Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കൊവിഡ് വ്യാപനം രൂക്ഷമാകുന്നു; സ്വകാര്യ ബസ് സര്‍വ്വീസുകള്‍ വീണ്ടും നഷ്ടത്തില്‍, ദുരിതത്തിലായി ജീവനക്കാരും

സ്വകാര്യ വാഹനങ്ങള്‍ ഇല്ലാത്തവരും വിദ്യാര്‍ത്ഥികളുമാണ് ഇപ്പോള്‍ പ്രധാനമായും സ്വകാര്യബസ്സുകളെ ആശ്രയിക്കുന്നത്. രാവിലെയും വൈകിട്ടുമാണ് സ്വകാര്യ ബസുകള്‍ കൂടുതലായും നിരത്തിലിറക്കുന്നത്. ബാക്കിയുള്ള സമയം പമ്പിലും മറ്റും കയറ്റി ഇടുകയാണ് ചെയ്യുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2021, 12:14 pm IST
in Kottayam
യാത്രക്കാരെ കാത്ത്... കോട്ടയം നാഗമ്പടം ബസ് സ്റ്റാന്റില്‍ നിര്‍ത്തിയിട്ട സ്വകാര്യ ബസ്സുകള്‍

യാത്രക്കാരെ കാത്ത്... കോട്ടയം നാഗമ്പടം ബസ് സ്റ്റാന്റില്‍ നിര്‍ത്തിയിട്ട സ്വകാര്യ ബസ്സുകള്‍

കോട്ടയം: നഷ്ടത്തില്‍ നിന്നും കരകയറി വരാമെന്ന പ്രതീക്ഷയ്‌ക്കിടെ കൊവിഡ് വ്യാ‍പനം  ശക്തമായത് സ്വകാര്യ ബസ്സ് സര്‍വ്വീസുകളെ കാര്യമായി ബാധിച്ചു തുടങ്ങി. പല പ്രദേശങ്ങളും ലോക്ഡൗണും, നിേരാധനാജ്ഞകളും ആയതോടെ മിക്ക ബസ്സുകളിലും യാത്രക്കാരുടെ എണ്ണവും നാമമാത്രമായി. ഇതിന് പുറമേ യാത്രക്കാര്‍ നിന്ന് യാത്ര ചെയ്യുന്നതിനും ജില്ലയില്‍ നിരോധനമുണ്ട്.

ഇതോടെ ബസ്സ് ഉടമകളുടെയും ജീവനക്കാരുടെയും ജീവിതം കൂടുതല്‍ ദുരിതത്തിലാക്കിയിരിക്കുകയാണ്. ബസ്സ് സര്‍വ്വീസുകള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ കൂടി ഏര്‍പ്പെടുത്തിയതോടെ വന്‍ നഷ്ടത്തിലേക്കാണ് ‌സര്‍വ്വീസുകള്‍ കൂപ്പുകുത്തുന്നതെന്ന് സ്വകാര്യ ബസ് ഉടമകള്‍ പറയുന്നു. ദിവസേന ആറു മുതല്‍ എട്ട് തവണ സര്‍വ്വീസ് നടത്തിയിരുന്ന ബസ്സുകള്‍ രണ്ടും മൂന്നുമായി ചുരുക്കി. ഇതോടെ വരുമാനത്തിലും കുറവ് വന്നുതുടങ്ങി.  

സ്വകാര്യ വാഹനങ്ങള്‍ ഇല്ലാത്തവരും വിദ്യാര്‍ത്ഥികളുമാണ് ഇപ്പോള്‍ പ്രധാനമായും സ്വകാര്യബസ്സുകളെ ആശ്രയിക്കുന്നത്. രാവിലെയും വൈകിട്ടുമാണ് സ്വകാര്യ ബസുകള്‍ കൂടുതലായും നിരത്തിലിറക്കുന്നത്. ബാക്കിയുള്ള സമയം പമ്പിലും മറ്റും കയറ്റി ഇടുകയാണ് ചെയ്യുന്നത്. ഒരു ബസ് ഒരു ദിനം നിരത്തിലിറങ്ങണമെങ്കില്‍ ചുരുങ്ങിയത് 4800 രൂപയോളം ഡീസലിനായി ചെലവഴിക്കണം. കൂടാതെ, സ്റ്റാന്റ് വാടക, ജീവനക്കാരുടെ ശമ്പളം, മറ്റ് ചെലവുകള്‍ തുടങ്ങി 8000 ത്തോളം രൂപ ഉടമസ്ഥര്‍ ചെലവഴിക്കേണ്ടി വരുന്നു. ഇതിന് മുകളില്‍ ലഭിച്ചാല്‍ മാത്രമേ, ഉടമസ്ഥര്‍ക്ക് ബസ് നിരത്തിലിറങ്ങുന്നത് കൊണ്ട് എന്തെങ്കിലും പ്രയോജനം ലഭിക്കുകയുള്ളൂ. 

എന്നാല്‍, ഇന്ന് ഇതിന്റെ പകുതിപോലും ലഭിക്കുന്നില്ലെന്ന് ഉടമസ്ഥര്‍ പറയുന്നു. നിലവിലെ നിയമമനുസരിച്ച് സീറ്റിംഗ് കപ്പാസിറ്റി നോക്കിയാണ് ആളുകളെ കയറ്റുന്നത്. കൊവിഡ് രൂക്ഷമായതോടെ യാത്രക്കാരില്‍ പലരും സ്വകാര്യവാഹനങ്ങളെയാണ് ആശ്രയിക്കുന്നത്. അതിനാല്‍, യാത്രക്കാരും കുറവാണ്. ഇതും ബസുകളുടെ വരുമാനത്തെ നഷ്ടത്തിലാക്കുന്നു. 

