Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സിറിയയില്‍ നിന്നും ഐഎസ്ബന്ധമുള്ള കുടുംബങ്ങള്‍ മടങ്ങിവരുന്നതില്‍ ഇറാഖിൽ പ്രതിഷേധം; ആദ്യ നൂറു കുടുംബങ്ങള്‍ എത്തി

സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് (ഐ എസ് ) ഭീകരരുമായി ബന്ധപ്പെട്ട ഇറാഖിലെ കുടുംബങ്ങൾ ജന്മനാട്ടിലേക്ക് മടങ്ങി വരുന്നതിനെതിരെ ഇറാഖികളുടെ പ്രതിഷേധം. ആദ്യബാച്ചിലെ നൂറ് കുടുംബങ്ങള്‍ രണ്ട് ബസുകളിലായി ഇറാഖില്‍ എത്തി. ഇവര്‍ മൊസൂളിനടുത്തുള്ള ഖയാറയിലെ ജാദ ക്യാമ്പില്‍ താമസിച്ചുതുടങ്ങിയതായി നിനവേയിലെ ഇറാഖി സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 26, 2021, 08:41 pm IST
inWorld
സിറിയയിലെ അല്‍ഹോസിലെ ഐഎസ് ക്യാമ്പിലെ രണ്ട് അഭയാര്‍ത്ഥി സ്ത്രീകള്‍

സിറിയയിലെ അല്‍ഹോസിലെ ഐഎസ് ക്യാമ്പിലെ രണ്ട് അഭയാര്‍ത്ഥി സ്ത്രീകള്‍

കാബൂൾ : സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് (ഐ എസ് ) ഭീകരരുമായി ബന്ധപ്പെട്ട ഇറാഖിലെ കുടുംബങ്ങൾ ജന്മനാട്ടിലേക്ക് മടങ്ങി വരുന്നതിനെതിരെ ഇറാഖികളുടെ പ്രതിഷേധം. ആദ്യബാച്ചിലെ നൂറ് കുടുംബങ്ങള്‍ രണ്ട് ബസുകളിലായി ഇറാഖില്‍ എത്തി. ഇവര്‍ മൊസൂളിനടുത്തുള്ള ഖയാറയിലെ ജാദ ക്യാമ്പില്‍ താമസിച്ചുതുടങ്ങിയതായി നിനവേയിലെ ഇറാഖി സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.  

വടക്കുകിഴക്കൻ സിറിയയിലെ അൽ ഹോൾ ക്യാമ്പിൽ 2019 മുതല്‍ കഴിയുന്ന അഞ്ഞൂറോളം കുടുംബങ്ങള്‍ക്ക് മടങ്ങി വരാനാണ് ഇറാഖ് സർക്കാർ അനുവാദം നൽകിയത്.  ഇവിടെ 70,000 പേര്‍ താമസിക്കുന്നു. ഇതില്‍ സ്ത്രീകളും കുട്ടികളുമാണ് അധികവും. സിറിയയില്‍ ഐഎസ് ഭീകരര്‍ നടത്തിയ യുദ്ധത്തില്‍ യുഎസ് നേതൃത്വത്തിലുള്ള സൈന്യം അവരെ തോല്‍പിക്കുകയായിരുന്നു. യുഎസും ഇറാഖും തമ്മില്‍ നടത്തിയ ചര്‍ച്ചയുടെ ഭാഗമായാണ് ഇവരെ ഇറാഖിലേക്ക് തിരിച്ചെത്തിക്കാന്‍ ധാരണയായത്. അതേ സമയം ഭീകരരുമായി ബന്ധമുള്ളവർ മടങ്ങിയെത്തുന്നതും അവർക്കായി താമസ സൗകര്യം നൽകുന്നതും തങ്ങൾക്ക് ഭീഷണിയാണെന്ന് കാട്ടിയാണ് ഇറാഖികള്‍ പ്രതിഷേധിക്കുന്നത് .

