Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കലാപം: പാകിസ്ഥാനില്‍ സമൂഹമാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഇമ്രാന്‍ സര്‍ക്കാര്‍; കലാപകാരികള്‍ തടഞ്ഞുവെച്ച 11 പൊലീസുകാരെ വിട്ടയച്ചു

പൊലീസും കലാപകാരികളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ആറ് പൊലീസുകാര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. എന്നാല്‍ ടിഎല്‍പിയുടെ നിരവധി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി വാര്‍ത്തയുണ്ട്. ഫ്രഞ്ച് സ്ഥാനപതി പാകിസ്ഥാന്‍ വിട്ടാല്‍ മാത്രമേ ഈ പ്രവര്‍ത്തകരുടെ ശവങ്ങള്‍ സംസ്‌കരിക്കൂ എന്ന കടുത്ത നിലപാടിലാണ് ടിഎല്‍പി. 40 പേര്‍ ഗുരുതരമായ പരിക്കുകളോടെ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇവരില്‍ കലാപകാരികളും പൊലീസും ഉള്‍പ്പെടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2021, 03:17 pm IST
in World

ഇസ്ലാമബാദ്: ഫ്രഞ്ച് സ്ഥാനപതിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാനില്‍ ടെഹ്‌റീക്-ഇ-ലബൈക് പാകിസ്ഥാന്‍ (ടിഎല്‍പി) എന്ന ഭീകരസംഘടനയുടെ നേതൃത്വത്തില്‍ നടക്കുന്ന കലാപം അക്രമാസക്തമായി തുടരുന്നതിനാല്‍ രാജ്യമെങ്ങും സമൂഹമാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കപ്പെടുക വഴി കൂടുതല്‍ തലാപം ഉണ്ടാകാതിരിക്കാനാണ് ഈ നീക്കം.

പൊലീസും കലാപകാരികളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ആറ് പൊലീസുകാര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. എന്നാല്‍ ടിഎല്‍പിയുടെ നിരവധി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി വാര്‍ത്തയുണ്ട്. ഫ്രഞ്ച് സ്ഥാനപതി പാകിസ്ഥാന്‍ വിട്ടാല്‍ മാത്രമേ ഈ പ്രവര്‍ത്തകരുടെ ശവങ്ങള്‍ സംസ്‌കരിക്കൂ എന്ന കടുത്ത നിലപാടിലാണ് ടിഎല്‍പി. 40 പേര്‍ ഗുരുതരമായ പരിക്കുകളോടെ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇവരില്‍ കലാപകാരികളും പൊലീസും ഉള്‍പ്പെടുന്നു.

ഫ്രാന്‍സില്‍ ഇസ്ലാമിക തീവ്രവാദികള്‍ക്കെതിരെ കടുത്ത നിയമം കൊണ്ടുവന്നതാണ് ടിഎല്‍പിയെ ചൊടിപ്പിച്ചത്. മാത്രമല്ല, പ്രവാചകനെതിരെ ഫ്രാന്‍സിലെ നിരവധി മാസികകളില്‍ വന്ന കാര്‍ട്ടൂണുകളും ടിഎല്‍പിയുടെ പ്രകോപനത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നു.

ഇതിനിടെ കലാപകാരികള്‍ നേരത്തെ തടവിലാക്കിയിരുന്ന 11 പൊലീസുകാരെ വിട്ടയച്ചു. സമൂഹമാധ്യമങ്ങളില്‍ നേരത്തെ പ്രചരിച്ച ഈ പൊലീസുകാരുടെ വീഡിയോകളില്‍ ചതവുകളും മുറിവുകളും തലയില്‍ ബാന്‍ഡേജുകളും കാണാം. പൊലീസുകാരെ കലാപകാരികള്‍ ചര്‍ച്ചകള്‍ക്ക് ശേഷം വിട്ടയച്ചതായി ആഭ്യന്തരമന്ത്രി ഷേഖ് റാഷിദ് അഹമ്മദ് പറഞ്ഞു ടിഎല്‍പിയുടെ ശക്തികേന്ദ്രമായ ലാഹോറിലെ പള്ളിയിലായിരുന്നു പൊലീസുകാരെ തടവില്‍ പാര്‍പ്പിച്ചിരുന്നത്.

തെഹ്‌റീക് ഇ ലബൈക് എന്ന പാര്‍ട്ടിയെ മുട്ടുകുത്തിക്കാന്‍ ഇമ്രാന്‍ഖാന്‍ പല രീതികളും പയറ്റിയെങ്കിലും അതിവേഗത്തില്‍ ആ പാര്‍ട്ടി പാകിസ്ഥാനില്‍ വേരോടുകയായിരുന്നു. ഒടുവില്‍ അവരെ മുട്ടുകുത്തിക്കാന്‍ ടിഎല്‍പിയെ ഭീകരസംഘടനയെന്ന പേരില്‍ നിരോധിച്ചതായി പ്രഖ്യാപിച്ചു. എന്നിട്ടും പാര്‍ട്ടി വളര്‍ന്നുകൊണ്ടേയിരുന്നു. ഒടൂുവില്‍ കലാപം അടക്കാന്‍ കഴിയാതെ വന്നപ്പോള്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ പരസ്യമായി മാപ്പുപറഞ്ഞെങ്കിലും കലാപകാരികള്‍ അടങ്ങുന്ന മട്ടില്ല. വെറും അഞ്ചുവര്‍ഷത്തിനുള്ളിലാണ് ഈ പാര്‍ട്ടി രാജ്യം മുഴുവന്‍ കലാപമുണ്ടാക്കാന്‍ ശേഷിയുള്ള സംഘടനയായി വളര്‍ന്നതെന്നതും ആശങ്കയുളവാക്കുന്നു.

