ്പോക്ക് ഭൂമിയില്‍ നിന്ന് പാസുണ്ടെന്ന പേരിലാണ് 20 ലക്ഷത്തോളം വിലവരുന്ന കൂറ്റന്‍ തേക്ക് കടത്തിയത്. ഈ കേസില്‍ സ്ഥലം വീണ്ടും അളക്കാന്‍ ഇന്ന് ഉദ്യോഗസ്ഥരെത്തും. കഴിഞ്ഞമാസം ദേവികുളം താലൂക്കിലെ സര്‍വെയര്‍ എത്തി അളന്നെങ്കിലും കൂടുതല്‍ വ്യക്തത ലഭിക്കാനാണ് വീണ്ടും പരിശോധന. ഇതിന് ശേഷം ഉദ്യോഗസ്ഥനെതിരെ കേസെടുക്കുമെന്നാണ് റവന്യൂ വകുപ്പ് വ്യക്തമാക്കുന്നത്. 

വിഷയത്തില്‍ പോലീസ് വിജിലന്‍സ് പോലുള്ള സംഘങ്ങള്‍ കേസിന്റെ അന്വേഷണം ഏറ്റെടുക്കണമെന്നാണ് ആവശ്യം ഇനിയും നടപ്പിലായിട്ടില്ല. ഇതിനിടയിലാണ് ഉദ്യോഗസ്ഥന് വീട്ടിലടക്കം പോയി വരാന്‍ കൂടുതല്‍ സൗകര്യമൊരുക്കി പൊന്‍കുന്നത്തിന് സ്ഥലമാറ്റിയത്. ഇതിന് പിന്നില്‍ ഉദ്യോഗസ്ഥരുടെ വനംകൊള്ളക്ക് കൂട്ട് നില്‍ക്കുന്ന മാഫിയയുണ്ടെന്ന ആരോപണവും ശക്തമാണ്. കോടികളുടെ വെട്ടിപ്പ് പുറത്ത് വരാതിരിക്കാന്‍ ഇടത് നേതാക്കളും ഇതിന് കൂട്ട് നില്‍ക്കുന്നതാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്.  

ദേവികുളം റേഞ്ചിലെ കമ്പിലൈനില്‍ മറിഞ്ഞ് കിടന്ന കൂറ്റന്‍ വെള്ള അകില്‍, പൊന്മുടി തേക്ക് പ്ലാന്റേഷനില്‍ നിന്ന് അഞ്ച് തേക്ക് മരം കത്തിപ്പാറയിലെ പുറംമ്പോക്ക് ഭൂമിയില്‍ നിന്നതടക്കം മൂന്ന് ഇട്ടി മരവും മരംമുറി ഉത്തരവിന്റെ മറവില്‍ ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ മുറിച്ച് വില്‍പ്പന നടത്തുകയും റിസോര്‍ട്ടിന്റെ നിര്‍മാണത്തിനായി കടത്തുകയും ചെയ്‌തെന്നാണ് പരാതികള്‍.

Tags: fortreetransferAdimali
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിയിലേക്ക് സ്ഥലം മാറ്റിയതിൽ മനോവിഷമം: പഞ്ചായത്തിൽ യോഗത്തിനെത്തിയ ഹെൽത്ത് ഇൻസ്‌പെക്ടർ കുഴഞ്ഞുവീണു മരിച്ചു

Kerala

കണ്ണൂരില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുഴഞ്ഞു വീണ് മരിച്ചത് രാഷ്‌ട്രീയ വിരോധം മൂലമുളള സ്ഥലം മാറ്റത്തിലുളള ആഘാതത്താലെന്ന് സി പി എം

Kerala

സ്‌കൂളുകള്‍ക്ക് സമീപം അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനും വൈദ്യുത പോസ്റ്റുകളുടെ സുരക്ഷ പരിശോധിക്കുന്നതിനും നിര്‍ദേശവുമായി മന്ത്രി

Kerala

സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി കാട്ടിയെന്ന് പരാതി: ആരോപണം ഭരണാനുകൂല സംഘടനാ നേതാവിനെതിരെ

Kerala

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

പുതിയ വാര്‍ത്തകള്‍

സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി

ലോക പോരാട്ടം വീണ്ടും… ഹോക്കി 2026; ഭാരതത്തിന്റെ കിരീടനേട്ടത്തിന് 51 വയസ്

ചിങ്ങത്തില്‍ കല്ല്യാണപൂരം; ചരിത്രത്തില്‍ ആദ്യമായി ഗുരുവായൂരില്‍ നാനൂറില്‍ അധികം കല്ല്യാണങ്ങള്‍

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

പാര്‍ധി ആദിവാസി ആശ്രമശാലയില്‍ അമനോര യെസ് ഫൗണ്ടേഷന്‍ നിര്‍മിച്ച മൂന്ന് കായിക സമുച്ചയങ്ങള്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: സര്‍സംഘചാലക്

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

ഷെയ്‌ക് ഹസീനയെ വിട്ടു നല്‍കണമെന്ന് ആവര്‍ത്തിച്ച് ബംഗ്ലാദേശ്; നടപടി വേഗത്തില്‍ തിര്‍ക്കാൻ ആവശ്യപ്പെട്ട് താരിഖ് റഹ്മാൻ

ദീപ ഡി. നായര്‍ നാളികേര ബോര്‍ഡ് സിഇഒ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.