Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭക്ഷണം മനുഷ്യനെ തിന്നുന്നു

അഷ്ടാംഗഹൃദയത്തില്‍ പറയുന്ന ഈ നിര്‍ദേശങ്ങള്‍ നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഇന്നും പ്രസക്തമായി തന്നെ നിലനില്‍ക്കുന്നു. ഈ ആശയങ്ങള്‍ ഓരോന്നും ഓരോ പ്രബന്ധമാക്കാവുന്നതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2021, 05:00 am IST
in Samskriti

എസ്.ബി. പണിക്കര്‍  

ജീര്‍ണേ ഹിതം മിതം ചാഭ്യാ-

ന്നാവേഗാത് നീരചേത് ബലാത്

ന വേഗിതോന്യകാരീസാ  

ന്നാജിത്വോ സാധ്യമാമയം

കഴിച്ച ഭക്ഷണം ദഹിച്ചതിനു ശേഷം മാത്രം വീണ്ടും മിതമായി ഭക്ഷണം കഴിക്കണം. മലമൂത്രാദി വേഗങ്ങളെ തടഞ്ഞു നിര്‍ത്തരുത്. അശാസ്ത്രീയമായി പുറത്തു കളയുകയുമരുത്.  

വേഗങ്ങള്‍ പതിനാലത്രേ. മാറ്റാവുന്ന രോഗങ്ങളെ അതാത് അവസരങ്ങളില്‍ ചികിത്സിച്ചു മാറ്റണം. കടവും രോഗവും വച്ചു പൊറുപ്പിക്കരുത്. രണ്ടും അവസാനം നമ്മെ കീഴ്‌പ്പെടുത്തും.  

അഷ്ടാംഗഹൃദയത്തില്‍ പറയുന്ന ഈ നിര്‍ദേശങ്ങള്‍ നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഇന്നും പ്രസക്തമായി തന്നെ നിലനില്‍ക്കുന്നു. ഈ ആശയങ്ങള്‍ ഓരോന്നും ഓരോ പ്രബന്ധമാക്കാവുന്നതാണ്.  

കഴിച്ച ഭക്ഷണം ശരീരം ദഹിപ്പിച്ച് അതിന്റെ സാരം രക്തത്തിലേക്ക് നല്‍കണം. അനാവശ്യ വസ്തുക്കളെ പുറം തള്ളണം. മനുഷ്യന്‍ ഓരോ തരം ജോലി ചെയ്യുന്നതു പോലെ ദഹനേന്ദ്രിയങ്ങളുടെ കൂട്ടായ ജോലിയാണിത്. ഒരു ജോലി പൂര്‍ത്തിയാക്കുന്നതിനു മുമ്പ് മറ്റൊരു ജോലിയെടുത്താല്‍ ചെയ്യാന്‍ ബുദ്ധിമുട്ടാണെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്.  

പ്രകൃതിയില്‍ നിന്ന് കണ്ടു പഠിക്കാനാണല്ലോ ആചാര്യന്മാര്‍ ഉപദേശിക്കുന്നത്. ഒരു നേരം ഭക്ഷിക്കുന്നവന്‍ യോഗിയും (ഏക ഭുക്തം മഹായോഗി) രണ്ടു നേരം ഭക്ഷിക്കുന്നവന്‍ ഭോഗിയും മൂന്നു നേരക്കാരന്‍ രോഗിയും അതിനുപരിയായി നാലു നേരക്കാരന്‍ ദ്രോഹിയുമാണെന്ന് മറ്റൊരു ഗുരുനാഥന്‍ പറയുന്നു. മറ്റുള്ളവരുടെ പങ്കു കൂടി തിന്നുന്നവന്‍ സാമൂഹ്യ ദ്രോഹി തന്നെ.  

