Saturday, May 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സക്കീര്‍ നായിക്കിന്റെ ഹിജ്‌റ ആഹ്വാനം കേരളത്തില്‍ നടപ്പാക്കുന്നോ? ഐഎസ് രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ കേരളത്തിലേക്കുള്ള വരവില്‍ ആശങ്ക

ഇസ്ലാമിക മതപണ്ഡിതനും തീവ്രവാദിയുമായ സക്കീര്‍ നായിക് ഇന്ത്യയിലെയും വിദേശത്തെയും അനുയായികള്‍ക്ക് നല്‍കിയ ആഹ്വാനമായിരുന്നു ഹിജ്‌റ. ഹിജ്‌റ എന്നാല്‍ കുടിയേറ്റം എന്നാണര്‍ത്ഥം. മുസ്ലിങ്ങള്‍ക്ക് ശക്തിയുള്ള കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്ത് ചെന്ന് അവിടെ ഇസ്ലാമിന്റെ കരങ്ങള്‍ക്ക് കൂടുതല്‍ ശക്തിപകരുക എന്നതാണ് ഹിജ്റ കൊണ്ടുദ്ദേശിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2021, 08:35 pm IST
in India

ന്യൂദല്‍ഹി: ഇസ്ലാമിക മതപണ്ഡിതനും തീവ്രവാദിയുമായ സക്കീര്‍ നായിക് ഇന്ത്യയിലെയും വിദേശത്തെയും അനുയായികള്‍ക്ക് നല്‍കിയ ആഹ്വാനമായിരുന്നു ഹിജ്‌റ. ഹിജ്‌റ എന്നാല്‍ കുടിയേറ്റം എന്നാണര്‍ത്ഥം. മുസ്ലിങ്ങള്‍ക്ക് ശക്തിയുള്ള കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്ത് ചെന്ന് അവിടെ ഇസ്ലാമിന്റെ കരങ്ങള്‍ക്ക് കൂടുതല്‍ ശക്തിപകരുക എന്നതാണ് ഹിജ്റ കൊണ്ടുദ്ദേശിക്കുന്നത്.  

ഇസ്ലാമിക് സ്റ്റേറ്റിന് (ഐഎസ്) സ്വാധീനമുള്ള രാഷ്‌ട്രങ്ങളില്‍ നിന്നും ധാരാളം വിദ്യാര്‍ത്ഥികള്‍ കേരളത്തിലെ സര്‍വ്വകലാശാലകളില്‍ ഉപരിപഠനത്തിന് അപേക്ഷിച്ചതിന് പിന്നില്‍ സക്കീര്‍ നായിക്കിന്റെ ഹിജ്‌റ എന്ന ആശയം കേരളത്തില്‍ നടപ്പാക്കുന്നതിന്റെ ഭാഗമാണോ എന്ന് സംശയിക്കപ്പെടുന്നു. മുസ്ലിങ്ങള്‍ എണ്ണത്തില്‍ കൂടുതലുള്ള, ബിജെപിയ്‌ക്ക് സ്വാധീനമില്ലാത്ത കേരളത്തിലേക്ക് പോയി അവിടുത്തെ ജനസംഖ്യാഘടന മാറ്റിമറിക്കൂ എന്നതാണ് സക്കീര്‍ നായിക്ക് കേരളത്തിന് പുറത്തുള്ള, ഇന്ത്യയ്‌ക്ക് പുറത്തുള്ള മുസ്ലിങ്ങള്‍ക്ക് നല്‍കുന്ന ആഹ്വാനം. അതുവഴി ബിജെപി സര്‍ക്കാരിനെ ഫലപ്രദമായി എതിര്‍ക്കാന്‍ സാധിക്കുമെന്നതാണ് സക്കീര്‍ നായിക്കിന്റെ വാദം. കേരളത്തിലേക്കുള്ള വിദേശ മുസ്ലിം വിദ്യാര്‍ത്ഥികളുടെ കേരളത്തിലേക്കുള്ള ഈ അഭൂതപൂര്‍വ്വമായ ഒഴുക്ക്  ഇത്തരമൊരു നീക്കത്തിന്റെ ഭാഗമാണോ എന്നതാണ് സംശയം.  

