Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വൈദ്യുതിയിലും പിണറായി സര്‍ക്കാര്‍ ജനത്തെ പിഴിയുന്നു; ഇലക്ട്രിസിറ്റി ഡ്യൂട്ടി കൂടുതല്‍ കേരളത്തില്‍; സംസ്ഥാനം തീരുമാനിച്ചാല്‍ വൈദ്യുതി നിരക്ക് കുറയും

രണ്ടുമാസത്തിലൊരിക്കലുള്ള ബില്ലിങ്ങില്‍ ഒരു ദിവസം റീഡിങ് തെറ്റിയാലും ചാര്‍ജ് വര്‍ധന ഉണ്ടാവും.സ്ലാബുകളുടെ എണ്ണം കുറച്ച്, റീഡിങ് കര്‍ണാടകത്തിലേതു പോലെ മാസം തോറും ആക്കിയാല്‍ ബില്‍തുക കുറയ്‌ക്കാം.എല്ലാ മാസാവസാനവും രാത്രി പന്ത്രണ്ടു മണിക്ക് റീഡിങ് ലഭ്യമാവുന്ന രീതിയില്‍ മീറ്റര്‍ സെറ്റു ചെയ്തു വെക്കാവുന്നതേയുള്ളുവെന്ന് കെഎസ്ഇബിസാങ്കേതിക വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നു. രണ്ടു മാസത്തിലൊരിക്കല്‍ റീഡിങ് എടുക്കാന്‍ പോയാലും മാസം തോറുമുള്ള റീഡിങ് കിട്ടും.

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Jun 26, 2021, 06:13 pm IST
in Kerala

കോഴിക്കോട്: കേരളം തീരുമാനിച്ചാല്‍ വൈദ്യുതി നിരക്കും കുറയും. ഇന്ധനവില സംസ്ഥാനത്ത് കുറയാന്‍ കേരളം തീരുമാനിക്കണമെന്നതുപോലെയാണിതും. വൈദ്യുതി നിരക്ക് കുറയ്‌ക്കാനാകുമെന്നിരിക്കെ വര്‍ധിപ്പിച്ച് ജനങ്ങളെ പിഴിയാനുള്ള പദ്ധതിയാണ് രണ്ടാം പിണറായി സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നത്.1963 ലെ കേരളാ ഇലക്ട്രിസിറ്റി ഡ്യൂട്ടി ആക്ട് പ്രകാരമാണ് വൈദുതി ഉപഭോഗത്തിനു കരം  പിരിക്കുന്നത്. മൊത്തം കറന്റ് ചാര്‍ജ്ജിന്റെ  10 ശതമാനമാണ്  കേരളത്തിലെ ഇലക്ട്രിസിറ്റി ഡ്യൂട്ടി. തമിഴ്നാട്ടില്‍ ഇത് അഞ്ചു ശതമാനവും  കര്‍ണാടകത്തില്‍  ആറ് ശതമാനവും. രാജ്യം ജിഎസ്ടിയിലേക്ക് മാറിയപ്പോള്‍ വൈദ്യുതിയെ ജിഎസ്ടിയില്‍ പെടുത്തിയില്ല.   അതിന് പകരം രാജ്യത്തെമ്പാടും വൈദ്യുതിക്ക് ഒരേ നിരക്ക് നടപ്പാക്കും. ഇതോടെ സംസ്ഥാനത്തിന്റെ 10 ശതമാനം  ഡ്യൂട്ടി പിരിക്കല്‍ നില്‍ക്കും. ഇത് നിരക്ക് കുറയ്‌ക്കും.

2002 മെയിലാണ് ഉപഭോക്താക്കള്‍ക്ക് വെച്ചിരുന്ന മീറ്ററുകള്‍ക്കു വാടക ഈടാക്കാന്‍ വൈദ്യുതി ബോര്‍ഡ് തീരുമാനിച്ചത്.  അധികാരത്തില്‍ വന്നാല്‍ ഇത്  ഇല്ലാതാക്കുമെന്ന് എല്‍ഡിഎഫ് പറഞ്ഞെങ്കിലും ഇപ്പോഴും തുടരുകയാണ്.  കേരളത്തില്‍ ഈ  വാടകയ്‌ക്കുമേല്‍ ജിഎസ്ടിയും വെള്ളപ്പൊക്ക സെസുമുണ്ട്.  തമിഴ്‌നാട്ടിലും കര്‍ണാടകയിലും മീറ്റര്‍ വാടക ഇല്ല. ഇത് ഒഴിവാക്കിയാല്‍ സംസ്ഥാനത്ത്  നിരക്ക് കുറയ്‌ക്കാം.