ഭക്ഷണസാരം സ്വീകരിക്കുകയും അനാവശ്യ വസ്തു (മാലിന്യം) പുറത്തുപോവുകയും ചെയ്തതിനു ശേഷമാണ് ഭക്ഷിക്കേണ്ടത്. വിശ്രമം ദഹനേന്ദ്രിയങ്ങള്‍ക്കും വേണം. വിശ്രമാവസരങ്ങളിലാണ് ശരീരം അറ്റകുറ്റപ്പണികള്‍ നടത്തുന്നത്. ഉപവാസത്തിന്റെ പ്രയോജനവും ഇതു തന്നെ. ‘ലംഘനം പരമൗഷധം’ എന്നൊരു ചൊല്ലുണ്ട്. ലംഘനം എന്നാല്‍ ഉപവാസം. അത് ഔഷധം തന്നെയാണ്.  

വന്ന രോഗം മാറാനും ശരീരത്തിന് വിശ്രമം കൊടുക്കണം. ഒരു പനി വന്നാല്‍ അതു ശമിക്കുന്നതിന് വിശ്രമം വേണം. പനി കുഴപ്പക്കാരനല്ലായെന്ന്  ഇപ്പോള്‍ എല്ലാ ശാസ്ത്രവും പറയുന്നു.  

മലം, മൂത്രം, ഛര്‍ദി എന്നിങ്ങനെയുള്ള വേഗങ്ങള്‍ പതടഞ്ഞു നിര്‍ത്തരുത്. അവ വേഗം പുറത്തു കളയണം.  

മറ്റൊരു ജീവിയും ചെയ്യാത്തതു മനുഷ്യജീവി ചെയ്യാറുണ്ട്. അതായത് വിശപ്പില്ലെങ്കിലും ആചാരമര്യാദകളുടെ ഭാഗമായി മറ്റുള്ളവര്‍ക്ക് വേണ്ടി തിന്നുകയും കുടിക്കുകയും ചെയ്യുന്നു. ഗുരുതരമായ രോഗാവസ്ഥയില്‍ പോലും രോഗികളെ നിര്‍ബന്ധിച്ചു തീറ്റുന്നു. ദഹനമില്ലായ്‌മ മൂലം രോഗി കഷ്ടപ്പെടുമ്പോഴായിരിക്കും ഈ ഒരു കൊടും ക്രൂരത.  

ഗാന്ധിജി രണ്ടു തവണ 21 ദിവസത്തെ നിരാഹാരം അനുഷ്ഠിച്ചിട്ടുണ്ട്. രണ്ടാം തവണ ബ്രിട്ടീഷ് സര്‍ക്കാര്‍ ഉറപ്പിച്ചു. ഇത്തവണ ഗാന്ധിജി പോയതു തന്നെ. അവര്‍ ദഹിപ്പിക്കാനുള്ള ചന്ദന മുട്ടികള്‍ കരുതി വച്ചു. ഗാന്ധിജിക്ക് ജീവന്‍ നഷ്ടമായില്ല. എന്നാല്‍ അധികം വൈകും മുമ്പ് കസ്തൂര്‍ ബാ അന്ത്യയാത്രയായി. ആ ചന്ദന മുട്ടികള്‍ കൊണ്ട് കസ്തൂര്‍ ബാ യുടെ അന്ത്യ കര്‍മങ്ങള്‍ നടത്തി.  

ആരോഗ്യകാര്യങ്ങളെക്കുറിച്ച്  ഹിപ്പോക്രാറ്റിസും ലൂയി കൂനിയും എച്ച്.എം. ഷെല്‍ട്ടനും ആര്‍.ടി. ത്രാലും മററും പറഞ്ഞു തന്ന കാര്യങ്ങള്‍ പഠിച്ചാല്‍  നാം രക്ഷപ്പെടും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം ബംഗാളില്‍ ഏറ്റവും ഉയര്‍ന്ന പോളിംഗ്, എന്താണ് ഇത് അര്‍ത്ഥമാക്കുന്നത്?

