Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭക്ഷണം മനുഷ്യനെ തിന്നുന്നു

അഷ്ടാംഗഹൃദയത്തില്‍ പറയുന്ന ഈ നിര്‍ദേശങ്ങള്‍ നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഇന്നും പ്രസക്തമായി തന്നെ നിലനില്‍ക്കുന്നു. ഈ ആശയങ്ങള്‍ ഓരോന്നും ഓരോ പ്രബന്ധമാക്കാവുന്നതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2021, 05:00 am IST
inSamskriti

എസ്.ബി. പണിക്കര്‍  

ജീര്‍ണേ ഹിതം മിതം ചാഭ്യാ-

ന്നാവേഗാത് നീരചേത് ബലാത്

ന വേഗിതോന്യകാരീസാ  

ന്നാജിത്വോ സാധ്യമാമയം

കഴിച്ച ഭക്ഷണം ദഹിച്ചതിനു ശേഷം മാത്രം വീണ്ടും മിതമായി ഭക്ഷണം കഴിക്കണം. മലമൂത്രാദി വേഗങ്ങളെ തടഞ്ഞു നിര്‍ത്തരുത്. അശാസ്ത്രീയമായി പുറത്തു കളയുകയുമരുത്.  

വേഗങ്ങള്‍ പതിനാലത്രേ. മാറ്റാവുന്ന രോഗങ്ങളെ അതാത് അവസരങ്ങളില്‍ ചികിത്സിച്ചു മാറ്റണം. കടവും രോഗവും വച്ചു പൊറുപ്പിക്കരുത്. രണ്ടും അവസാനം നമ്മെ കീഴ്‌പ്പെടുത്തും.  

അഷ്ടാംഗഹൃദയത്തില്‍ പറയുന്ന ഈ നിര്‍ദേശങ്ങള്‍ നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഇന്നും പ്രസക്തമായി തന്നെ നിലനില്‍ക്കുന്നു. ഈ ആശയങ്ങള്‍ ഓരോന്നും ഓരോ പ്രബന്ധമാക്കാവുന്നതാണ്.  

കഴിച്ച ഭക്ഷണം ശരീരം ദഹിപ്പിച്ച് അതിന്റെ സാരം രക്തത്തിലേക്ക് നല്‍കണം. അനാവശ്യ വസ്തുക്കളെ പുറം തള്ളണം. മനുഷ്യന്‍ ഓരോ തരം ജോലി ചെയ്യുന്നതു പോലെ ദഹനേന്ദ്രിയങ്ങളുടെ കൂട്ടായ ജോലിയാണിത്. ഒരു ജോലി പൂര്‍ത്തിയാക്കുന്നതിനു മുമ്പ് മറ്റൊരു ജോലിയെടുത്താല്‍ ചെയ്യാന്‍ ബുദ്ധിമുട്ടാണെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്.  

പ്രകൃതിയില്‍ നിന്ന് കണ്ടു പഠിക്കാനാണല്ലോ ആചാര്യന്മാര്‍ ഉപദേശിക്കുന്നത്. ഒരു നേരം ഭക്ഷിക്കുന്നവന്‍ യോഗിയും (ഏക ഭുക്തം മഹായോഗി) രണ്ടു നേരം ഭക്ഷിക്കുന്നവന്‍ ഭോഗിയും മൂന്നു നേരക്കാരന്‍ രോഗിയും അതിനുപരിയായി നാലു നേരക്കാരന്‍ ദ്രോഹിയുമാണെന്ന് മറ്റൊരു ഗുരുനാഥന്‍ പറയുന്നു. മറ്റുള്ളവരുടെ പങ്കു കൂടി തിന്നുന്നവന്‍ സാമൂഹ്യ ദ്രോഹി തന്നെ.  