ഇതിന് പുറമേയാണ് ഫിക്സഡ് നിരക്കിന്റെ പേരിലുള്ള വഞ്ചന.  കണക്റ്റഡ് ലോഡ് അടിസ്ഥാനമാക്കി ഫിക്സഡ് ചാര്‍ജ് ഈടാക്കുമ്പോള്‍ 1000 വാട്ട്‌നെ ഒരു കിലോവാട്ട് ആയും 1001 വാട്ട്‌നെ രണ്ടു കിലോ വാട്ട് ആയും 2001 വാട്ട്‌നെ മൂന്നു കിലോ വാട്ട് ആയും കണക്കാക്കിയാണ് ഫിക്സഡ് ചാര്‍ജ് ഈടാക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ ഇത് ആനുപാതികമായി ഒന്നേകാല്‍ കിലോവാട്ട് ഒന്നര കിലോ വാട്ട് എന്ന രീതിയിലാണ് കണക്കാക്കുന്നത്. ഇത് യുക്തി സഹമാക്കിയാലും  വലിയൊരു വിഭാഗത്തിന് നിരക്ക് കുറയും.കേരളത്തില്‍ മാത്രമുള്ള,  സ്ലാബ് സംവിധാനമാണ് മറ്റൊന്ന്.  വീടുകള്‍ക്ക് 10 സ്ലാബുകള്‍ ഉണ്ട്. ടെലിസ്‌കോപിക് രീതിയില്‍ അഞ്ചും നോണ്‍ ടെലിസ്‌കോപിക് രീതിയില്‍ അഞ്ചും.  

ഇത് അശാസ്ത്രീയമാണ്. രണ്ടുമാസത്തിലൊരിക്കലുള്ള ബില്ലിങ്ങില്‍ ഒരു ദിവസം റീഡിങ് തെറ്റിയാലും  ചാര്‍ജ് വര്‍ധന ഉണ്ടാവും.സ്ലാബുകളുടെ എണ്ണം കുറച്ച്, റീഡിങ്  കര്‍ണാടകത്തിലേതു പോലെ മാസം തോറും ആക്കിയാല്‍ ബില്‍തുക കുറയ്‌ക്കാം.എല്ലാ മാസാവസാനവും രാത്രി  പന്ത്രണ്ടു മണിക്ക് റീഡിങ് ലഭ്യമാവുന്ന രീതിയില്‍ മീറ്റര്‍ സെറ്റു ചെയ്തു വെക്കാവുന്നതേയുള്ളുവെന്ന് കെഎസ്ഇബിസാങ്കേതിക വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നു.  രണ്ടു മാസത്തിലൊരിക്കല്‍ റീഡിങ് എടുക്കാന്‍ പോയാലും മാസം തോറുമുള്ള റീഡിങ് കിട്ടും.

മൂന്നു വര്‍ഷത്തിനുള്ളില്‍ സ്മാര്‍ട്ട് മീറ്ററുകള്‍ ഏര്‍പ്പെടുത്തണം എന്നാണ് കേന്ദ്ര നയം. അതോടെ ബില്ലിംഗ് മാസത്തിലാകും. എന്നാല്‍, ഇക്കാര്യത്തില്‍  സംസ്ഥാന സര്‍ക്കാര്‍ നിലപാടു വ്യക്തമാക്കിയിട്ടില്ല.കൂടിയ നിരക്കില്‍ ദീര്‍ഘ കാലത്തേക്ക് വൈദ്യുതി വാങ്ങാനുള്ള കരാറുകള്‍  അവസാനിപ്പിച്ചാലും  വാങ്ങുന്ന വൈദ്യുതിക്ക് വില കുറയും, ഉപഭോക്താക്കള്‍ക്ക്  പ്രയോജനം ലഭിക്കും.  രാജ്യത്താകെ വൈദ്യുതിക്ക് ഒരേ നിരക്ക് വരുന്നതോടെ വൈദ്യുതി ചാര്‍ജ് കുറയും, കേരളം ഉപഭോക്താക്കളോട് അനുകൂല നിലപാടെടുത്താല്‍ വൈദ്യുതി നിരക്ക് പിന്നെയും കുറയും.