എന്തായാലും ആദ്യ ഘട്ടത്തില്‍ രണ്ട് ബസുകളിലായി സിറിയയില്‍ നിന്നെത്തിയ നൂറോളം ഐഎസ് കുടുംബങ്ങളെ ഇറാഖി സുരക്ഷാസൈന്യവും പ്രാദേശിക സൈന്യവും അനുഗമിച്ചു. ഐഎസ് കുടുംബങ്ങളില്‍  സ്ത്രീകളും കുട്ടികളും പുരുഷന്മാരുമുണ്ട്.  

അതേ സമയം ഐഎസ് കുടുംബങ്ങള്‍ക്ക് അഭയം നല്‍കാനുള്ള തീരുമാനം ഇറാഖ് സര്‍ക്കാര്‍  തങ്ങളെ അറിയിച്ചിട്ടല്ലെന്നും , മടങ്ങിയെത്തുന്നവരെ സ്വീകരിക്കാനാകില്ലെന്നും തദ്ദേശവാസികൾ വാദിക്കുന്നുണ്ട്.  

“ഇവിടെ ജനങ്ങള്‍ ഭയത്തിലാണ്. ഈ തീരുമാനം ഇവിടുത്തെ ജനങ്ങളെ ബാധിക്കും,” ഐഎസ് കുടുംബങ്ങള്‍ താമസിക്കാനെത്തുന്ന ഖയാറ ടൗണില്‍ താമസിക്കുന്ന ഇറാഖിയായ സാദൂല്‍ അല്‍ സാദ് പറയുന്നു. “ഈ ഐഎസ് ക്യാമ്പില്‍ സുരക്ഷയില്ലാത്തിനാല്‍ ആളുകള്‍ സദാ പേടിയിലാണ്. ഇതിനെ ഇറാഖിലെ പ്രാദേശിക ഭരണാധികാരികള്‍ അനുകൂലിക്കുന്നില്ല,”- അദ്ദേഹം പറയുന്നു.  

മെയ് ആദ്യവാരത്തില്‍  100 ഐഎസ് കുടുംബങ്ങളെ ഇറാഖില്‍ എത്തിക്കാനായിരുന്നു പദ്ധതിയെങ്കിലും ഇറാഖിലെ പ്രാദേശിക ഭരണാധികാരികളുടെ എതിര്‍പ്പ് മൂലം വൈകി. ഭീകരരുമായി ബന്ധമുള്ളവരെ ,പുനരധിവസിപ്പിക്കാനും സമൂഹത്തിൽ വീണ്ടും ഇടപഴകാൻ സഹായിക്കാനും പദ്ധതികളൊന്നുമില്ലെന്ന് ഇറാഖ് നിനവാ പ്രവിശ്യാ ജനപ്രതിനിധി ഷെർവാൻ ദുബാർദാനി പറയുന്നു. 

Tags: ISISSyriaഇസ്ലാമിക് സ്റ്റേറ്റ്ഇസ്ലാമിക തീവ്രവാദംഇറാഖ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

World

‘ആശങ്കാജനകം’: സിറിയയ്‌ക്കെതിരായ ഇസ്രായേലിന്റെ വ്യോമാക്രമണങ്ങളെ അപലപിച്ച് യുഎന്‍

World

സ്വിറ്റ്സർലൻഡിൽ കത്തിയാക്രമണം ; മൂന്ന് പേർക്ക് പരിക്ക് ; പ്രതി ഐസിസ് ഭീകരത പ്രചരിപ്പിക്കുന്നയാൾ

India

ഐ.എസ്.ഐ.എസ്  ഉപയോഗിക്കുന്ന ‘182 കോടിയുടെ  ജിഹാദി ഡ്രഗ് ഇന്ത്യയില്‍;  അയച്ചത്  തീവ്രവാദികള്‍ക്കോ? ഒരു ഗ്രാം പോലും  അനുവദിക്കില്ലെന്ന് അമിത് ഷാ 

News

ഐഎസ്‌ഐഎസ് രണ്ടാം തലവൻ അൽ- മിനുക്കിയെ നൈജീരിയ- യുഎസ് സംയുക്തി സേന വധിച്ചെന്ന് ട്രംപ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.