ഐഎസ് ശക്തികേന്ദ്രങ്ങളായ  രാഷ്‌ട്രങ്ങളില്‍ നിന്നും കേരളത്തിലേക്കെത്താന്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ മൗലികവാദികളായി മാറിക്കഴിഞ്ഞവരാണോ അതോ കേരളത്തിലെ മുസ്ലിം ചെറുപ്പക്കാരെ മതമൗലികവാദികളാക്കുക എന്ന അജണ്ടയുമായി എത്തുന്നവരാണോ എന്നറിയുന്നില്ല. ഈയിടെ കേരളത്തില്‍ സ്‌ഫോടകവസ്തുക്കള്‍ നിര്‍മ്മിക്കുന്നതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ നിരന്തരം പുറത്തുവരികയാണ്. പലയിടങ്ങളിലും നടക്കുന്ന രഹസ്യസ്ഫോടനപരമ്പരകള്‍ ഇതിന്റെ ഭാഗമാണെന്ന് പറയപ്പെടുന്നു.  

ഇസ്ലാമിക മൗലികവാദ സംഘടനകള്‍ കേരളത്തില്‍ ആയുധ പരിശീലന കാമ്പുകള്‍ നടത്തിവരുന്നതായ പല സംഭവങ്ങളും അടിക്കടി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ എന്ന മറയില്‍ കേരളത്തിലേക്കെത്തുന്നവര്‍ കേരളത്തിലെ തീവ്രവാദികളായ മുസ്ലിംയുവാക്കള്‍ക്ക് ബോംബ് നിര്‍മ്മാണവും മറ്റും പഠിപ്പിക്കാനാണോ വരുന്നത് എന്ന സംശയവും ബാക്കി നില്‍ക്കുന്നു. ഇന്ത്യയിലുടനീളം ഇസ്ലാമിക തീവ്രവാദം പ്രചരിപ്പിക്കാനുള്ള നീക്കം സജീവമായ ഈ ഘട്ടത്തില്‍ കേരളത്തിലേക്ക് ഐഎസ് രാഷ്‌ട്രങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് എത്തുന്നത് രഹസ്യ ഏജന്‍സികള്‍ സജീവമായി പഠിച്ചുവരികയാണ്. 

കേരളസര്‍വ്വകലാശാലയിലേക്ക് വിവിധ ബിരുദ, ബിരുദാനന്തരബിരുദ കോഴ്സുകള്‍, എംഫില്‍, പിഎച്ച്ഡി എന്നിവ പഠിക്കാനായി 1042 വിദ്യാര്‍ത്ഥികള്‍ എത്തുന്നുണ്ട്.  ഐഎസിന് സ്വാധീനമുള്ള സിറിയ, ഇറാഖ്, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ എത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം വെറും 120 വിദേശ വിദ്യാര്‍ത്ഥികള്‍ മാത്രമുള്ളിടത്ത് നിന്നാണ് ഈ കുതിച്ച് ചാട്ടം. പൊടുന്നനെ എണ്ണത്തിലുണ്ടായ ഈ കുതിച്ചുചാട്ടമാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് സംശയമുണ്ടാക്കിയത്. 

Tags: Studentsസാക്കീര്‍ നായിക്ക്ISISഹിജ്‌റനിര്‍മാണ പ്രവര്‍ത്തനംഇസ്ലാമിക് സ്റ്റേറ്റ്ഇസ്ലാമിക തീവ്രവാദംUniversityമുന്നറിയിപ്പ്ഇസ്ലാമിക തീവ്രവാദിഇസ്ലാമിക മതമൗലികവാദംഇസ്ലാമിക മതമൗലികവാദികള്‍മുസ്ലീം ജനസംഖ്യ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സ്വിറ്റ്സർലൻഡിൽ കത്തിയാക്രമണം ; മൂന്ന് പേർക്ക് പരിക്ക് ; പ്രതി ഐസിസ് ഭീകരത പ്രചരിപ്പിക്കുന്നയാൾ

