Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാപ്പന് സീറ്റ് നല്‍കാത്തത് തിരിച്ചടിയായി; പാലായിലെ തോല്‍വിയില്‍ നാണംകെട്ട് സിപിഎം; ന്യായീകരിച്ച് നേതൃത്വം

ജോസ് വിഭാഗത്തിന്റെ എല്‍ഡിഎഫിലേക്കുള്ള വരവ് സിപിഎമ്മിലെ താഴേത്തട്ടിലുള്ള വലിയൊരു വിഭാഗം പ്രവര്‍ത്തകര്‍ അംഗീകരിച്ചിരുന്നില്ല. കൂടാതെ തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ നഗരസഭാ കൗണ്‍സിലില്‍ സിപിഎം കൗണ്‍സിലറും കേരള കോണ്‍ഗ്രസ് എം കൗണ്‍സിലറും തമ്മിലുണ്ടായ അടിയും തെരഞ്ഞെടുപ്പിനെ ബാധിച്ചെന്നാണ് ജോസ് വിഭാഗം നേതാക്കള്‍ പറയുന്നത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 6, 2021, 07:06 pm IST
in Kerala

പൊന്‍കുന്നം: സംസ്ഥാനത്തൊട്ടാകെ നേട്ടം കൊയ്തപ്പോഴും പാലായില്‍ മാണി സി.കാപ്പനില്‍ നിന്ന് പിടിച്ചെടുത്ത സീറ്റില്‍ ജോസ് കെ.മാണി പരാജയപ്പെട്ടത് സിപിഎമ്മിന് നാണക്കേടായി. പാലായിലെ തോല്‍വി ബിജെപിയുടെ വോട്ടുകൊണ്ടാണെന്ന് പറഞ്ഞ് രക്ഷപെടാന്‍ ശ്രമിക്കുമ്പോഴും സിപിഎം പ്രവര്‍ത്തകരുടെ വോട്ടുകള്‍ വലിയ തോതില്‍ മാണി സി. കാപ്പന് അനുകൂലമായി ലഭിച്ചെന്നാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ വിലയിരുത്തല്‍.

ജോസ് വിഭാഗത്തിന്റെ എല്‍ഡിഎഫിലേക്കുള്ള വരവ് സിപിഎമ്മിലെ താഴേത്തട്ടിലുള്ള വലിയൊരു വിഭാഗം പ്രവര്‍ത്തകര്‍ അംഗീകരിച്ചിരുന്നില്ല. കൂടാതെ തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ നഗരസഭാ കൗണ്‍സിലില്‍ സിപിഎം കൗണ്‍സിലറും കേരള കോണ്‍ഗ്രസ് എം കൗണ്‍സിലറും തമ്മിലുണ്ടായ അടിയും തെരഞ്ഞെടുപ്പിനെ ബാധിച്ചെന്നാണ് ജോസ് വിഭാഗം നേതാക്കള്‍ പറയുന്നത്. ഈ സംഭവം സിപിഎം പ്രവര്‍ത്തകര്‍ക്ക് ഏറെ അമര്‍ഷം ഉണ്ടാക്കി. ഇതിനിടെ ജോസ് കെ.മാണിയുടെ തോല്‍വിയെക്കുറിച്ച് യൂത്ത്ഫ്രണ്ട് നേതാവ് രൂക്ഷമായ ഭാഷയില്‍ പ്രതികരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച മാണി സി.കാപ്പന് സീറ്റ് നല്‍കാതെ ജോസ് കെ. മാണിക്ക് സീറ്റ് നല്‍കിയതോടെ എല്‍ഡിഎഫ് വിരുദ്ധ വികാരം മണ്ഡലത്തില്‍ രൂപപ്പെട്ടെന്ന് സിപിഎം പ്രവര്‍ത്തകര്‍ പോലും പറയുന്നു. ഈ വിരുദ്ധ വികാരം വോട്ടാക്കുന്നതില്‍ മാണി സി. കാപ്പന്‍ വിജയിച്ചെന്നും ആണ് പ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നത്. ഉപതെരഞ്ഞെടുപ്പില്‍ തങ്ങളുടെ വോട്ടുകൊണ്ടാണ് കാപ്പന്‍ വിജയിച്ചതെന്നാണ് സിപിഎം സംസ്ഥാന നേതാക്കള്‍ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍, തെരഞ്ഞെടുപ്പ് ഫലം എതിരായതോടെ സിപിഎം സംസ്ഥാന നേതൃത്വത്തിന് പോലും നാണക്കേടായിരിക്കുകയാണ് പാലായിലെ തോല്‍വി.  

സിപിഎമ്മിലെ സിന്ധുമോള്‍ ജേക്കബിനെ പിറവത്ത് സ്ഥാനാര്‍ത്ഥിയാക്കിയത് തിരിച്ചടിയായെന്നാണ് കേരള കോണ്‍ഗ്രസ് എം പ്രവര്‍ത്തകരുടെ മറ്റൊരാരോപണം. ഇവിടെയും സിപിഎം വോട്ടുകളില്‍ ചോര്‍ച്ച ഉണ്ടായെന്ന് ആരോപണമുണ്ട്. സിപിഎം പ്രവര്‍ത്തകയെ അതേ മുന്നണിയിലെ മറ്റൊരു കക്ഷിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിച്ചതും സിപിഎം പ്രവര്‍ത്തകരുടെ എതിര്‍പ്പിന് കാരണമായി. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പാളിച്ചയാണ് ചില സീറ്റുകളില്‍ പരാജയപ്പെടാന്‍ കാരണമായതായി കേരള കോണ്‍ഗ്രസ് എമ്മിലെ പൊതു അഭിപ്രായം.

