Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ന്യൂനപക്ഷ ക്ഷേമം ഏറ്റെടുത്തു പിണറായി; മുസ്ലീം സമുദായത്തിലെ മന്ത്രിമാര്‍ കൈകാര്യം ചെയ്ത വകുപ്പ് ഏറ്റെടുത്തതിനു പിന്നില്‍ വ്യക്തമായ ലക്ഷ്യം

ഒരേ സമയം ക്രിസ്ത്യന്‍, മുസ്ലീം സമുദായങ്ങളെ നേരിട്ട് നിയന്ത്രിക്കാം. വകുപ്പ് നടപടികളുടെ നേട്ടം തനിക്കും പാര്‍ട്ടിക്കും അനുകൂലമാക്കിയെടുക്കുക എന്നതാണ് മറ്റൊരു ലക്ഷ്യം. മരുമകന്റെ രാഷ്‌ട്രീയ ഭാവിക്കും ന്യൂനപക്ഷക്ഷേമം താന്‍ തന്നെ നേരിട്ട് കൈകാര്യം ചെയ്യുന്നത് ഗുണകരമാണ് എന്നതാണ് തീരുമാനത്തിന് പിന്നില്‍.

സി.രാജ by സി.രാജ
May 22, 2021, 12:30 pm IST
in Kerala

തിരുവനന്തപുരം: സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും മന്ത്രിസഭാ രൂപീകരണത്തിലും കൃത്യമായി അജണ്ട നടപ്പാക്കിയ  മുഖ്യമന്ത്രി പിണറായി വിജയന്‍ വകുപ്പു വിഭജനത്തിലും പതിവുതെറ്റിച്ചില്ല.   വകുപ്പ് രൂപീകൃതമായതു മുതല്‍ ഇതുവരെ  മുസ്ലീം സമുദായത്തിലെ മന്ത്രിമാര്‍ കൈകാര്യം ചെയ്ത വകുപ്പ് ഏറ്റെടുത്തതിനു പിന്നില്‍ കൃത്യമായ കണക്കുകൂട്ടലുകളുണ്ട്. ഒരേ സമയം ക്രിസ്ത്യന്‍, മുസ്ലീം സമുദായങ്ങളെ നേരിട്ട് നിയന്ത്രിക്കാം. വകുപ്പ് നടപടികളുടെ നേട്ടം തനിക്കും പാര്‍ട്ടിക്കും അനുകൂലമാക്കിയെടുക്കുക എന്നതാണ് മറ്റൊരു ലക്ഷ്യം. മരുമകന്റെ രാഷ്‌ട്രീയ ഭാവിക്കും ന്യൂനപക്ഷക്ഷേമം താന്‍ തന്നെ നേരിട്ട് കൈകാര്യം ചെയ്യുന്നത് ഗുണകരമാണ് എന്നതാണ് തീരുമാനത്തിന് പിന്നില്‍.

ന്യൂനപക്ഷക്ഷേമ വകുപ്പ്  ആദ്യം കൈകാര്യം ചെയ്തത് പാലൊളി മുഹമ്മദ് കുട്ടിയായിരുന്നു. യുഡിഎഫ് അധികാരത്തിലെത്തിയപ്പോള്‍ മഞ്ഞളാംകുഴി അലിയായി. കഴിഞ്ഞ മന്ത്രിസഭയില്‍ കെ.ടി. ജലീലാണ് ഇത് കൈകാര്യം ചെയ്തത്.

മുസ്ലീം വിഭാഗത്തില്‍ നിന്നുള്ളവര്‍ മാത്രം വകുപ്പ് കൈകാര്യം ചെയ്യുന്നതിനെതിരെ ക്രിസ്ത്യന്‍ സഭകള്‍ രംഗത്തെത്തിയിരുന്നു. ചങ്ങനാശ്ശേരി അതിരൂപത പരസ്യമായി വിമര്‍ശിക്കുകയും ചെയ്തു. തങ്ങള്‍ക്ക് വേണ്ടത്ര പ്രാതിനിധ്യവും ആനുകൂല്യങ്ങളും ലഭിക്കുന്നില്ലെന്നായിരുന്നു സഭകളുടെ വിമര്‍ശനം. തെരഞ്ഞെടുപ്പിന് മുന്നോടിയായി ക്രിസ്ത്യന്‍ സംഘടനകള്‍ ഇതടക്കം ആവശ്യങ്ങളുന്നയിച്ചിരുന്നു. ഇക്കാര്യം പരിഗണിക്കുമെന്ന് ഉറപ്പുനല്‍കിയ പിണറായി വിജയന്‍, സഭകള്‍ ആവശ്യപ്പെട്ടവര്‍ക്ക് സീറ്റ് നല്‍കുകയും മന്ത്രിസ്ഥാനങ്ങള്‍ നല്‍കുകയും ചെയ്തു.  

