Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഉറുമ്പുകള്‍ക്ക് വേണ്ടിയുള്ള ത്യാഗം

ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ ഭാരതം അഹിംസയ്‌ക്ക് വലിയ പ്രാധാന്യം നല്‍കി പോന്നിരുന്നു. ' അഹിംസാ പരമോ ധര്‍മ എന്നതു നമ്മുടെ മുദ്രാവാക്യമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2021, 05:00 am IST
inSamskriti

എസ്.ബി. പണിക്കര്‍  

പ്രാണി ഹിംസനത്തോള-മധര്‍മം മറ്റൊന്നില്ല പ്രാണരക്ഷണത്തോളം ധര്‍മവും മറ്റൊന്നില്ല

പ്രാണികളെ കൊന്ന് ഇല്ലാതാക്കുന്നതു പോലുളള കൊടിയ ഹിംസ വേറെ ചൂണ്ടിക്കാണിക്കാനില്ല. പ്രാണികളെ സംരക്ഷിക്കുന്നതു പോലൊരു പുണ്യപ്രവൃത്തിയുമില്ലെന്നും പഞ്ചതന്ത്രം.  

ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ ഭാരതം അഹിംസയ്‌ക്ക് വലിയ പ്രാധാന്യം നല്‍കി പോന്നിരുന്നു. ‘ അഹിംസാ പരമോ ധര്‍മ എന്നതു നമ്മുടെ മുദ്രാവാക്യമാണ്.  

വിദേശീയരായ അക്രമികള്‍ വന്നതോടെ പ്രാണിഹിംസ ഒരു രസമായി മാറി. ചെങ്കിസ്ഖാനെ ഓര്‍ക്കുക. കൊല്ലപ്പെടുന്ന ഓരോ മനുഷ്യന്റെയും ഓരോ മുടി ശേഖരിച്ച് വെഞ്ചാമരമുണ്ടാക്കി ഞാന്‍ ഇത്രയും മനുഷ്യരെ വധിച്ചിട്ടുണ്ടെന്ന് അഹങ്കരിച്ചു.  

മാംസപ്രിയന്മാരുടെ എണ്ണം കൂടിയപ്പോള്‍ ജീവജാലങ്ങളുടെ നാശത്തിന് വേഗമേറി. അവര്‍ക്ക് ജീവി സ്‌നേഹം കുറയും. ജീവികളെ സൃഷ്ടിച്ചിരിക്കുന്നത് മനുഷ്യനു വേണ്ടിയാണെന്ന് പാശ്ചാത്യരുടെ ഇടയില്‍ ഒരു വാദമുണ്ടായി. ഇതിനു ചട്ടമ്പി സ്വാമികള്‍ ചുട്ട മറുപടി കൊടുത്തു. ‘എങ്കില്‍ മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത് മൃഗങ്ങള്‍ക്ക് ഭക്ഷിക്കാനാണെന്നും പറഞ്ഞു കൂടെ? എന്നതായിരുന്നു മറുപടി.

ശ്രീബുദ്ധന്റെ ജീവി സ്‌നേഹം ഏറെ പ്രസിദ്ധമാണ്. ദക്ഷിണാഫ്രിക്കയില്‍ വച്ച് ഗാന്ധിജിയുടെ മുഖത്ത് വെള്ളക്കാരന്‍ ഷൂസിട്ട കാലുകൊണ്ട് ചവിട്ടി. മോഹന്‍ദാസ് ഗാന്ധി ചോദിച്ചു; ‘ അങ്ങയുടെ കാലിനു വല്ലതും പറ്റിയോ എന്ന്’. ഗാന്ധിജിക്കു കിട്ടിയ അപ്രതിരോധ്യമായ ഈ ശക്തിയാണ് ബ്രിട്ടീഷുകാരനെ രക്തരഹിത വിപ്ലവത്തിലൂടെ പറഞ്ഞുവിടാന്‍ സഹായിച്ചത്. ജീവജാലങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ദേവീദേവന്മാരുമായി അവയെ ബന്ധിപ്പിച്ചു. വാനരനെ ശ്രീരാമനുമായി, ഗരുഡനെ വിഷ്ണുവുമായി, സര്‍പ്പത്തെ ശിവനുമായി, പഴുതാരയെ സരസ്വതിയുമായി, മയിലിനെ ഗണേശനുമായി…അങ്ങനെ നീളുന്നു അത്.  

പൂര്‍വ ദേശത്തു നിന്നുതന്നെയുണ്ടായ ജീവിസ്‌നേഹത്തിന്റെ ഒരു ഉത്തമ മാതൃക മറക്കാന്‍ പറ്റില്ല. ഈജിപ്ത് ഭരണാധികാരിയായിരുന്ന ഷീബാ രാജ്ഞി, സോളമന്‍ ചക്രവര്‍ത്തിയെ സന്ദര്‍ശിക്കാന്‍ പോയി. തിരിച്ചു പോരുമ്പോള്‍ മര്യാദ അനുസരിച്ച് കുറേ ദൂരം സോളമന്‍ അനുഗമിച്ചു. പെട്ടെന്ന് ഇരുകൂട്ടങ്ങളുടെയും സൈനികവ്യൂഹങ്ങളെ വഴിതിരിച്ചു വിട്ടു. കാരണം വഴിയില്‍ കുറേ ഉറുമ്പിന്‍ കൂട്ടം പോകുന്നുണ്ടായിരുന്നു. സോളമന്‍ പറഞ്ഞു;  ‘അവയുടെ സംഭാഷണം എനിക്ക് കേള്‍ക്കാന്‍ കഴിയും. ഉറുമ്പുകള്‍ പറഞ്ഞുവത്രേ. ‘ ചക്രവര്‍ത്തിയും പരിവാരങ്ങളും വരുന്നുണ്ട്. നമ്മുടെ അന്ത്യമായി. നമ്മള്‍ ചവിട്ടിയരയ്‌ക്കപ്പെടും. അതു കേട്ട് കുറേ ഉറുമ്പുകള്‍ ഇങ്ങനെ ചോദിച്ചു ‘ നമ്മളും ചക്രവര്‍ത്തിയുടെ പ്രജകളല്ലേ? ‘ കഥയെന്തായാലും സോളമന്‍ ജന്തു സ്‌നേഹമുള്ള മനുഷ്യനായിരുന്നു എന്നു മനസ്സിലാക്കാം.  