ജോസ് കെ.മാണിയുടെ തോല്‍വിയെക്കുറിച്ച് അന്വേഷിക്കാന്‍ സിപിഎം തയാറായേക്കും. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിക്കേണ്ട വോട്ടുകള്‍ ലഭിച്ചില്ലെന്നാണ് സിപിഎമ്മിന്റെ പ്രാഥമിക വിലയിരുത്തല്‍.

Tags: cpmPalaMani C Kappen
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വന്ദേമാതരം ബിൽ പിൻവലിക്കണം ; അമിത് ഷായ്‌ക്ക് കത്തെഴുതി ജോൺ ബ്രിട്ടാസ് , ദേശീയതയോട് സഖാൾക്ക് എന്നും വെറുപ്പ്

Kerala

പാലായില്‍ അവിശ്വാസം ചൊവ്വാഴ്ച, രാജിവച്ച് ഒളിച്ചോടില്ലെന്ന് ദിയ ബിനു, അട്ടിമറിക്ക് കൈകോര്‍ത്ത് ഇടതും കോണ്‍ഗ്രസും

Kerala

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസില്‍ സിപിഎം സസ്പെൻഡ് ചെയ്ത പഞ്ചായത്തംഗം രാജിവെച്ചു

Kerala

മര്യാദയ്‌ക്ക് അല്ലെങ്കില്‍ ഫോറസ്റ്റുകാര്‍ വഴിയേ നടക്കില്ല, വീട്ടിൽ ഭാര്യയും മക്കളുമുണ്ടെന്ന് ഉദ്യോഗസ്ഥർ ഓർക്കണം: ഭീഷണിയുമായി എം.എം മണി

Kerala

പ്രതിപക്ഷ ഉപനേതൃ സ്ഥാനം: സി പി എം-സി പി ഐ ചര്‍ച്ചയില്‍ തീരുമാനമായില്ല

പുതിയ വാര്‍ത്തകള്‍

കുംഭമേള പെണ്‍കുട്ടി നേരിട്ടെത്തി അപേക്ഷ നല്‍കി, വീണ്ടും പൊലീസ് സംരക്ഷണം

രണ്ടുവർഷത്തിനിടെ 5756 കോടി രൂപയുടെ 117 ടൂറിസം പദ്ധതികൾക്ക് അനുമതി നൽകി

തിരുവനന്തപുരം മൃഗശാലയിലെ ബംഗാള്‍ കടുവ ‘ബബിത’യ്‌ക്ക് അര്‍ബുദം, കീമോതെറാപ്പി തുടങ്ങി

“പെട്ടെന്ന് വന്ന കോക്രോച്ച് ജനതാ പാർട്ടിയെക്കുറിച്ച് സൂക്ഷിക്കുക” ; അന്ന് ആശിഷ് ജോഷി ഐ എ എസും , സന്ദീപ് മനുധാനെയും നൽകിയ മുന്നറിയിപ്പ്

സോനം വാങ്ചുകിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി, ചികില്‍സയ്‌ക്കു വഴങ്ങണമെന്ന് നിര്‍ദേശിച്ച് ഹൈക്കോടതി

യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ച സംഭവം: ഡി.ജി.പിക്ക് വിശദീകരണം നല്‍കി എം ആര്‍ അജിത്കുമാര്‍

പാറ്റകൾ അടി കൊള്ളുമ്പോൾ ബർഗർ കഴിച്ച് ആസ്വദിച്ചു ; വിജേത ദാഹിയയെ വക്താവ് സ്ഥാനത്തുനിന്ന് മാറ്റി സി.ജെ.പി ;  അടി കൊള്ളാൻ പറ്റില്ലെന്ന് ദാഹിയ

പ്രധാനമന്ത്രിയുടെ കല്യാണ്‍ മാര്‍ഗിലെ വസതിക്ക് മുന്‍പില്‍ കുത്തിയിരിപ്പ് സമരം നടത്തുന്ന രാഹുല്‍ ഗാന്ധിയും മറ്റ് കോണ്‍ഗ്രസ് നേതാക്കളും

മോദിയുടെയും അമിത് ഷായുടെയും രാജി ആവശ്യപ്പെട്ടുള്ള രാഹുല്‍ ഗാന്ധിയുടെ നിലപാട് ഭരണം അട്ടിമറിക്കാനുള്ള നീക്കമെന്ന് സംശയം

സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് 62 ലക്ഷം കവര്‍ന്ന കേസില്‍ പ്രതികള്‍ പിടിയില്‍

ഇങ്ങനെ കുറെ പാറ്റ, എലി, പഴുതാര ഒക്കെയുണ്ടെങ്കിലേ ഒരു രസം ഉള്ളു ; വലിയ ഹിറ്റ് വരാൻ പോകുന്നതേയുള്ളു ; ബി ഗോപാലകൃഷ്ണൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.