Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിണറായിയുടെ പ്രീതി നേടാനുള്ള ശ്രമം പാളി: കേന്ദ്രമന്ത്രിക്കെതിരെ ജയരാജന്‍ പറഞ്ഞതെല്ലാം അബദ്ധങ്ങള്‍

1980 നവംബര്‍ 19ന് വി. മുരളീധരനെ കണ്ണൂരിലെ അക്രമ രാഷ്‌ട്രീയവുമായി ബന്ധപ്പെട്ട് കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചതില്‍ പ്രതിഷേധിച്ച്, അന്നത്തെ എബിവിപി ദല്‍ഹി പ്രദേശ് സമിതി ഭാരവാഹിയായിരുന്ന മദന്‍ഭാട്ട്യയുടെ നേതൃത്വത്തിലാണ് മുഖ്യമന്ത്രി ഇ.കെ. നായനാരെ ദല്‍ഹി കേരള ഹൗസില്‍ എബിവിപി പ്രവര്‍ത്തകര്‍ മണിക്കൂറുകളോളം ബന്ദിയാക്കിയത്.

ഗണേഷ് മോഹന്‍ പി കെ by ഗണേഷ് മോഹന്‍ പി കെ
Apr 20, 2021, 10:34 am IST
in Kerala

കണ്ണൂര്‍: കേന്ദ്രമന്ത്രി വി. മുരളീധരനെതിരെ സിപിഎം നേതാവ് പി. ജയരാജന്‍ ഫേസ്ബുക്കിലൂടെ നടത്തിയ പരാമര്‍ശങ്ങള്‍ അബദ്ധജഡിലം. പിണറായിയുടെ പ്രീതി നേടി, രാഷ്‌ട്രീയ നേട്ടത്തിനും പാര്‍ട്ടിയില്‍ നഷ്ടപ്പെട്ട പരിഗണനകള്‍ തിരിച്ചുപിടിക്കാനുമുള്ള ശ്രമമായാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ ജയരാജന്റെ പറച്ചിലുകളെ കാണുന്നത്. മുഖ്യമന്ത്രിയുടെ അപ്രീതിക്ക് പാത്രമായി പാര്‍ട്ടിയിലും അണികള്‍ക്കിടയിലും ഒറ്റപ്പെട്ട ജയരാജന്‍ പിണറായിയുടെ പ്രീതി പിടിച്ചുപറ്റാന്‍ കുറേ നാളായി ശ്രമം നടത്തുകയാണ്. ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചതെല്ലാം അബദ്ധ ജഡിലമായ വിവരങ്ങളായിരുന്നു.  

അറസ്റ്റിലായ എബിവിപിക്കാരെ മോചിപ്പിക്കാനാണ് വി. മുരളീധരന്‍ മുമ്പ്, മുഖ്യമന്ത്രിയായിരിക്കെ ഇ.കെ. നായനാരെ ദല്‍ഹി കേരള ഹൗസില്‍ ഘരാവോ ചെയ്തെന്നാണ് ജയരാജന്‍ ഫേസ് ബുക്കില്‍ ചേര്‍ത്ത പരാമര്‍ശത്തില്‍ പറയുന്നത്. എന്നാല്‍, 1980 നവംബര്‍ 19ന് വി. മുരളീധരനെ കണ്ണൂരിലെ അക്രമ രാഷ്‌ട്രീയവുമായി ബന്ധപ്പെട്ട്  കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചതില്‍ പ്രതിഷേധിച്ച്, അന്നത്തെ എബിവിപി ദല്‍ഹി പ്രദേശ് സമിതി ഭാരവാഹിയായിരുന്ന മദന്‍ഭാട്ട്യയുടെ നേതൃത്വത്തിലാണ് മുഖ്യമന്ത്രി ഇ.കെ. നായനാരെ ദല്‍ഹി കേരള ഹൗസില്‍ എബിവിപി പ്രവര്‍ത്തകര്‍ മണിക്കൂറുകളോളം ബന്ദിയാക്കിയത്.

സംഘപരിവാര്‍ സംഘടനകള്‍ക്ക് നേരെ കേരളത്തില്‍ സിപിഎം നടത്തിപ്പോരുന്ന അതിക്രമങ്ങള്‍ക്കെതിരെ കേരളത്തിന് പുറത്ത് നടത്തിയ ചെറുത്തു നില്‍പ്പായിരുന്നു അത്. സംഭവത്തെ സിപിഎം നേതൃത്വം ഞെട്ടലോടെയായിരുന്നു സമീപിച്ചത്.  രാജ്യത്തെവിടെയും ‘തട്ടുകിട്ടുമെന്ന’ തിരിച്ചറിവ് സിപിഎം നേതാക്കള്‍ക്കുണ്ടായി. ഇടക്കാലത്തേക്കെങ്കിലും സിപിഎം അക്രമങ്ങളില്‍ നിന്നും പുറകോട്ട് പോവുകയും ചെയ്തിരുന്നു. ഇതെല്ലാം മറച്ചുവച്ചാണ് ജയരാജന്‍ നുണക്കഥ തട്ടിവിട്ടത്.  

മുഖ്യമന്ത്രിക്കെതിരായി കൊവിഡിയറ്റെന്ന രീതിയില്‍ നടത്തിയ പരാമര്‍ശത്തില്‍ വര്‍ദ്ധിച്ച പിന്തുണയാണ് കേന്ദ്രമന്ത്രിക്ക് സാമൂഹ്യ മാധ്യമങ്ങളില്‍ നിന്നടക്കം ലഭിച്ചത്. കേന്ദ്രമന്ത്രിസഭയില്‍ ഓരോ മന്ത്രിക്കും വിദഗ്ധ സമിതിയുടെ വിലയിരുത്തലുണ്ട്. ആ വിലയിരുത്തലില്‍ മികച്ച മന്ത്രിയെന്ന പ്രശംസ കിട്ടിയവരില്‍ മുരളീധരനുമുണ്ട്. മികച്ച മന്ത്രിയാണ്, ഒപ്പം ജയരാജന്‍ കുറ്റപ്പെടുത്തി പറഞ്ഞ ‘സംഘിപ്പട്ട’ ത്തിനും മുരളീധരന്‍ രാഷ്‌ട്രീയ തലത്തില്‍ യോഗ്യത കാട്ടി.

