Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കലാപം: പാകിസ്ഥാനില്‍ സമൂഹമാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഇമ്രാന്‍ സര്‍ക്കാര്‍; കലാപകാരികള്‍ തടഞ്ഞുവെച്ച 11 പൊലീസുകാരെ വിട്ടയച്ചു

പൊലീസും കലാപകാരികളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ആറ് പൊലീസുകാര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. എന്നാല്‍ ടിഎല്‍പിയുടെ നിരവധി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി വാര്‍ത്തയുണ്ട്. ഫ്രഞ്ച് സ്ഥാനപതി പാകിസ്ഥാന്‍ വിട്ടാല്‍ മാത്രമേ ഈ പ്രവര്‍ത്തകരുടെ ശവങ്ങള്‍ സംസ്‌കരിക്കൂ എന്ന കടുത്ത നിലപാടിലാണ് ടിഎല്‍പി. 40 പേര്‍ ഗുരുതരമായ പരിക്കുകളോടെ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇവരില്‍ കലാപകാരികളും പൊലീസും ഉള്‍പ്പെടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2021, 03:17 pm IST
inWorld

ഇസ്ലാമബാദ്: ഫ്രഞ്ച് സ്ഥാനപതിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാനില്‍ ടെഹ്‌റീക്-ഇ-ലബൈക് പാകിസ്ഥാന്‍ (ടിഎല്‍പി) എന്ന ഭീകരസംഘടനയുടെ നേതൃത്വത്തില്‍ നടക്കുന്ന കലാപം അക്രമാസക്തമായി തുടരുന്നതിനാല്‍ രാജ്യമെങ്ങും സമൂഹമാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കപ്പെടുക വഴി കൂടുതല്‍ തലാപം ഉണ്ടാകാതിരിക്കാനാണ് ഈ നീക്കം.

പൊലീസും കലാപകാരികളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ആറ് പൊലീസുകാര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. എന്നാല്‍ ടിഎല്‍പിയുടെ നിരവധി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി വാര്‍ത്തയുണ്ട്. ഫ്രഞ്ച് സ്ഥാനപതി പാകിസ്ഥാന്‍ വിട്ടാല്‍ മാത്രമേ ഈ പ്രവര്‍ത്തകരുടെ ശവങ്ങള്‍ സംസ്‌കരിക്കൂ എന്ന കടുത്ത നിലപാടിലാണ് ടിഎല്‍പി. 40 പേര്‍ ഗുരുതരമായ പരിക്കുകളോടെ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇവരില്‍ കലാപകാരികളും പൊലീസും ഉള്‍പ്പെടുന്നു.

ഫ്രാന്‍സില്‍ ഇസ്ലാമിക തീവ്രവാദികള്‍ക്കെതിരെ കടുത്ത നിയമം കൊണ്ടുവന്നതാണ് ടിഎല്‍പിയെ ചൊടിപ്പിച്ചത്. മാത്രമല്ല, പ്രവാചകനെതിരെ ഫ്രാന്‍സിലെ നിരവധി മാസികകളില്‍ വന്ന കാര്‍ട്ടൂണുകളും ടിഎല്‍പിയുടെ പ്രകോപനത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നു.

ഇതിനിടെ കലാപകാരികള്‍ നേരത്തെ തടവിലാക്കിയിരുന്ന 11 പൊലീസുകാരെ വിട്ടയച്ചു. സമൂഹമാധ്യമങ്ങളില്‍ നേരത്തെ പ്രചരിച്ച ഈ പൊലീസുകാരുടെ വീഡിയോകളില്‍ ചതവുകളും മുറിവുകളും തലയില്‍ ബാന്‍ഡേജുകളും കാണാം. പൊലീസുകാരെ കലാപകാരികള്‍ ചര്‍ച്ചകള്‍ക്ക് ശേഷം വിട്ടയച്ചതായി ആഭ്യന്തരമന്ത്രി ഷേഖ് റാഷിദ് അഹമ്മദ് പറഞ്ഞു ടിഎല്‍പിയുടെ ശക്തികേന്ദ്രമായ ലാഹോറിലെ പള്ളിയിലായിരുന്നു പൊലീസുകാരെ തടവില്‍ പാര്‍പ്പിച്ചിരുന്നത്.