ജീവനക്കാരുടെ എണ്ണവും കുറച്ചു. ഡ്രൈവറും കണ്ടക്ടറും മാത്രമാണ് ഇപ്പോള്‍ പല സ്വകാര്യ ബസുകളിലും ഉള്ളത്. മുന്‍ വര്‍ഷം ബസുകള്‍ ഓടാതിരുന്നതിനാല്‍, മെയിന്റനന്‍സ്, ഇന്‍ഷൂറന്‍സ് തുടങ്ങിയവ മൂലം നിരവധി നഷ്ടങ്ങളാണ് ഉണ്ടായത്. കൂടുതല്‍ ബസുകള്‍ ഉള്ളവര്‍  പോലും ഒന്നോ രണ്ടാ ബസുകളാണ് നിരത്തിലിക്കുന്നത്. മറ്റുള്ളവ കട്ടപ്പുറത്തായ സ്ഥിതിയാണ്. നിരത്തിലിറങ്ങുന്നതും സര്‍വ്വീസ് നടത്താതിരിക്കുന്നതും ഒരുപോലെ ദുരിതത്തിലാക്കുന്ന സ്ഥിതിയാണ്. 

സര്‍വ്വീസുകള്‍ മെച്ചപ്പെടുമെന്ന ഏക പ്രതീക്ഷയിലാണ് നഷ്ടം സഹിച്ചും ബസുകള്‍ നിരത്തിലിറക്കുന്നതെന്ന്  ബസ് ഉടമകള്‍ പറയുന്നു. സ്വകാര്യബസ്സുകളില്‍ യാത്രക്കാര്‍ കുറഞ്ഞതോടെ ബസ് സ്റ്റാന്റുകള്‍ കേന്ദ്രീകരിച്ച് വിവിധ കച്ചവടം നടത്തി ഉപജീവനം നടത്തുന്നവരുടെ കാര്യവും കഷ്ടത്തി ലായിരിക്കുകയാണ്.  

Tags: സേവനംcovidPrivate bus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദൂരപരിധിയില്ലാതെ സ്വകാര്യ ബസുകള്‍ക്ക് സര്‍വീസ് നടത്താം; പെര്‍മിറ്റ് പുതുക്കുന്നു

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

കോട്ടയത്ത് സ്വകാര്യ ബസ് മറിഞ്ഞ് നിരവധി യാത്രക്കാര്‍ക്ക് പരിക്ക്

Kerala

സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ നിരത്തൊഴിയുന്നു; ഒന്നര പതിറ്റാണ്ടിനകം നാലിലൊന്ന് വിടപറഞ്ഞു, ചെറു ബസുകൾക്ക് പ്രാധാന്യമേറുന്നു

പുതിയ വാര്‍ത്തകള്‍

സിനിമ ചിത്രീകരണത്തിന് എത്തിയ സംഘത്തിലെ ക്യാമറ അസിസ്റ്റന്റിനെ മരിച്ച നിലയില്‍ കണ്ടെത്തി

തമിഴ്‌നാട്ടില്‍ എന്‍ഡിഎ സഖ്യം അധികാരത്തിലെത്തും: എടപ്പാടി പളനിസ്വാമി

തന്നെ ഒഴിവാക്കുന്നെന്ന് സംശയം, സർപ്രൈസ് വിവാഹാഭ്യർത്ഥനയെന്നു പറഞ്ഞ് വിളിച്ചു വരുത്തി കാമുകനെ കെട്ടിയിട്ട് തീകൊളുത്തി യുവതി

മുണ്ടത്തിക്കോട് സ്ഫോടനം: തൃശൂർ പൂരം വെടിക്കെട്ടിൽ നിന്ന് പിന്മാറി തിരുവമ്പാടി

തൃശൂര്‍ പൂരം ആര്‍ഭാടങ്ങള്‍ ഒഴിവാക്കി നടത്തും? 10 മണിക്ക് മന്ത്രിസഭായോഗം; നാളെ ദേവസ്വങ്ങളുമായി യോഗം ചേരും

ഡാര്‍ജിലിങ് ജില്ലയിലെ കുര്‍സിയോങ്ങില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണറാലിയെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഭിസംബോധന ചെയ്യുന്നു

ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഗൂര്‍ഖാ പ്രശ്‌നം പരിഹരിക്കും: അമിത് ഷാ

പരസ്യ പ്രചരണത്തിന്റെ അവസാന ദിനമായ ഇന്നലെ തമിഴ്‌നാട്ടിലെ സേലം ജില്ലയില്‍ നടന്ന പൊതുയോഗത്തില്‍
എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമി സംസാരിക്കുന്നു

പരസ്യ പ്രചരണം സമാപിച്ചു; തമിഴ്‌നാടും ബംഗാളും നാളെ ബൂത്തിലേക്ക്

വാ​ൽ​പ്പാ​റ വാ​ഹ​നാ​പ​ക​ടം; കോ​യ​മ്പ​ത്തൂ​രി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന നൗ​ഷാ​ദ് അ​ലി അ​ന്ത​രി​ച്ചു

ഉപന്യാസ മത്സരത്തില്‍ മികവ് പുലര്‍ത്തി പത്ത് വയസുകാരി

ആര്‍എസ്എസ് ഉത്തര കേരള പ്രാന്ത സംഘ ശിക്ഷാവര്‍ഗ് പെരിന്തല്‍മണ്ണ വള്ളുവനാട് വിദ്യാഭവനില്‍ ആര്‍എസ്എസ് ഉത്തര പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം ഉദ്ഘാടനം ചെയ്യുന്നു

രാഷ്‌ട്രപുരോഗതിക്ക് നിസ്വാര്‍ത്ഥ വ്യക്തികളെ സൃഷ്ടിക്കണം: അഡ്വ. ബാലറാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.