വിവിധ മതസംഘടനകളുമായും മതനേതാക്കളുമായി നേരിട്ട് കാര്യങ്ങള്‍ ചര്‍ച്ചചെയ്യാമെന്ന ഗുണം ഇതിലുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ ജലീലിനെ ഒഴിവാക്കി ചില മുസ്ലിംസംഘടനകളുമായി പിണറായി വിജയന്‍ രഹസ്യചര്‍ച്ച നടത്തിയ സാഹചര്യം വരെയുണ്ടായി. 2019 ല്‍ തലസ്ഥാനത്ത് നടന്ന ഒരു ചര്‍ച്ചയില്‍ രാത്രി ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് പോലീസ് വാഹനത്തിലായിരുന്നു മുഖ്യമന്ത്രി ചര്‍ച്ചയ്‌ക്കെത്തിയത്. ന്യൂനപക്ഷ വകുപ്പ് കൈയിലുണ്ടെങ്കില്‍ ഇനി രാഷ്‌ട്രീയ നീക്കുപോക്കുകള്‍ക്കും മറ്റ് സുപ്രധാന ചര്‍ച്ചകള്‍ക്കും ഇത്തരം മറയുടെ ആവശ്യമില്ല. മുസ്ലിം, ക്രിസ്ത്യന്‍ നേതൃത്വങ്ങള്‍ക്കിടയിലെ ഭിന്നതയില്‍  താന്‍ ഇടപെട്ട് പരിഹാരം കണ്ടാല്‍ ഇരുവിഭാഗങ്ങളിലുംപെട്ട ഭൂരിപക്ഷം പേരെയും തനിക്കും പാര്‍ട്ടിക്കുമൊപ്പം അണിചേര്‍ക്കാമെന്ന ലക്ഷ്യം കൂടി പിണറായിക്കുണ്ട്.

Tags: Pinarayi Vijayanന്യൂനപക്ഷം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചികിത്സയില്‍ കേരളം നമ്പര്‍ വണ്‍, പക്ഷെ മുഖ്യമന്ത്രിക്ക് കണ്ണ് ചികിത്സയ്‌ക്ക് ചെന്നൈയില്‍ പോകണം::യുവരാജ് ഗോകുല്‍

പിണറായി വിജയന്‍റെ മകന്‍ വിവേക് കിരണ്‍ ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നു (ഇടത്ത്)
Kerala

പണ്ട് ഗുരുവായൂരിലെ ശ്രീകോവിലില്‍ നോക്കി ഇവിടെയാണോ ഗുരുവായൂരപ്പന്‍ ഇരിക്കുന്നതെന്ന് ചോദിച്ച പിണറായി; തുടര്‍ഭരണം കിട്ടാന്‍ പ്രാര്‍ത്ഥനയുമായി മകന്‍

Kerala

അഞ്ചരക്കണ്ടി ദന്തല്‍ കോളെജിന്റെ ഉടമയായ അബ്ദുള്‍ ജബ്ബാര്‍ ഹാജി രംഗപ്രവേശം ചെയ്തതോടെ മാധ്യമങ്ങളുടെ ആവേശം കുറഞ്ഞു

Kerala

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

പുതിയ വാര്‍ത്തകള്‍

ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി, അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി, പുതുച്ചേരിയിലെ രംഗസ്വാമി, രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യയാകെ ബിജെപി തരംഗം…ബംഗാളില്‍ മമത വീഴും, അസമില്‍ ഹിമന്ത, തമിഴ്നാട്ടിലും പുതുച്ചേരിയിലും എന്‍ഡിഎ, കേരളത്തില്‍ നിര്‍ണ്ണായകശക്തിയാകും

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മയെ ബംഗാളിൽ നിന്ന് തിരിച്ചയക്കണം ; ഭയന്ന് തൃണമൂൽ കോൺഗ്രസ് ; സുപ്രീം കോടതിയിൽ ഹർജി

പെട്രോള്‍ നല്‍കാന്‍ വൈകി: പമ്പ് ജീവനക്കാരന് മയക്കുമരുന്ന് കേസ് പ്രതിയുടെ മര്‍ദ്ദനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.