Kerala

ഗുരുവായൂരില്‍ ഭീകരര്‍? കേരളത്തില്‍ നിന്നും ഐഎസ് ഐഎസ് റിക്രൂട്ട്മെന്‍റ് ചെയ്ത ആള്‍ ദേവസ്വം ഹോട്ടലില്‍, കശ്മീരി സ്വദേശിയുടെ വിക്രിയകള്‍ വേറെ…

India

വോട്ട് ചെയ്യാനെത്തിയപ്പോഴും വിഐപി മസിലുപിടുത്തവുമായി കമല്‍ ഹാസന്‍, ക്യൂ തെറ്റിച്ച് മുന്നില്‍ പോയി കമലും മകളും;സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

Kerala

തൃശൂര്‍, കൊല്ലം ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

Kerala

വട്ടിയൂര്‍ക്കാവില്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: എസ് എച്ച് ഒ വിപിന്‍ മെഡിക്കല്‍ ലീവില്‍

പുതിയ വാര്‍ത്തകള്‍

തേജസ് മാർക്ക് 2, റഫാൽ , എഎംസിഎ ; മൂന്ന് വ്യത്യസ്ത യുദ്ധവിമാനങ്ങൾ ഒരേസമയം നിർമ്മിക്കാനുള്ള നീക്കവുമായി ഇന്ത്യ

ഹോര്‍മുസ് കടലിടുക്കില്‍ മൈനുകള്‍ വിതറുന്ന ഇറാന്‍ കപ്പലുകള്‍ക്ക് നേരെ വെടിവെയ്‌ക്കാന്‍ ഉത്തരവിട്ട് ട്രംപ്, ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ ഹോര്‍മുസ്

അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്‌ക്ക് നിര്‍ത്തി വയ്‌ക്കും

കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടിലെ കിടപ്പുമുറിയില്‍ നിന്ന് വ്യാഴാഴ്ച വീണ്ടും പാമ്പിനെ കണ്ടെത്തി

വേനല്‍ച്ചൂട് മാറും വരെ കുട്ടികളെ നിര്‍ബന്ധിപ്പിച്ച് അങ്കണവാടികളില്‍ വരുത്തേണ്ടതില്ലെന്ന് ബാലാവകാശ കമ്മീഷന്‍

ഫാക്ട് ചെക്കര്‍ മുഹമ്മദ് സുബൈര്‍ (ഇടത്ത്) അനുമോള്‍ ബീഫ് കറിയും ബീഫ് ഫ്രൈയും ആദിലയ്ക്ക് വിളമ്പുന്നു (നടുവില്‍) ആദിലയും നൂറയും (വലത്ത്)

ആദിലയ്‌ക്കും നൂറയ്‌ക്കും അനുമോള്‍ ബീഫ് ഫ്രൈ വിളമ്പുന്ന വീഡിയോ; പങ്കുവെച്ചവരില്‍ നൂപുര്‍ ശര്‍മ്മയെ കുടുക്കിയ മുഹമ്മദ് സുബൈര്‍ വരെ

കായംകുളത്ത് വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു

പശ്ചിമബംഗാളിലും തമിഴ്‌നാട്ടിലും റെക്കോഡ് പോളിംഗ്, പശ്ചിമബംഗാളില്‍ ഒന്നാം ഘട്ടത്തില്‍ 92.03 ശതമാനം, തമിഴ്‌നാട്ടില്‍ 85.03 ശതമാനം

രാഹുലിന്റേത് തെറ്റായ വ്യാഖ്യാനം ; സായുധ സേനയ്‌ക്ക് കേന്ദ്ര സർക്കാർ സ്വതന്ത്രമായി അധികാരം നൽകിയിരുന്നു ; രാഷ്‌ട്രീയ കലർത്താൻ ശ്രമിക്കരുത് : നരവനെ

സന്ദർശക വിസകളിലുള്ളവർക്ക് മക്കയിലേക്ക് യാത്രാ സേവനങ്ങൾ നൽകുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.