Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പഞ്ചന്‍ ലാമയെ മോചിപ്പിക്കണമെന്ന ആവശ്യം ആവര്‍ത്തിച്ച് അമേരിക്കന്‍ സംഘടന; പഞ്ചന്‍ലാമയെ സന്ദര്‍ശിക്കാന്‍ അനുവദിക്കണമെന്നും ആവശ്യം

'ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ബലംപ്രയോഗിച്ച് നടപ്പാക്കിയ പഞ്ചന്‍ലാമയുടെ തിരോധാനം നടന്നിട്ട് 26 വര്‍ഷം കഴിഞ്ഞിരിക്കുന്നു. തട്ടിക്കൊണ്ടുപോകുമ്പോള്‍ പഞ്ചന്‍ലാമയ്‌ക്ക് ആറ് വയസ്സായിരുന്നു. ഗെധുന് ഈ ഏപ്രില്‍ 25ന് 32 വയസ്സാവുകയാണ്. ഇപ്പോഴും ഇദ്ദേഹത്തിന്റെ ശാരീരികസ്ഥിതിയോ മേല്‍വിലാസമോ അജ്ഞാതമായി തുടരുന്നു. വിവരങ്ങള്‍ ഒന്നും അറിയാത്ത ഈ അവസ്ഥ സ്വീകാര്യമല്ല,' യുഎസ് സി ഐആര്‍എഫ് കമ്മീഷണന്‍ നദീന്‍ മെയ്ന്‍സ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2021, 08:54 pm IST
in World

വാഷിംഗ്ടണ്‍: തിബത്തിലെ ബുദ്ധമതക്കാരുടെ ആത്മീയ നേതാവായ ദലൈലാമയുടെ പിന്‍ഗാമിയായ പഞ്ചന്‍ലാമയെന്ന ഗെധുന്‍ ചോക്വി ന്യീമയെ മോചിപ്പിക്കുമെന്ന് വീണ്ടും ചൈനീസ് സര്‍ക്കാരിനോട്  ആവശ്യപ്പെട്ട്  യുണൈറ്റഡ് സ്റ്റേറ്റ്‌സ് കമ്മീഷന്‍ ഓണ്‍ ഇന്‍റര്‍നാഷണല്‍ റിലിജിയസ് ഫ്രീഡം (യുഎസ് സി ഐആര്‍എഫ്).  

1995, മെയ് 15നാണ് ദലൈലാമ ആറു വയസ്സുകാരനായ ഗെധുനെ 11ാം പഞ്ചന്‍ലാമയായി പ്രഖ്യാപിച്ചത്. മൂന്ന് ദിവസത്തിന് ശേഷം, ചൈനീസ് അധികൃതര്‍ പഞ്ചന്‍ലാമയെയും കുടുംബത്തെയും തടവിലാക്കുകയായിരുന്നു.  അതിന് ശേഷം പഞ്ചന്‍ലാമയെക്കുറിച്ച് ഒരു വിവരവും പുറംലോകം ഇതുവരെ കേട്ടിട്ടില്ല.

