Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുഖ്യമന്ത്രിയുടെ അടുപ്പക്കാരന് വേണ്ടി ഗവ ലോ കോളജിലെ സായാഹ്ന എല്‍എല്‍ബി കോഴ്‌സ് അവസാനിപ്പിച്ചു; ലോഅക്കാദമിയുടെ പ്രചാരകരായി പിണറായി; വിവാദം

2014-15 അക്കാദമിക് വര്‍ഷത്തിലാണ് സായാഹ്ന എല്‍എല്‍ബി കോഴ്‌സുകള്‍ തിരുവനന്തപുരം ഗവ. ലോ കോളജില്‍ പുനരാരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ജനപ്രതിനിധികളും തലസ്ഥാനത്തെ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഉള്‍പ്പടെ നിരവധി പേരാണ് നിയമപഠനത്തിനായി ഗവ. ലോ കോളജില്‍ ചേര്‍ന്നതും പഠനാവസരം വിനിയോഗിക്കുന്നത്. പ്രതിദിനം അഞ്ച് മണിക്കൂറും ആഴ്ചയില്‍ മുപ്പത് മണിക്കൂറും ക്ലാസുകള്‍ വേണമെന്നാണ് നിയമ വിദ്യാഭ്യാസ ചട്ടത്തില്‍ പറയുന്നത്. ഇതനുസരിച്ച് ശനിയാഴ്ച ഉള്‍പ്പെടെ പഠനം ക്രമീകരിച്ചാണ് ഗവ. ലോ കോളജില്‍ അഡീഷണല്‍ സ്വാശ്രയ കോഴ്‌സ് നടത്തുന്നത്.

സി.രാജbyസി.രാജ
Jun 17, 2021, 09:06 pm IST
inKerala

തിരുവനന്തപുരം: തിരുവനന്തപുരം ഗവ. ലോ കോളജിലെ സായാഹ്ന എല്‍എല്‍ബി കോഴ്‌സ് അവസാനിപ്പിക്കാനുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തിനു പിന്നില്‍ സ്വാശ്രയലോബിയെന്ന് ആക്ഷേപം.  അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി വേണു  ഇറക്കിയ ഉത്തരവിലാണ് സായാഹ്ന കോഴ്‌സ് അവസാനിപ്പിക്കാന്‍ തിരുവനന്തപുരം ഗവ. ലോ കോളജ് പ്രിന്‍സിപ്പലിന് നിര്‍ദേശം നല്‍കിയത്. 2008ലെ നിയമ വിദ്യാഭ്യാസ ചട്ടങ്ങള്‍ ലംഘിച്ചാണ് അഡീഷണല്‍  സ്വാശ്രയ (സായാഹ്ന) കോഴ്‌സ് നടത്തുന്നതെന്നാണ് കോഴ്‌സ് അവസാനിപ്പിക്കാനുള്ള കാരണമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് പറയുന്നത്.  

എന്നാല്‍ സ്വാശ്രയ കോളേജായ പേരൂര്‍ക്കട ലോഅക്കാദമിയിലെ കോഴ്‌സ് നിര്‍ത്തലാക്കാന്‍ നിര്‍ദേശവുമില്ല.  ലോ അക്കാദമിയില്‍ സായാഹ്നകോഴ്‌സ് നടത്തുന്നവര്‍ക്ക് മാത്രം എന്റോള്‍ ചെയ്യാന്‍ അനുമതി നല്‍കുന്നതിനെതിരെ ഗവ.ലോ കോളേജിലുള്ളവര്‍ നല്‍കിയ കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് സ്വാശ്രയകോളേജിന് സഹായകമാവുന്ന സര്‍ക്കാര്‍ നടപടി.

2014-15 അക്കാദമിക് വര്‍ഷത്തിലാണ് സായാഹ്ന എല്‍എല്‍ബി കോഴ്‌സുകള്‍ തിരുവനന്തപുരം ഗവ. ലോ കോളജില്‍ പുനരാരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ജനപ്രതിനിധികളും തലസ്ഥാനത്തെ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഉള്‍പ്പടെ നിരവധി പേരാണ് നിയമപഠനത്തിനായി ഗവ. ലോ കോളജില്‍ ചേര്‍ന്നതും പഠനാവസരം വിനിയോഗിക്കുന്നത്. പ്രതിദിനം അഞ്ച് മണിക്കൂറും ആഴ്ചയില്‍ മുപ്പത് മണിക്കൂറും ക്ലാസുകള്‍ വേണമെന്നാണ് നിയമ വിദ്യാഭ്യാസ ചട്ടത്തില്‍ പറയുന്നത്. ഇതനുസരിച്ച് ശനിയാഴ്ച ഉള്‍പ്പെടെ പഠനം ക്രമീകരിച്ചാണ് ഗവ. ലോ കോളജില്‍ അഡീഷണല്‍  സ്വാശ്രയ കോഴ്‌സ് നടത്തുന്നത്.