കേരളത്തിന്റെ വികസന രംഗത്തും ജനക്ഷേമ പ്രവര്‍ത്തനങ്ങളിലും വളരെ വലിയ സംഭാവനകള്‍ നല്‍കി ശ്രദ്ധ നേടുകയും ചെയ്തു. മുഖ്യമന്ത്രിയുടെ കൊവിഡ് പ്രോട്ടോകോള്‍ ലംഘനത്തിലുള്‍പ്പെടെ മുരളീധരന്‍ നടത്തിയ വിമര്‍ശനം സിപിഎമ്മിനും നേതാക്കള്‍ക്കും അതികഠിനമായ പ്രഹരമാണ് ഏല്‍പ്പിച്ചത്. അതിനെ പ്രതിരോധിക്കാന്‍ അവര്‍ നടത്തുന്ന ഓരോ ശ്രമവും കൂടുതല്‍ കുഴപ്പത്തിലാക്കുകയാണവരെ. അതില്‍ ഏറ്റവും പുതുതാണ് ജയരാജന്റെ പരാജയം.

Tags: എബിവിപിവി മുരളീധരന്‍പി ജയരാജന്‍cpm
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട്ട് അംഗനവാടിയിലെത്തി ജീവനക്കാരിയെ കയറിപ്പിടിച്ച സിപിഎം നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala

പരാജയം എല്‍ഡിഎഫിന്റെയോ സിപിഎമ്മിന്റെയോ അവസാനമല്ലെന്ന് പിണറായി, ജനവിധി അംഗീകരിക്കുന്നു

Kerala

ഇടുക്കിയില്‍ കെഎസ്യു, യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ സിപിഎം ആക്രമണം; പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala

പയ്യന്നൂരിലെയും തളിപ്പറമ്പിലെയും പരാജയം അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിച്ച് സി പി എം, പ്രതിഫലിച്ചത് പിണറായിക്കും എം വി ഗോവിന്ദനും എതിരായ ജനവികാരം

Kerala

പിണറായി വിജയനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റണം, എം വി ഗോവിന്ദനെതിരെയും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റില്‍ വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ മാറിയതോടെ പൊലിസ് ഓഫീസേഴ്സ് അസോസിയേഷന്‍ നേതാക്കള്‍ക്ക് സ്ഥാനചലനം

നോർവേയിൽ ഇന്ത്യയെയും, മോദിയെയും അപമാനിക്കാൻ ശ്രമിച്ച് മാധ്യമപ്രവർത്തക ഹെല്ലെ ലിങ് ; ഹീറോയാക്കി ഏറ്റെടുത്ത് രാഹുലും , കൂട്ടരും

യൂറോപ്യന്‍ നാടോടിക്കഥയിലെ കുഴലൂത്തുകാരന്‍ പ്രത്യേക ഗാനം പാടി കുട്ടികളെ വശീകരിക്കുന്നു (ഇടത്ത്)

ഒരു രാജ്യത്തെ മുഴുവന്‍ കുട്ടികളെയും മാധുര്യമേറിയ സംഗീതത്താല്‍ വശീകരിച്ച നാടോടിക്കഥയിലെ കുഴലൂത്തുകാരനെപ്പോലെ പോലെ ജോസഫ് വിജയ്…

ഭീകരവാദത്തെ ശക്തമായി നേരിടും , ഇരട്ടത്താപ്പില്ല ; ഇന്ത്യ-നോർഡിക് ബന്ധങ്ങളിലെ സുവർണ്ണ കാലഘട്ടത്തിന് തുടക്കമായെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി

കുട്ടികളെ വെച്ച് ഇനി ഇങ്ങനെ നാടകം കളിക്കരുത്, അയാളുടെ ജീവൻ വെച്ച് കളിക്കാതെ ദയവായി അയാൾക്ക് ഡിവോഴ്സ് നൽകൂ; രവി മോഹന്റെ ഭാര്യയ്‌ക്ക് വിമർശനം

ഇതിന് വഴിവെച്ചത് ഭാരത മാധ്യമ പ്രവർത്തകരിൽ ചിലരും ചില എൻജിഒകളും; മറുപടി കേൾക്കാതെ വനിതാ മാധ്യമപ്രവർത്തക ഇറങ്ങിയോടി

ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ പരാതി, കിഫ്ബി മുന്‍ സിഇഒ  കെ.എം.എബ്രഹാമിനെതിരായ കേസില്‍ ഇടപെട്ടെന്ന് ആരോപണം

ഓപ്പറേഷൻ സിന്ദൂറിന് മറുപടിയായി ഇന്ത്യയുടെ ‘ഇല്ലാത്ത’ വ്യോമതാവളങ്ങൾ തകർത്തെന്ന് അവകാശവാദം; പാകിസ്താന് സ്വന്തം നാട്ടിൽ തന്നെ ട്രോൾ

കൊട്ടാരക്കരയിൽ കുടുംബവഴക്കിനിടെ മരുമകളുടെ കൈപ്പത്തി വെട്ടിമാറ്റി ഭർതൃപിതാവ്

സില്‍വര്‍ലൈന്‍ പദ്ധതി പിന്‍വലിക്കണം: മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി ജനകീയ സമരസമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.