Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മൃഗസ്നേഹികളുടെ സംഘടനയായ പേറ്റയെ നിരോധിക്കണമെന്ന് പ്രധാനമന്ത്രിയോട് അമുല്‍ വൈസ് ചെയര്‍മാന്‍; പേറ്റയ്‌ക്ക് പിന്നില്‍ വിദേശ ഗൂഡാലോചനയെന്ന്

മൃഗസ്നേഹികളുടെ സംഘടനയായ പേറ്റയെ (പീപ്പിള്‍ ഫോര്‍ ദി എത്തിക്കല്‍ ട്രീറ്റ്മെന്‍റ് ഓഫ് എനിമല്‍) നിരോധിക്കണമെന്നും ഈ സംഘടനയ്‌ക്ക് പിന്നില്‍ വിദേശരാജ്യങ്ങളുടെയും കമ്പനികളുടെയും ഗൂഢാലോചനയുണ്ടെന്നും പാലുല്‍പന്ന മേഖലയിലെ സഹകരണകമ്പനിയായ അമുലിന്റെ വൈസ് ചെയര്‍മാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഇന്ത്യയിലെ പ്രധാന പാലുല്‍പന്നക്കമ്പനികളിലൊന്നായ അമുലിന്റെ വൈസ് ചെയര്‍മാന്‍ വലംജി ഹംബാലാണ് പ്രധാനമന്ത്രി മോദിയോട് ഈ ആവശ്യം ഉന്നയിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2021, 04:12 pm IST
in India

ന്യൂദല്‍ഹി: മൃഗസ്നേഹികളുടെ സംഘടനയായ പേറ്റയെ (പീപ്പിള്‍ ഫോര്‍ ദി എത്തിക്കല്‍ ട്രീറ്റ്മെന്‍റ് ഓഫ് എനിമല്‍) നിരോധിക്കണമെന്നും ഈ സംഘടനയ്‌ക്ക് പിന്നില്‍ വിദേശരാജ്യങ്ങളുടെയും കമ്പനികളുടെയും  ഗൂഢാലോചനയുണ്ടെന്നും പാലുല്‍പന്ന മേഖലയിലെ സഹകരണകമ്പനിയായ അമുലിന്റെ വൈസ് ചെയര്‍മാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഇന്ത്യയിലെ പ്രധാന പാലുല്‍പന്നക്കമ്പനികളിലൊന്നായ അമുലിന്റെ വൈസ് ചെയര്‍മാന്‍ വലംജി ഹംബാലാണ് പ്രധാനമന്ത്രി മോദിയോട് ഈ ആവശ്യം ഉന്നയിച്ചത്.  

പേറ്റ (പിഇടിഎ) എന്ന എന്‍ജിഒ(സര്‍ക്കാരിതര സന്നദ്ധസംഘടന) ജനങ്ങളുടെ ജീവിതോപാധി തന്നെ നശിപ്പിക്കുകയാണെന്നും ഹംബാല്‍ ചൂണ്ടിക്കാട്ടി. പേറ്റയുടെ നടപടികള്‍ ഇന്ത്യയിലെ പാലുല്‍പന്നമേഖലയുടെ പ്രതിച്ഛായ തന്നെ തകര്‍ക്കുകയാണ്. – അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ ജിഡിപി വളര്‍ച്ചയ്‌ക്ക് മുഖ്യപങ്ക് വഹിക്കുന്ന മേഖലയാണ് പാലുല്‍പന്നമേഖല. എന്നാല്‍ ഈ മേഖലയ്‌ക്കെതിരെ ശക്തമായ രീതിയില്‍ തെറ്റിദ്ധാരണകള്‍ പരക്കുകയാണ്. പിന്നില്‍ പേറ്റ പോലുള്ള എന്‍ജിഒകളാണ്.- അദ്ദേഹം ആരോപിക്കുന്നു.

ഇന്ത്യയിലെ പാല്‍വ്യവസായത്തിനെതിരെ അന്താരാഷ്‌ട്രതലത്തില്‍ ഗൂഢാലോചന നടക്കുന്നുണ്ട്. ഇന്ത്യയിലെ പാലുല്‍പന്നമേഖലയുടെ പ്രതിച്ഛായ തകര്‍ക്കുന്ന ഇത്തരം സംഘടനകളെ നിരോധിക്കണമെന്നും ഹംബാല്‍ മോദിയോട് ആവശ്യപ്പെട്ടു.

ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുക വഴി വിദേശത്തെ കൃത്രിമപാല്‍ നിര്‍മ്മാണം നടത്തുന്ന ബഹുരാഷ്‌ട്രക്കമ്പനികളെ ഇന്ത്യയില്‍ എത്തിക്കാനാണ് എന്‍ജിഒകള്‍ ശ്രമിക്കുന്നത്. ഇന്ത്യയുടെ സംസ്‌കാരമനുസരിച്ച് കന്നുകാലികള്‍ അവരുടെ കുടുംബാംഗത്തെപ്പോലെയാണ് കഴിയുന്നത്. അതുകൊണ്ട് തന്നെ ഇത്തരം മൃഗങ്ങള്‍ക്കെതിരെ ക്രൂരത കാണിക്കുക എന്ന ചോദ്യമേ ഉദിക്കുന്നില്ല. എന്നാല്‍ കന്നുകാലികളോട് ക്രൂരതകാണിക്കുന്ന എന്ന തരത്തിലുള്ള വ്യാജപ്രചാരണങ്ങള്‍ നടക്കുന്നു. വിദേശത്ത് നിന്നും പാലും പാലുല്‍പന്നങ്ങളും ഇറക്കുമതി ചെയ്യാന്‍ അനുവദിക്കാതെ ഇന്ത്യയെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രേരിപ്പിക്കുന്നതാണ് ഇന്ത്യയുടെ പാലുല്‍പന്നമേഖല. തൊഴില്‍ രഹിതരായ 10 കോടി പേര്‍ ഈ മേഖലയില്‍ പണിയെടുക്കുന്നു. ഇത്തരം പ്രചാരവേലകള്‍ ഇന്ത്യയില്‍ നടത്തുന്നത് വിദേശക്കമ്പനികളാണ്. – അദ്ദേഹം പറയുന്നു.

കഴിഞ്ഞ കുറെ നാളുകളായി വെഗന്‍ പാല്‍ ഉല്‍പാദിപ്പിക്കാന്‍ അമുലിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് പേറ്റ. വെഗന്‍ ഭക്ഷണങ്ങള്‍ക്കും പാലിനും വിപണി വളര്‍ന്നുവരുന്നുണ്ടെന്നും അമുലിന് അത് വഴി നേട്ടമുണ്ടാകുമെന്നാണ് പേറ്റ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്. ഫാക്ടറികളെ അടിസ്ഥാനമാക്കിയുള്ള വെഗന്‍ ഉല്‍പന്നങ്ങളും പാലും അമുലും എത്രയും വേഗം നിര്‍മ്മിക്കണമെന്നാണ് പേറ്റയുടെ ആവശ്യം.

വെഗന്‍ എന്ന വാക്ക് വെജിറ്റേറിയന്‍ എന്ന ഇംഗ്ലീഷ് വാക്കിന്റെ ആദ്യത്തെയും അവസാനത്തെയും അക്ഷരങ്ങള്‍ കൂട്ടിയോജിപ്പിച്ച് സൃഷ്ടിച്ച വാക്കാണ്. എല്ലാ മൃഗഉല്‍പന്നങ്ങളെയും ഒഴിവാക്കിയുള്ള ജീവിതശൈലി സ്വീകരിക്കുന്ന ആളുകളെ പ്രതിനിധീകരിക്കുന്നു വ്യക്തിയെ വെഗന്‍ എന്ന് വിളിക്കാം. എല്ലാ മൃഗഉല്‍പന്നങ്ങള്‍ ഒഴിവാക്കാനും വെഗനിസം നിര്‍ദേശിക്കുന്നു. ഇതാണ് അമുലിന് തലവേദനയാകുന്നത്. തുകല്‍ ഉല്‍പന്നങ്ങളും ബീഫും പോലുള്ള വ്യവസായങ്ങള്‍ നിലനില്‍ക്കുന്നത് ഇന്ത്യയില്‍ കന്നുകാലികളെ കൊല്ലാന്‍ കിട്ടുന്നതുകൊണ്ടാണെന്ന് പേറ്റ നടത്തിയ ട്വീറ്റ് ഈയിടെ ഏറെ വിവാദമായിരുന്നു.

Tags: narendramodiNGOsഅമുല്‍PETAവെഗന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളിനെ മാറ്റും, ഭയമുക്തമാക്കും, തൊഴില്‍ ലഭ്യമാക്കും, ഇത് മോദിയുടെ ഗ്യാരണ്ടി, കേരള- ബംഗാള്‍ പ്രവര്‍ത്തകര്‍ക്ക് വിജയം സമര്‍പ്പിച്ചു

News

എണ്ണവില കൂടുമോ കുറയുമോ? ഒപ്പെക്കിൽനിന്നുള്ള യുഎഇ പിൻമാറ്റം പ്രഹരമാകുന്നത് ഇറാനും അമേരിക്കയ്‌ക്കും; നേട്ടം ഭാരതത്തിന്

News

പ്രധാനമന്ത്രി കാശിയിൽ: രാജ്യത്തിന്റെ സർവ്വ വിജയത്തിനായി ദർശനം, പ്രാർത്ഥന, പൂജകൾ

News

ഇതാണ് മോദിയുടെ ആത്മവിശ്വാസം; ബംഗാൾ ‘എക്‌സിറ്റ് ഫല’ത്തിൽ അമ്പരന്ന് എതിരാളികൾ

India

പശ്ചിമബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തൃണമൂല്‍ ആക്രമണം, രണ്ടാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം തിങ്കളാഴ്ച അവസാനിക്കും

പുതിയ വാര്‍ത്തകള്‍

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

ബംഗാളില്‍ തൃണമൂല്‍ അക്രമം വ്യാപകം; പിഎയെ വധിച്ചവര്‍ ലക്ഷ്യമിട്ടത് സുവേന്ദുവിനെ?

ടിസിഎസ് ലൈംഗിക പീഡന കേസ്: 25 ദിവസത്തെ അന്വേഷണത്തിനൊടുവിൽ നിദ ഖാൻ അറസ്റ്റിൽ

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.