ശ്രീകൃഷ്ണന്‍ നിരായുധീകരണത്തിന്റെ ആധുനിക പ്രതീകം എന്ന് തുറവൂര്‍ വിശ്വംഭരന്‍ അദ്ദേഹത്തിന്റെ മഹാഭാരത വിമര്‍ശനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.’ വൃക്ഷാല്‍ ഛിത്വാ കൃത്വാരുധിര കര്‍ദ്ദമം, യദ്വേവം ഗമ്യതേ സ്വര്‍ഗം നരകം കേന ഗമ്യതേ’  എന്നു ചോദിച്ചതും ഭാരതീയാചാര്യന്മാരാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവോണത്തോണി മുങ്ങിയ സംഭവം ഗുരുതരമായ അനാസ്ഥ: ഉന്നതര്‍ മറുപടി പറയണമെന്ന് ശശികല ടീച്ചര്‍

Kerala

മുല്ലപെരിയാര്‍ കേസില്‍ അഡ്വ റോയ് എബ്രഹാമിനെ സ്‌പെഷ്യല്‍ കൗണ്‍സിലായി നിയമിച്ച് കേരളം

Kerala

കണ്ടാൽ ഓക്കാനം വരും ; പുരുഷന്മാർക്ക് മാറും വയറും വളരുന്നത് വൈകൃതമാണ് ; പുലിക്കളി കലാകാരന്മാരെ അധിക്ഷേപിച്ച് നടൻ വി കെ ശ്രീരാമൻ

Kerala

ശബരിമല നിവേദ്യങ്ങളുടെ പരിശോധനയ്‌ക്കായി പമ്പയില്‍ സമ്പൂര്‍ണ്ണ ലാബ് സ്ഥാപിക്കണമെന്ന് ഹൈക്കോടതി

Kerala

കരിപ്പൂരില്‍ നിന്ന് ദുബായിലേക്കുളള വിമാനം റദ്ദാക്കി, പ്രതിഷേധിച്ച് യാത്രക്കാര്‍

പുതിയ വാര്‍ത്തകള്‍

‘ നക്‌സലൈറ്റ് ആക്രമണങ്ങളിൽ ഭർത്താക്കന്മാരെ നഷ്ടപ്പെട്ട എന്നെപ്പോലെ നിരവധി പേർ ഇവിടെയുണ്ട് ‘ ; പി ചിദംബരത്തിനെതിരെ സൈനികന്റെ ഭാര്യ

വീണ വിജയന്‍ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചു,ഡയറിയില്‍ ഉണ്ടായിരുന്നത് 20 കോടിയുടെ ഇടപാട്, നടന്നത് ഹവാല ഇടപാടെന്ന് ഇ ഡി

ഓണക്കാലത്ത് കൂടുതല്‍ സര്‍വീസുകളുമായി കെ എസ് ആര്‍ ടി സി

ഭാരതാംബയുടെ ചിത്രം പ്രദർശിപ്പിക്കാനോ, വന്ദേമാതരം ആലപിക്കാനോ അനുവദിക്കില്ല : തിരുവനന്തപുരം എഞ്ചിനിയറിങ് കോളേജിൽ സംഘർഷമുണ്ടാക്കാൻ ശ്രമിച്ച് എസ് എഫ് ഐ

എച്ച് എ എല്‍ വികസിപ്പിക്കുന്ന തദ്ദേശീയമായ 4.5 തലമുറയില്‍പ്പെടുന്ന തേജസ് എംകെ2വില്‍ ഉപയോഗിക്കുന്നത് ഇന്ത്യയില്‍ തന്നെ വികസിപ്പിച്ച് നിര്‍മ്മിച്ച ആധുനിക ഇലക്ട്രോണിക് സംവിധാനങ്ങള്‍

തേജസ് യുദ്ധവിമാനത്തിന്റെ പ്രധാന ഇലക്ട്രോണിക് ഭാഗങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച് എച്ച് എഎല്‍; വിദേശക്കമ്പനികളെ ഒഴിവാക്കി എച്ച് എഎല്‍ കുതിപ്പ്

‘ഹിറ്റ്ലര്‍ മാറി മുസോളിനി വന്ന അവസ്ഥയിലാണ് കേരളം’: പി.കെ. കൃഷ്ണദാസ്

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപം, ഡിജിപിയെ കണ്ട് ബിജെപി പ്രതിനിധി സംഘം

പിഎം ശ്രീ പദ്ധതി അഴുക്കുചാലില്‍ ഒഴുക്കണമെന്ന മന്ത്രി കെ എം ഷാജിയുടെ പ്രസ്താവനയില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം : പി കെ കൃഷ്ണദാസ്

സെര്‍ജിയോ ഗോര്‍ (ഇടത്ത്)

ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗം: ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ച് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെർജിയോ ഗോര്‍

പാലാ നഗരസഭ ചെയര്‍പേഴ്സണായി മായാ രാഹുല്‍, നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.