‘ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ബലംപ്രയോഗിച്ച് നടപ്പാക്കിയ പഞ്ചന്‍ലാമയുടെ തിരോധാനം നടന്നിട്ട് 26 വര്‍ഷം കഴിഞ്ഞിരിക്കുന്നു. തട്ടിക്കൊണ്ടുപോകുമ്പോള്‍ പഞ്ചന്‍ലാമയ്‌ക്ക് ആറ് വയസ്സായിരുന്നു. ഗെധുന് ഈ ഏപ്രില്‍ 25ന് 32 വയസ്സാവുകയാണ്. ഇപ്പോഴും ഇദ്ദേഹത്തിന്റെ ശാരീരികസ്ഥിതിയോ മേല്‍വിലാസമോ അജ്ഞാതമായി തുടരുന്നു. വിവരങ്ങള്‍ ഒന്നും അറിയാത്ത ഈ അവസ്ഥ സ്വീകാര്യമല്ല,’ യുഎസ് സി ഐആര്‍എഫ് കമ്മീഷണന്‍ നദീന്‍ മെയ്ന്‍സ പറയുന്നു. മനസാക്ഷിയുടെ മതത്തടവുകാര്‍ എന്ന .യുഎസ്‌സി ഐആര്‍എഫിന്റെ പദ്ധതിയുടെ ഭാഗമായാണ് നദീന്‍ മെയ്ന്‍സ് ഗെധുന്‍ ചോക്വി ന്യീമയുടെ മോചനം ആവശ്യപ്പെടുന്നത്. ‘ഒരു സ്വതന്ത്ര വിദഗ്ധനെ തടവിലാക്കിയ സ്ഥലം സന്ദര്‍ശിക്കാനും 11ാമത് പഞ്ചന്‍ ലാമയുടെ ക്ഷേമം ഉറപ്പാക്കാനും ചൈനീസ് സര്‍ക്കാര്‍ അനുവദിക്കണമെന്ന ആവശ്യം യുഎസ് സി ഐആര്‍എഫ് ആവശ്യപ്പെടുന്നു. ഒപ്പം പഞ്ചാന്‍ലാമയെ നിരുപാധികം, കാലതാമസം കൂടാതെ വിട്ടയയ്‌ക്കണമെന്നും ആവശ്യപ്പെടുന്നു,’ നദീന്‍ മെയ്ന്‍സ് പറഞ്ഞു.  

2020 ജൂലായില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ  സിന്‍ജിയാങിലെ സെക്രട്ടറിയും(ഇവിടെയാണ് ഉയ്ഗുര്‍ മുസ്ലിങ്ങള്‍ക്കെതിരെ വംശീയഹത്യകളും തടവിലിട്ടുള്ള പീഢനവും നടക്കുന്നത്) തിബത്തിലെ മുന്‍ സെക്രട്ടറിയുമായ ചെന്‍ ക്വാന്‍ഗുവോ ഉള്‍പ്പെടെയുള്ള നാല് ചൈനീസ് ഉദ്യോഗസ്ഥരെ ഗ്ലോബല്‍ മഗ്നിറ്റ്‌സ്‌കി നിയമം അനുസരിച്ച് ഉപരോധിച്ച ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തെ യുഎസ്‌സിഐആര്‍എഫ് അഭിനന്ദിച്ചിരുന്നു. തിബത്തിലെയും സിന്‍ജിയാങിലെയും മനുഷ്യാവകാശലംഘനത്തിനും മതസ്വാതന്ത്ര്യ ലംഘനത്തിനും ഉത്തരവാദിയായ നേതാവാണ് ചെന്‍.

‘ദലൈലാമയുടെയും പഞ്ചന്‍ലാമയുടെയും പുനരവതാരസങ്കല്‍പത്തില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തുടര്‍ച്ചയായി ഇടപെടുന്നത് ജുഗുപ്‌സാവഹമാണ്,’ യുഎസ് സി ഐആര്‍എഫ് കമ്മീഷണര്‍ നൂറി തുര്‍കെല്‍ പറയുന്നു. തിബത്തന്‍ സമുദായത്തിന് നേരെയുള്ള ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നടത്തുന്ന പീഢനത്തിലെ നിഷ്ഠുരത അന്താരാഷ്‌ട്ര സമൂഹത്തെ ഭയപ്പെടുത്തുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ അവര്‍ പഞ്ചന്‍ലാമയുടെ മോചനത്തിനായി ഒന്നിച്ച് നില്‍ക്കും,’ നുറി തുര്‍കെല്‍ പറഞ്ഞു.

തിബത്തന്‍ ബുദ്ധ സമൂഹത്തിന് ദലൈലാമയുള്‍പ്പെടെയുള്ള സ്വന്തം മതനേതാക്കളെ ആരാധിക്കാനും തെരഞ്ഞെടുക്കാനും ഉള്ള അവകാശം സംരക്ഷിയ്‌ക്കുന്ന തിബത്ത് നയവും പിന്തുണയ്‌ക്കല്‍ നിയമവും എന്ന യുഎസ് ഔദ്യോഗിക നയം നടപ്പാക്കിയതിനെ യുഎസ് സി ഐആര്‍എഫ് 2020 ഡിസംബറില്‍ സ്വാഗതം ചെയ്തിരുന്നു. ദലൈലാമയ്‌ക്ക് പിന്‍ഗാമിയെ തെരഞ്ഞെടുക്കുന്നതില്‍ ഇടപെട്ട ചൈനീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഈ നിയമം ഉപരോധം ഏര്‍പ്പെടുത്തുന്നു. ലാസയില്‍ ഒരു കോണ്‍സുലേറ്റ് സ്ഥാപിക്കുന്നതിനെക്കുറിച്ച് ആവശ്യപ്പെടാന്‍ പ്രതിരോധ വകുപ്പിനോട് ഈ നിയമം ആവശ്യപ്പെടുന്നു.

