Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

അടിമാലി മരം മുറി: വിവാദ ഉദ്യോഗസ്ഥന് സ്ഥാനചലനം, കൂടുതല്‍ സൗകര്യമായെന്ന് ആക്ഷേപം

കടത്തിക്കൊണ്ട് പോയ തടി കുമളിയെ സ്വന്തം കെട്ടിടത്തില്‍ നിന്ന് തന്നെപിടികൂടി കേസെടുത്ത ഉദ്യോഗസ്ഥനെതിരെ തിങ്കളാഴ്ച വനംവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എസിഎഫിനാണ് ഡിഎഫ്ഒ ഇതിന്റെ ചുമതല കൈമാറിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2021, 09:49 am IST
in Idukki

ഇടുക്കി: അടിമാലി മരം കൊള്ളക്കേസില്‍ ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. ഏറെ സമ്മര്‍ദങ്ങള്‍ക്കും വാര്‍ത്തകള്‍ക്കുമൊടുവിലെ സ്ഥലം മാറ്റം ഉദ്യോഗസ്ഥന് കൂടുതല്‍ സൗകര്യമായെന്ന് ആക്ഷേപം. അടിമാലി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ജോജി ജോണിനെ കോട്ടയം ഡിവിഷനിലെ പൊന്‍കുന്നം സോഷ്യല്‍ ഫോറസ്റ്ററി റേഞ്ച് ഓഫീസറായാണ് മാറ്റിയത്. ഇവിടെ ചുമതലയുണ്ടായിരുന്ന കെ.വി. രതീഷാണ് അടിമാലിയിലെ പുതിയ റേഞ്ച് ഓഫീസര്‍. 

നേര്യമംഗം റേഞ്ചിന്റെ ചുമതലയുണ്ടായിരുന്ന ഹരി എസിനെ ചാലക്കുടി ഡിവിഷനിലെ പാലപ്പള്ളി റേഞ്ച് ഓഫീസറായും അവിടെ നിന്ന് ഉദയന്‍ കെ.ടിയെ ഇങ്ങോട്ടും സ്ഥലം മാറ്റി. ഹരിയില്ലാത്തതിനാല്‍ ജോജി ജോണിനായിരിന്നു നേര്യമംഗലം റേഞ്ചിന്റെയും അധിക ചുമതല.   

കടത്തിക്കൊണ്ട് പോയ തടി കുമളിയെ സ്വന്തം കെട്ടിടത്തില്‍ നിന്ന് തന്നെപിടികൂടി കേസെടുത്ത ഉദ്യോഗസ്ഥനെതിരെ തിങ്കളാഴ്ച വനംവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എസിഎഫിനാണ് ഡിഎഫ്ഒ ഇതിന്റെ ചുമതല കൈമാറിയത്. മങ്കുവയിലെ സര്‍ക്കാര്‍ പുറംമ്പോക്ക് ഭൂമിയില്‍ നിന്ന് പാസുണ്ടെന്ന പേരിലാണ് 20 ലക്ഷത്തോളം വിലവരുന്ന കൂറ്റന്‍ തേക്ക് കടത്തിയത്. ഈ കേസില്‍ സ്ഥലം വീണ്ടും അളക്കാന്‍ ഇന്ന് ഉദ്യോഗസ്ഥരെത്തും. കഴിഞ്ഞമാസം ദേവികുളം താലൂക്കിലെ സര്‍വെയര്‍ എത്തി അളന്നെങ്കിലും കൂടുതല്‍ വ്യക്തത ലഭിക്കാനാണ് വീണ്ടും പരിശോധന. ഇതിന് ശേഷം ഉദ്യോഗസ്ഥനെതിരെ കേസെടുക്കുമെന്നാണ് റവന്യൂ വകുപ്പ് വ്യക്തമാക്കുന്നത്. 

വിഷയത്തില്‍ പോലീസ് വിജിലന്‍സ് പോലുള്ള സംഘങ്ങള്‍ കേസിന്റെ അന്വേഷണം ഏറ്റെടുക്കണമെന്നാണ് ആവശ്യം ഇനിയും നടപ്പിലായിട്ടില്ല. ഇതിനിടയിലാണ് ഉദ്യോഗസ്ഥന് വീട്ടിലടക്കം പോയി വരാന്‍ കൂടുതല്‍ സൗകര്യമൊരുക്കി പൊന്‍കുന്നത്തിന് സ്ഥലമാറ്റിയത്. ഇതിന് പിന്നില്‍ ഉദ്യോഗസ്ഥരുടെ വനംകൊള്ളക്ക് കൂട്ട് നില്‍ക്കുന്ന മാഫിയയുണ്ടെന്ന ആരോപണവും ശക്തമാണ്. കോടികളുടെ വെട്ടിപ്പ് പുറത്ത് വരാതിരിക്കാന്‍ ഇടത് നേതാക്കളും ഇതിന് കൂട്ട് നില്‍ക്കുന്നതാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്.  