Tags: ഐഎസ്terrorismimran khanterroristsviolenceമാധ്യമ പ്രവര്‍ത്തകര്‍പാക്കിസ്ഥാന്‍imrankhanടെഹ്‌റീക്-ഇ-ലബൈക് പാകിസ്ഥാന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഖൈബർ പഖ്തൂൺഖ്വയിൽ സായുധ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ : 14 തീവ്രവാദികൾ കൊല്ലപ്പെട്ടു

India

ഭാരത സർക്കാരിനെ അട്ടിമറിച്ച് ശരിയത്ത് ഭരണം നടപ്പിലാക്കാൻ ചെങ്കോട്ട സ്‌ഫോടനം: എൻഐഎ 7,500 പേജുള്ള കുറ്റപത്രം സമർപ്പിച്ചു; ഡോക്ടർമാർ ഉൾപ്പെടെ 10 പ്രതികൾ

India

കിഷ്ത്വാറിൽ തീവ്രവാദികളുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന : കാർബൈൻ തോക്ക്, ഗ്രനേഡ് ലോഞ്ചർ വലിയ തോതിലുള്ള വെടിക്കോപ്പുകൾ കണ്ടെടുത്തു

പിടിയിലായ ദാവൂദ് ഇബ്രാഹിമിന്‍റെ പ്രധാന അനുയായിയായ സലിം ദോലെ (വലത്ത്)
India

ദാവൂദ് ഇബ്രാഹിമിനെ ഇന്ത്യ പിടികൂടിയേക്കുമെന്ന് സൂചന

Kerala

ഗുരുവായൂരില്‍ ഭീകരര്‍? കേരളത്തില്‍ നിന്നും ഐഎസ് ഐഎസ് റിക്രൂട്ട്മെന്‍റ് ചെയ്ത ആള്‍ ദേവസ്വം ഹോട്ടലില്‍, കശ്മീരി സ്വദേശിയുടെ വിക്രിയകള്‍ വേറെ…

പുതിയ വാര്‍ത്തകള്‍

ബ്രെസ്റ്റ് കാൻസർ സെക്കന്റ് സ്റ്റേജ്, ദുബായിൽ വെച്ചുള്ള ചെക്കപ്പിൽ കണ്ടെത്തി, ഇനിയെങ്കിലും പേക്കൂത്ത് നിർത്തൂ

അമേരിക്കൻ ആഭ്യന്തരമന്ത്രിയും ഭാര്യയും നാലു ദിവസത്തേക്ക് ഭാരതത്തിലെത്തി; പ്രധാനമന്ത്രി മോദിയെ കാണും

ചൈനയിലെ കൽക്കരി ഖനിയിൽ സ്‌ഫോടനം, 82 പേർ കൊല്ലപ്പെട്ടു, കാണാതയവർക്കായി തിരച്ചിൽ തുടരുന്നു

നാലുവർഷത്തിനുള്ളിൽ 13 ലക്ഷത്തിലേറെ പേർക്ക് കേന്ദ്ര മന്ത്രാലയങ്ങൾ- വകുപ്പുകളിൽ ജോലി; ഇന്ന് അരലക്ഷം പേർക്ക്

ക്ഷേത്രഭൂമികൾക്ക് വരെ അവകാശമുന്നയിച്ച വഖഫ് ബോർഡിന് തിരിച്ചടി ; യുപിയിൽ 31,000-ത്തിലധികം വഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷൻ റദ്ദാക്കി

വായനമുറി: ഹിന്ദുരാഷ്‌ട്രത്തിലെ ഹിന്ദുക്കൾ എട്ടാംകിട പൗരന്മാരോ?

പിണറായി വിജയൻ എംഎൽഎ സ്ഥാനം രാജിവയ്‌ക്കണം; ‘കാരണഭൂതൻ’ പാട്ട് അവതരിപ്പിച്ച പാറശാല ഏരിയ കമ്മിറ്റി

പിഎസ്‌സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടൽ; ശുപാർശ പിൻവലിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം, പിന്നിൽ നിയമപ്രശ്നം

കൂത്തുപറമ്പില്‍ ശങ്കരനെല്ലൂര്‍ ചന്ത്രോത്ത് വലിയവീട്ടില്‍ മഠത്തില്‍ 21 പേര്‍ വ്രതമെടുത്ത് മഠത്തില്‍ കയറിയപ്പോള്‍

കൊട്ടിയൂര്‍ വൈശാഖ മഹോത്സവം: നെയ്യമൃത് സംഘങ്ങള്‍ മഠങ്ങളില്‍ പ്രവേശിച്ച് കഠിനവ്രതം ആരംഭിച്ചു

സ്വർണ്ണ ഉടുപ്പിട്ട് , സ്വർണ്ണപാത്രങ്ങളിൽ ആഹാരം കഴിക്കുന്ന ഒരു വയസുകാരി ; ദുബായിലെ കോടീശ്വരൻ സതീഷ് സാംപാൽ മകൾക്കായി ഒരുക്കിയിരിക്കുന്നത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.