Tags: chinaചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുഎസ്‌സിഐആര്‍എഫ്ദലൈലാമTibetപഞ്ചന്‍ ലാമTibetan Freedom
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇക്കാര്യത്തിൽ ഇന്ത്യ വിട്ടു വീഴ്‌ച്ച ചെയ്യില്ല ; ചർച്ചയ്‌ക്കെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രിയ്‌ക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി അജിത് ഡോവൽ

ചൈനയിലെ ശോചനീയമായ വൃദ്ധസദനത്തിലെ ഒരു രംഗം (ഇടത്ത്) ചൈനയില്‍ വെള്ളത്തിലൂടെ നീന്തിപ്പോകുന്ന ജോലിക്കാര്‍ (വലത്ത്)
India

മധുരമനോജ്ഞമല്ല ചൈന…ചൈനയിലുണ്ട് ജാതി, ഉച്ചനീചത്വം, അഴുക്കും കഷ്ടപ്പാടും പട്ടിണിയും ക്രൂരകമ്മി നേതാക്കളും; ചൈനയെ പൊളിച്ചത് ഇന്ത്യന്‍ വ്ളോഗര്‍മാര്‍

ചൈനയിലെ ഷെൻസി പ്രവിശ്യയിലെ ദാതോങ്ങിനടുത്തുള്ള യുങ്‌യാങ് ഗുഹകളിൽ കണ്ട മയിലിന്മേൽ കാലുകൾ വച്ചുകൊണ്ട് ഇരിക്കുന്ന കാർത്തികേയന്‍റെ ചിത്രം (ഇടത്ത്) ചൈനയില്‍ മുരുക ഭഗവാനെ ബോധിസത്വനായി ചിത്രീകരിച്ചിരിക്കുന്നു, മുരുകവാഹനമായ മയിലിനെ കാണാം (വലത്ത്)
Spiritual

ചൈനയില്‍ മുരുകഭക്തര്‍ കൂടുന്നു…വെളിപ്പെടുത്തിയത് ദല്‍ഹി സന്ദര്‍ശിച്ച യാന്‍എന്ന ചൈനീസ് മുരുകഭക്ത

India

ഇന്ത്യ, ചൈന, ഇറാൻ രാജ്യങ്ങളുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ ജൂൺ 23 ന് ദൽഹിയിൽ കൂടിക്കാഴ്ച നടത്തും : ഭീകരവാദം ഉൾപ്പെടെ പ്രധാന വിഷയങ്ങൾ ചർച്ചയാകും

World

ബ്രഹ്മപുത്ര നദിയിൽ ചൈന നിർമ്മിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് ; അരുണാചൽ പ്രദേശിൽ കുറിക്ക് കൊള്ളുന്ന പദ്ധതി തയ്യാറാക്കി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ബുധനാഴ്ച വരെ തീവ്രമഴ; ഓറഞ്ച്, യെല്ലോ അലര്‍ട്ട്

വയോജന രോഗങ്ങള്‍ പരിഹരിക്കാന്‍ ആയുര്‍വേദം

എല്ലോറ

അജന്തയും എല്ലോറയും നല്‍കിയ വിസ്മയം

ഫെറാ നിയമം മറികടന്ന് നക്‌സല്‍ തീവ്രവാദത്തിന് പണം; തിമോത്തി ഇവാഞ്ചലിസ്റ്റുകളുടെ കേരള ബന്ധം ശക്തം

എറണാകുളത്ത് സംഘടിപ്പിച്ച ഹിന്ദു നേതൃസമ്മേളനത്തിന്റെ സമാപന സഭ സീമാജഗരണ്‍ മഞ്ച് അഖില ഭാരതീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

പൂര്‍വ്വമീമാംസ…

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.