ദേവികുളം റേഞ്ചിലെ കമ്പിലൈനില്‍ മറിഞ്ഞ് കിടന്ന കൂറ്റന്‍ വെള്ള അകില്‍, പൊന്മുടി തേക്ക് പ്ലാന്റേഷനില്‍ നിന്ന് അഞ്ച് തേക്ക് മരം കത്തിപ്പാറയിലെ പുറംമ്പോക്ക് ഭൂമിയില്‍ നിന്നതടക്കം മൂന്ന് ഇട്ടി മരവും മരംമുറി ഉത്തരവിന്റെ മറവില്‍ ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ മുറിച്ച് വില്‍പ്പന നടത്തുകയും റിസോര്‍ട്ടിന്റെ നിര്‍മാണത്തിനായി കടത്തുകയും ചെയ്‌തെന്നാണ് പരാതികള്‍.

Tags: fortreetransferAdimali
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡി എച്ച് എസ് :ഡോ.കെ ജെ റീനയുടെ സ്ഥലംമാറ്റം സ്റ്റേ ചെയ്തതിനെതിരെ സര്‍ക്കാരിന്റെ അപ്പീലില്‍ ചൊവ്വാഴ്ച വിധി

Kerala

അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ്യ ആത്മഹത്യ ചെയ്ത കേസിലെ പ്രതിക്ക് സ്വന്തം നാട്ടിലേക്ക് സ്ഥലംമാറ്റം, മുഖ്യമന്ത്രിയുടെ ഉറപ്പ് വെറുതെയോ?

Kerala

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ റീനയെ സ്ഥലം മാറ്റിയ നടപടിക്ക് സ്‌റ്റേ

Kerala

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ ജെ റീനയെ മാറ്റിയ നടപടിയിലെ ഉത്തരവ് സര്‍ക്കാര്‍ തിരുത്തി

Kerala

പിണറായിക്കൊപ്പം ജോലി ചെയ്ത ഉദ്യോഗസ്ഥനെ വേണ്ടെന്ന് ഷിബു ബേബി ജോണ്‍, അഭിലാഷിന് 5 ദിവസത്തിനുളളില്‍ വീണ്ടും സ്ഥലംമാറ്റം

പുതിയ വാര്‍ത്തകള്‍

ആദ്യമലയാളി ബഹിരാകാശത്തേക്ക് യാത്ര തിരിച്ചു;മലയാളിയായ അനില്‍ മേനോനെയും വഹിച്ച് സോയൂസ് എംഎസ് 29 പേടകം കുതിച്ചു

പോപ്പുലര്‍ ഫ്രണ്ട് ഭീകരന് കൊച്ചിയില്‍ മൂന്ന് വര്‍ഷം സുരക്ഷിത സ്വര്‍ഗ്ഗം ഒരുക്കിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രകടനം

ചാവേർ ആക്രമണം ലക്ഷ്യം ; ആരും കണ്ടിട്ടില്ലാത്ത ഇറാന്റെ ആയുധം ‘കാമികാസെ ഡോൾഫിൻ’

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

മോഷണശ്രമത്തിനിടയിൽ വീട്ടമ്മയോട് അതിക്രമം : പ്രതി പിടിയിൽ

15കാരനെ ലഹരിമരുന്ന് വില്‍പ്പനക്കാരനാക്കാന്‍ ഭാര്യ സത്യഭാമയുമായി ബന്ധപ്പെടുത്തി വീഡിയോ ഷൂട്ട് ചെയ്ത് ഭര്‍ത്താവ് സാദിഖ്; ഒടുവില്‍ സത്യഭാമ കുടുങ്ങി

സൗദി അറേബ്യ: വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്ക് മുന്നറിയിപ്പ്

ഭാരം 8.5 കിലോ കുറഞ്ഞു , പേശികൾക്ക് അതിശക്തമായ വേദന ; പാറ്റപാർട്ടിയ്‌ക്ക് വേണ്ടി സമരം നടത്തുന്ന വാങ്ചുക്കിന്റെ നില പരിതാപകരം

അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങി, സ്വന്തം രാജ്യത്തെ തീയിലിട്ടു , ഇന്ത്യയുടെ നയതന്ത്രത്തിന് മുന്നിൽ വെറും വട്ടപ്പൂജ്യം

‘പതിറ്റാണ്ടുകളായി തുടരുന്ന ചൂഷണത്തിന്റെയും അടിച്ചമർത്തലിന്റെയും ഫലം’: പി‌ഒ‌കെയിൽ വർദ്ധിച്ചുവരുന്ന പൊതുജന രോഷത്തിൽ  പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.