തെഹ്‌റീക് ഇ ലബൈക് എന്ന പാര്‍ട്ടിയെ മുട്ടുകുത്തിക്കാന്‍ ഇമ്രാന്‍ഖാന്‍ പല രീതികളും പയറ്റിയെങ്കിലും അതിവേഗത്തില്‍ ആ പാര്‍ട്ടി പാകിസ്ഥാനില്‍ വേരോടുകയായിരുന്നു. ഒടുവില്‍ അവരെ മുട്ടുകുത്തിക്കാന്‍ ടിഎല്‍പിയെ ഭീകരസംഘടനയെന്ന പേരില്‍ നിരോധിച്ചതായി പ്രഖ്യാപിച്ചു. എന്നിട്ടും പാര്‍ട്ടി വളര്‍ന്നുകൊണ്ടേയിരുന്നു. ഒടൂുവില്‍ കലാപം അടക്കാന്‍ കഴിയാതെ വന്നപ്പോള്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ പരസ്യമായി മാപ്പുപറഞ്ഞെങ്കിലും കലാപകാരികള്‍ അടങ്ങുന്ന മട്ടില്ല. വെറും അഞ്ചുവര്‍ഷത്തിനുള്ളിലാണ് ഈ പാര്‍ട്ടി രാജ്യം മുഴുവന്‍ കലാപമുണ്ടാക്കാന്‍ ശേഷിയുള്ള സംഘടനയായി വളര്‍ന്നതെന്നതും ആശങ്കയുളവാക്കുന്നു.

Tags: ടെഹ്‌റീക്-ഇ-ലബൈക് പാകിസ്ഥാന്‍ഐഎസ്terrorismimran khanterroristsviolenceമാധ്യമ പ്രവര്‍ത്തകര്‍പാക്കിസ്ഥാന്‍imrankhan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് ഫൈനലിന് ശേഷമുണ്ടായ അതിക്രമം; പരേദേസിനും മൊളീനയ്‌ക്കും മത്സര വിലക്ക്

India

മണിപ്പൂരിൽ സുരക്ഷാ സേന നടത്തിയ സംയുക്ത പ്രതിരോധ ഓപ്പറേഷനുകളിൽ ഒമ്പത് വിമത കേഡർമാർ അറസ്റ്റില്‍

India

ഓഗസ്റ്റ് 15-ന് മുമ്പ് ഷഹ്‌സാദ് ഭട്ടിയുടെ തീവ്രവാദ ശൃംഖല തകർക്കപ്പെട്ടു : 14 സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തത് 253 പേരെ

World

ഇമ്രാന്‍ ഖാനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ട് പാക് സുപ്രീം കോടതി

India

ചെങ്കോട്ട സ്ഫോടനം: പിന്നിൽ പ്രവർത്തിച്ചത് അൽ ക്വയ്ദയുടെ ഉപസംഘടന, സംഘടന അഫ്ഗാനിസ്ഥാനിൽ സജീവം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

പുനരുപയോഗ ഊര്‍ജ്ജ പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കാലാവധി നീട്ടി

ചെക്ക് പോസ്റ്റുകളില്‍ പരിശോധന കാര്യക്ഷമമല്ല; കേരളത്തിലേക്ക് കോടികളുടെ കഞ്ചാവ് എത്തുന്നു

ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ

കേരളത്തിന് 160 കി.മീ വേഗതയില്‍ മൂന്നാംപാത: സര്‍വ്വേക്ക് അനുമതി

പാകിസ്ഥാന്‍ പഞ്ചസാര ഇറക്കുമതിക്ക് വിലക്ക്

ഒരുമയുടെയും സമൃദ്ധിയുടെയും ആത്മാവ് : മലയാളത്തിൽ ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഗ്രാന്‍ഡ് ചെസ് ടൂര്‍ ഫൈനലില്‍ പ്രഗ്‌നാനന്ദ; വിന്‍സെന്റ് കീമറെ തകര്‍ത്തു

യു.എസ്. മതസ്വാതന്ത്ര്യ കമ്മീഷൻ: സംഘത്തെയും റോയേയും വിലക്കുമ്പോൾ

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍: വാഗ്ദാനങ്ങള്‍ പാലിച്ചില്ല; വാചകക്കസര്‍ത്ത് മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.