എന്നാല്‍ ഗവ. ലോ കോളേജില്‍ ഇങ്ങനെയല്ല പഠനം മുന്നോട്ട് പോകുന്നതെന്ന് കാട്ടി ബാര്‍ കൗണ്‍സില്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് കോഴ്‌സ് അവസാനിപ്പിക്കാന്‍ തീരുമാനമെടുത്തതെന്നാണ് സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ വാദം. ഈവനിംഗ് എല്‍എല്‍ബി കോഴ്‌സ് തുടര്‍ന്നാല്‍ അത് ഗവ. ലോ കോളേജിലെ റഗുലര്‍ എല്‍എല്‍ബി കോഴ്‌സുകളെയും ബാധിക്കുമത്രേ.  

 കേരളത്തില്‍ രണ്ട് ലോ കോളജുകളിലാണ്  ഈവനിംഗ് എല്‍എല്‍ബി കോഴ്‌സുകള്‍ നടത്തുന്നത്. തിരുവനന്തപുരം ഗവ. ലോ കോളജിലും സ്വകാര്യ സ്വാശ്രയ ലോ കോളേജ് ആയ പേരൂര്‍ക്കട ലോ അക്കാദമി ലോ കോളജിലും. രണ്ട് ലോ കോളജുകളിലും ബാധകമായത് ഒരേ ചട്ടം, ഒരേ നിയമം. ലോ അക്കാദമി ലോ കോളജില്‍ പാലിക്കുന്ന അതേ സമയക്രമം തന്നെയാണ് ഗവ. ലോ കോളജിലും. എന്നിട്ടും എന്തുകൊണ്ട് ഗവ. ലോ കോളജിലെ കോഴ്‌സ് മാത്രം അവസാനിപ്പിക്കാന്‍ തീരുമാനമെടുത്തുവെന്നതാണ് ചോദ്യം.  

 കേരള സര്‍വകലാശാലയ്‌ക്ക് കീഴിലുള്ള ലോ അക്കാദമിയിലെ സായാഹ്ന എല്‍എല്‍ബി കോഴ്‌സ് പാസായവര്‍ക്ക് അഭിഭാഷകരായി എന്റോള്‍ ചെയ്യാം. ഇതേ സര്‍വകലാശാലയ്‌ക്ക് കീഴിലുള്ള തിരുവനന്തപുരം ഗവ. ലോ കോളജില്‍ നിന്ന് സായാഹ്ന എല്‍എല്‍ബി കോഴ്‌സ് പഠിച്ചിറങ്ങിയവര്‍ക്ക് അഭിഭാഷകരായി എന്റോള്‍ ചെയ്യാനാവില്ലെന്ന ഇരട്ട നീതി നിലനില്‍ക്കുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജി കേരള ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് വിവാദ ഉത്തരവ്. മുഖ്യമന്ത്രിയുമായി ഏറെ അടുപ്പമുള്ള സിപിഎം നേതാവ് കോലിയക്കോട് കൃഷ്ണന്‍നായരുടെ ജ്യേഷ്ഠന്‍ അന്തരിച്ച നാരായണന്‍ നായര്‍ ഡയറക്ടറായിരുന്ന സ്ഥാപനമാണ് ലോ അക്കാദമി. ലോ അക്കാദമിയുടെ മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ നേതൃത്വത്തിലുള്ള സംഘം പാട്ട ഭൂമി മറ്റാവശ്യങ്ങള്‍ക്ക് വിനിയോഗിച്ചപ്പോള്‍  ഇതിനെതിരെ അന്വേഷണവും നടപടിയുമൊക്കെ ഇടതുസര്‍ക്കാര്‍ പ്രഖ്യാപിച്ചുവെങ്കിലും കടലാസില്‍ ഒതുങ്ങി. ലോ കോളേജിനേക്കാള്‍ അഞ്ചിരട്ടി ഫീസ് ഈടാക്കുന്ന അക്കാദമിയെ സഹായിക്കാനാണ് നീക്കമെന്നാണ് ആക്ഷേപമുയര്‍ന്നിരിക്കുന്നത്.  

Tags: sayahnamLLBLaw AcademyPinarayi Vijayan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ കെജ്രിവാളും പിണറായിയും, സ്റ്റാലിനുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ

Kerala

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

Kerala

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

Kerala

മെസിയുടെ പേരില്‍ തട്ടിപ്പ്: പിന്നില്‍ ഹവാല ഇടപാട്; ജിഎസ്ടി ശിപാര്‍ശ പിണറായി മുക്കി

Editorial

മാസപ്പടിയില്‍ ഹവാലയും, മരുമകനും കുടുങ്ങുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഡ്രോണുകളാണ് ആ്രധുനികയുദ്ധത്തിലെ വില്ലന്മാര്‍….ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന ഹെലികോപ്റ്ററുകള്‍

ബിഗ് ഫാമിലി, ബിഗ് ബ്രദര്‍.. ഇതൊന്നും അല്ലെന്ന് തെളിഞ്ഞു’, അമ്മയിലേക്ക് ഇനിയില്ലെന്ന് പാർവ്വതി തിരുവോത്ത്

ഹ്രിദ്ദു ഹാറൂൺ നായകനാകുന്ന ടെക്‌സാസ് ടൈഗറിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.