ഭക്ഷണസാരം സ്വീകരിക്കുകയും അനാവശ്യ വസ്തു (മാലിന്യം) പുറത്തുപോവുകയും ചെയ്തതിനു ശേഷമാണ് ഭക്ഷിക്കേണ്ടത്. വിശ്രമം ദഹനേന്ദ്രിയങ്ങള്‍ക്കും വേണം. വിശ്രമാവസരങ്ങളിലാണ് ശരീരം അറ്റകുറ്റപ്പണികള്‍ നടത്തുന്നത്. ഉപവാസത്തിന്റെ പ്രയോജനവും ഇതു തന്നെ. ‘ലംഘനം പരമൗഷധം’ എന്നൊരു ചൊല്ലുണ്ട്. ലംഘനം എന്നാല്‍ ഉപവാസം. അത് ഔഷധം തന്നെയാണ്.  

വന്ന രോഗം മാറാനും ശരീരത്തിന് വിശ്രമം കൊടുക്കണം. ഒരു പനി വന്നാല്‍ അതു ശമിക്കുന്നതിന് വിശ്രമം വേണം. പനി കുഴപ്പക്കാരനല്ലായെന്ന്  ഇപ്പോള്‍ എല്ലാ ശാസ്ത്രവും പറയുന്നു.  

മലം, മൂത്രം, ഛര്‍ദി എന്നിങ്ങനെയുള്ള വേഗങ്ങള്‍ പതടഞ്ഞു നിര്‍ത്തരുത്. അവ വേഗം പുറത്തു കളയണം.  

മറ്റൊരു ജീവിയും ചെയ്യാത്തതു മനുഷ്യജീവി ചെയ്യാറുണ്ട്. അതായത് വിശപ്പില്ലെങ്കിലും ആചാരമര്യാദകളുടെ ഭാഗമായി മറ്റുള്ളവര്‍ക്ക് വേണ്ടി തിന്നുകയും കുടിക്കുകയും ചെയ്യുന്നു. ഗുരുതരമായ രോഗാവസ്ഥയില്‍ പോലും രോഗികളെ നിര്‍ബന്ധിച്ചു തീറ്റുന്നു. ദഹനമില്ലായ്‌മ മൂലം രോഗി കഷ്ടപ്പെടുമ്പോഴായിരിക്കും ഈ ഒരു കൊടും ക്രൂരത.  

ഗാന്ധിജി രണ്ടു തവണ 21 ദിവസത്തെ നിരാഹാരം അനുഷ്ഠിച്ചിട്ടുണ്ട്. രണ്ടാം തവണ ബ്രിട്ടീഷ് സര്‍ക്കാര്‍ ഉറപ്പിച്ചു. ഇത്തവണ ഗാന്ധിജി പോയതു തന്നെ. അവര്‍ ദഹിപ്പിക്കാനുള്ള ചന്ദന മുട്ടികള്‍ കരുതി വച്ചു. ഗാന്ധിജിക്ക് ജീവന്‍ നഷ്ടമായില്ല. എന്നാല്‍ അധികം വൈകും മുമ്പ് കസ്തൂര്‍ ബാ അന്ത്യയാത്രയായി. ആ ചന്ദന മുട്ടികള്‍ കൊണ്ട് കസ്തൂര്‍ ബാ യുടെ അന്ത്യ കര്‍മങ്ങള്‍ നടത്തി.  

ആരോഗ്യകാര്യങ്ങളെക്കുറിച്ച്  ഹിപ്പോക്രാറ്റിസും ലൂയി കൂനിയും എച്ച്.എം. ഷെല്‍ട്ടനും ആര്‍.ടി. ത്രാലും മററും പറഞ്ഞു തന്ന കാര്യങ്ങള്‍ പഠിച്ചാല്‍  നാം രക്ഷപ്പെടും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവോണത്തോണി മുങ്ങിയ സംഭവം ഗുരുതരമായ അനാസ്ഥ: ഉന്നതര്‍ മറുപടി പറയണമെന്ന് ശശികല ടീച്ചര്‍