ബില്‍ രണ്ടുമാസത്തിലൊരിക്കലാണെങ്കിലും കണക്കുകള്‍ ഒന്ന് തന്നെയാണെന്ന ബോര്‍ഡിന്റെ വാദം ശരിയല്ല. ഒരാള്‍ ഒരുമാസം 250  യൂണിറ്റും അടുത്ത മാസം 252  യൂണിറ്റും ഉപയോഗിച്ചുവെന്നിരിക്കട്ടെ. മാസം തോറും കണക്കാക്കിയാല്‍ എനര്‍ജി ചാര്‍ജ് മാത്രം 250 യൂണിറ്റിന്  1282.50 രൂപയാകും. അതിന്റെ വിശദാംശം ഇങ്ങനെ:  

ആദ്യ മാസം

50×3.15= 157.50

50×3.70=185.00

50×4.80=240.00

50×6.40=320.00

50×7.60=380.00  = 1282.50

രണ്ടാം മാസം 252 യൂണിറ്റിന് (252x 5.80) 1461.60  രൂപയും. ആകെ വൈദ്യുതി  ചാര്‍ജ് 2744.10 രൂപ. എന്നാല്‍ ഇത് രണ്ടുമാസത്തിലൊന്നായി എടുക്കുമ്പോള്‍ 251×5.80ഃ2  മാസം 2911.60  രൂപ വരും.

Tags: Pinarayi Vijayanpinarayiകെഎസ്ഇബി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത് ‘ എന്ന് ഇനി പിണറായി മകനോട് ചോദിച്ചാൽ മതി ; കൃഷ്ണൻ എവിടെയാണ് ഇരിക്കുന്നത് എന്ന് മകനറിയാം

News

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

Kerala

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

Kerala

പിണറായി ഡാഷ് മോനേ എന്ന് വിളിച്ചതില്‍ തെറ്റില്ല, തെലുങ്കാന മുഖ്യമന്ത്രി മാന്യമായി സംസാരിക്കണം, എങ്കിലേ ബഹുമാനം തിരിച്ചുകിട്ടു:സന്തോഷ് പണ്ഡിറ്റ്

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

പുതിയ വാര്‍ത്തകള്‍

ആർ‌എസ്‌എസ് നേതാക്കളെ വധിക്കാൻ പദ്ധതി : ഗസ്വാ-ഇ-ഹിന്ദ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ട് ഭീകരർ പിടിയിൽ

കരമന ജയന്‍ (ഇടത്ത്) മര്‍ദ്ദനത്തിനിരയായ ബിനു (വലത്ത്)

വട്ടിയൂർക്കാവ് SHO വിപിന്റെയും എസ് ഐ ദീപുവിന്റെയും നേതൃത്വത്തിൽ പോലീസ് നടത്തിയത് അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന ക്രൂരതയെന്ന് കരമന ജയന്‍

ലഡാക്ക് യാത്ര റദ്ദാക്കി സുരേഷ് ഗോപി എംപി തൃശൂരിലേക്ക് തിരിച്ചു, പ്രധാനമന്ത്രിക്ക് അപകടത്തെപ്പറ്റി വിവരം നൽകി

സ്റ്റാലിനെ പുകഴ്‌ത്താൻ ഇന്ത്യൻ പ്രധാനമന്ത്രിയെ ഭീകരവാദിയെന്ന് മുദ്രകുത്തി മല്ലികാർജുൻ ഖാർഗെ ; പ്രതിഷേധം ഉയർന്നതോടെ ന്യായീകരിച്ച് രക്ഷപെടാൻ ശ്രമം

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: അപകട സമയത്ത് ഉണ്ടായിരുന്നത് 40 പേർ: മജിസ്റ്റീരിയൽതല അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

തൃശൂർ പൂര വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിൽ ഉഗ്രസ്ഫോടനം: 14 പേർ മരിച്ചു, നാൽപതിലധികം പേർക്ക് പരിക്ക്, മരണ സംഖ്യ ഉയരാൻ സാധ്യത

തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് പുരയിലെ സ്ഫോടനം; മരണ സംഖ്യ 14 ആയി: പരിക്കേറ്റ പലരും ഗുരുതരാവസ്ഥയിൽ

51 ക്വിന്റൽ പൂക്കൾ കൊണ്ട് അലങ്കരിച്ച് കേദാർനാഥ് ധാം ; നാളെ രാവിലെ ക്ഷേത്ര വാതിലുകൾ തുറക്കും

പ്രധാനമന്ത്രിയെ ഭീകരൻ എന്നു വിളിച്ചുകൊണ്ട് കോൺഗ്രസ് അദ്ധ്യക്ഷൻ ഖാർഗെ, വിവാദമായപ്പോൾ തിരുത്തി, വിമർശനം വ്യാപകം

മേദിനിപൂരിൽ ബിജെപി സ്ഥാനാർത്ഥി അജിത് കുമാറിന് നേരെ ആക്രമണം, നിരവധി പാർട്ടി പ്രവർത്തകർക്ക് പരിക്ക്, ടിഎംസി കുറ്റപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.