Kerala

ടീച്ചറും പെണ്ണല്ലേ?’; വിദ്യാര്‍ത്ഥിനികള്‍ക്ക് മൂന്ന് ദിവസം ആര്‍ത്തവ അവധി നല്‍കിയത് ആഘോഷിക്കുന്ന യുഡിഎഫിനോട് സന്തോഷ് പണ്ഡിറ്റ്

Article

പുതിയ അധ്യയന വര്‍ഷം; സ്വയം നവീകരിച്ച് മുന്നേറാം

India

നീറ്റ് പുനഃപരീക്ഷ; വിദ്യാർത്ഥികൾക്ക് സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച് ബീഹാർ സർക്കാർ, ആശ്വാസ നടപടികളുമായി സമ്രാട് ചൗധരി

Kerala

ചാന്‍സലറായ ഗവര്‍ണറുടെ ഉത്തരവിനെ സിന്‍ഡിക്കേറ്റിന് വെല്ലുവിളിക്കാനാകില്ല: ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

വിഡി സർക്കാരിന്റെ ക്ഷേമപെന്‍ഷന്‍ വിതരണം ഇനിയും വൈകുമെന്ന് സൂചന: സ്ത്രീസുരക്ഷ പെന്‍ഷനും അവതാളത്തില്‍

മാസപ്പടിയിലെ ഇ ഡി അന്വേഷണം യുഡിഎഫ് നേതാക്കളിലേക്കും

യമുനാഭാരതിയും വരന്‍ ശ്രീകാന്തും സദാനന്ദന്‍ മാസ്റ്റര്‍ക്കും വനിതാറാണി ടീച്ചര്‍ക്കുമൊപ്പം

സദാനന്ദന്‍ മാസ്റ്ററുടെ മകള്‍ വിവാഹിതയായി, സ്വര്‍ണാഭരണങ്ങളില്ലാതെ

എല്‍ നിനോ പ്രതീക്ഷിച്ചതിലും നേരത്തെ; ഇടവപ്പാതിയില്‍ മഴ കുറയാന്‍ സാധ്യത

പി.വി.കെ. നെടുങ്ങാടി സ്മാരക മാധ്യമപുരസ്‌കാരം ജനം ടിവി പാലക്കാട് ബ്യൂറോ ചീഫ് അരുണ്‍ ആലത്തൂരിന് വിവേക് നാരായണന്‍ സമ്മാനിക്കുന്നു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. പരമേശ്വരന്‍, ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍, വിശ്വസംവാദകേന്ദ്രം അധ്യക്ഷന്‍ ഹരീഷ് കടയപ്രത്ത് എന്നിവര്‍ സമീപം

സമൂഹ മാധ്യമങ്ങളിലൂടെ രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്നു: വിവേക് നാരായണന്‍

അമ്മ’യിൽ ചേരാതിരുന്നത് നന്നായി ആ പൈസ കൊണ്ട് സ്വർണം വാങ്ങിച്ചു, അതിനിപ്പോൾ ഇരട്ടി വില’; അന്ന രാജൻ

ഉത്തർപ്രദേശിൽ ജിം പരിശീലകൻ വീടിനുള്ളിൽ തൂങ്ങിമരിച്ചു

വ്യാജ വാര്‍ത്തകള്‍ക്ക് തടയിടാന്‍ സംവാദങ്ങള്‍ വിപുലപ്പെടുത്തണം: ആര്‍. സഞ്ജയന്‍

മനുഷ്യന്റെ ആയുസ്സ് കൂട്ടാൻ 26 ബില്യൺ ഡോളറിന്റെ പ്രൊജക്റ്റുമായി റഷ്യ: പരീക്ഷണത്തിന് പുടിന്റെ പൂർണ്ണ പിന്തുണ

നീറ്റ് യുജി:പുനപരിശോധനക്ക് കര്‍ശന സുരക്ഷ; പ്രധാനമന്ത്രി നേരിട്ട് മേല്‍നോട്ടം വഹിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.