Kerala

മുല്ലപെരിയാര്‍ കേസില്‍ അഡ്വ റോയ് എബ്രഹാമിനെ സ്‌പെഷ്യല്‍ കൗണ്‍സിലായി നിയമിച്ച് കേരളം

Kerala

കണ്ടാൽ ഓക്കാനം വരും ; പുരുഷന്മാർക്ക് മാറും വയറും വളരുന്നത് വൈകൃതമാണ് ; പുലിക്കളി കലാകാരന്മാരെ അധിക്ഷേപിച്ച് നടൻ വി കെ ശ്രീരാമൻ

Kerala

ശബരിമല നിവേദ്യങ്ങളുടെ പരിശോധനയ്‌ക്കായി പമ്പയില്‍ സമ്പൂര്‍ണ്ണ ലാബ് സ്ഥാപിക്കണമെന്ന് ഹൈക്കോടതി

Kerala

കരിപ്പൂരില്‍ നിന്ന് ദുബായിലേക്കുളള വിമാനം റദ്ദാക്കി, പ്രതിഷേധിച്ച് യാത്രക്കാര്‍

പുതിയ വാര്‍ത്തകള്‍

‘ നക്‌സലൈറ്റ് ആക്രമണങ്ങളിൽ ഭർത്താക്കന്മാരെ നഷ്ടപ്പെട്ട എന്നെപ്പോലെ നിരവധി പേർ ഇവിടെയുണ്ട് ‘ ; പി ചിദംബരത്തിനെതിരെ സൈനികന്റെ ഭാര്യ

വീണ വിജയന്‍ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചു,ഡയറിയില്‍ ഉണ്ടായിരുന്നത് 20 കോടിയുടെ ഇടപാട്, നടന്നത് ഹവാല ഇടപാടെന്ന് ഇ ഡി

ഓണക്കാലത്ത് കൂടുതല്‍ സര്‍വീസുകളുമായി കെ എസ് ആര്‍ ടി സി

ഭാരതാംബയുടെ ചിത്രം പ്രദർശിപ്പിക്കാനോ, വന്ദേമാതരം ആലപിക്കാനോ അനുവദിക്കില്ല : തിരുവനന്തപുരം എഞ്ചിനിയറിങ് കോളേജിൽ സംഘർഷമുണ്ടാക്കാൻ ശ്രമിച്ച് എസ് എഫ് ഐ

എച്ച് എ എല്‍ വികസിപ്പിക്കുന്ന തദ്ദേശീയമായ 4.5 തലമുറയില്‍പ്പെടുന്ന തേജസ് എംകെ2വില്‍ ഉപയോഗിക്കുന്നത് ഇന്ത്യയില്‍ തന്നെ വികസിപ്പിച്ച് നിര്‍മ്മിച്ച ആധുനിക ഇലക്ട്രോണിക് സംവിധാനങ്ങള്‍

തേജസ് യുദ്ധവിമാനത്തിന്റെ പ്രധാന ഇലക്ട്രോണിക് ഭാഗങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച് എച്ച് എഎല്‍; വിദേശക്കമ്പനികളെ ഒഴിവാക്കി എച്ച് എഎല്‍ കുതിപ്പ്

‘ഹിറ്റ്ലര്‍ മാറി മുസോളിനി വന്ന അവസ്ഥയിലാണ് കേരളം’: പി.കെ. കൃഷ്ണദാസ്

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപം, ഡിജിപിയെ കണ്ട് ബിജെപി പ്രതിനിധി സംഘം

പിഎം ശ്രീ പദ്ധതി അഴുക്കുചാലില്‍ ഒഴുക്കണമെന്ന മന്ത്രി കെ എം ഷാജിയുടെ പ്രസ്താവനയില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം : പി കെ കൃഷ്ണദാസ്

സെര്‍ജിയോ ഗോര്‍ (ഇടത്ത്)

ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗം: ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ച് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെർജിയോ ഗോര്‍

പാലാ നഗരസഭ ചെയര്‍പേഴ്സണായി മായാ രാഹുല്‍, നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.