Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പിണറായിയുടെ പ്രീതി നേടാനുള്ള ശ്രമം പാളി: കേന്ദ്രമന്ത്രിക്കെതിരെ ജയരാജന്‍ പറഞ്ഞതെല്ലാം അബദ്ധങ്ങള്‍

1980 നവംബര്‍ 19ന് വി. മുരളീധരനെ കണ്ണൂരിലെ അക്രമ രാഷ്‌ട്രീയവുമായി ബന്ധപ്പെട്ട് കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചതില്‍ പ്രതിഷേധിച്ച്, അന്നത്തെ എബിവിപി ദല്‍ഹി പ്രദേശ് സമിതി ഭാരവാഹിയായിരുന്ന മദന്‍ഭാട്ട്യയുടെ നേതൃത്വത്തിലാണ് മുഖ്യമന്ത്രി ഇ.കെ. നായനാരെ ദല്‍ഹി കേരള ഹൗസില്‍ എബിവിപി പ്രവര്‍ത്തകര്‍ മണിക്കൂറുകളോളം ബന്ദിയാക്കിയത്.

ഗണേഷ് മോഹന്‍ പി കെbyഗണേഷ് മോഹന്‍ പി കെ
Apr 20, 2021, 10:34 am IST
inKerala

കണ്ണൂര്‍: കേന്ദ്രമന്ത്രി വി. മുരളീധരനെതിരെ സിപിഎം നേതാവ് പി. ജയരാജന്‍ ഫേസ്ബുക്കിലൂടെ നടത്തിയ പരാമര്‍ശങ്ങള്‍ അബദ്ധജഡിലം. പിണറായിയുടെ പ്രീതി നേടി, രാഷ്‌ട്രീയ നേട്ടത്തിനും പാര്‍ട്ടിയില്‍ നഷ്ടപ്പെട്ട പരിഗണനകള്‍ തിരിച്ചുപിടിക്കാനുമുള്ള ശ്രമമായാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ ജയരാജന്റെ പറച്ചിലുകളെ കാണുന്നത്. മുഖ്യമന്ത്രിയുടെ അപ്രീതിക്ക് പാത്രമായി പാര്‍ട്ടിയിലും അണികള്‍ക്കിടയിലും ഒറ്റപ്പെട്ട ജയരാജന്‍ പിണറായിയുടെ പ്രീതി പിടിച്ചുപറ്റാന്‍ കുറേ നാളായി ശ്രമം നടത്തുകയാണ്. ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചതെല്ലാം അബദ്ധ ജഡിലമായ വിവരങ്ങളായിരുന്നു.  

അറസ്റ്റിലായ എബിവിപിക്കാരെ മോചിപ്പിക്കാനാണ് വി. മുരളീധരന്‍ മുമ്പ്, മുഖ്യമന്ത്രിയായിരിക്കെ ഇ.കെ. നായനാരെ ദല്‍ഹി കേരള ഹൗസില്‍ ഘരാവോ ചെയ്തെന്നാണ് ജയരാജന്‍ ഫേസ് ബുക്കില്‍ ചേര്‍ത്ത പരാമര്‍ശത്തില്‍ പറയുന്നത്. എന്നാല്‍, 1980 നവംബര്‍ 19ന് വി. മുരളീധരനെ കണ്ണൂരിലെ അക്രമ രാഷ്‌ട്രീയവുമായി ബന്ധപ്പെട്ട്  കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചതില്‍ പ്രതിഷേധിച്ച്, അന്നത്തെ എബിവിപി ദല്‍ഹി പ്രദേശ് സമിതി ഭാരവാഹിയായിരുന്ന മദന്‍ഭാട്ട്യയുടെ നേതൃത്വത്തിലാണ് മുഖ്യമന്ത്രി ഇ.കെ. നായനാരെ ദല്‍ഹി കേരള ഹൗസില്‍ എബിവിപി പ്രവര്‍ത്തകര്‍ മണിക്കൂറുകളോളം ബന്ദിയാക്കിയത്.

സംഘപരിവാര്‍ സംഘടനകള്‍ക്ക് നേരെ കേരളത്തില്‍ സിപിഎം നടത്തിപ്പോരുന്ന അതിക്രമങ്ങള്‍ക്കെതിരെ കേരളത്തിന് പുറത്ത് നടത്തിയ ചെറുത്തു നില്‍പ്പായിരുന്നു അത്. സംഭവത്തെ സിപിഎം നേതൃത്വം ഞെട്ടലോടെയായിരുന്നു സമീപിച്ചത്.  രാജ്യത്തെവിടെയും ‘തട്ടുകിട്ടുമെന്ന’ തിരിച്ചറിവ് സിപിഎം നേതാക്കള്‍ക്കുണ്ടായി. ഇടക്കാലത്തേക്കെങ്കിലും സിപിഎം അക്രമങ്ങളില്‍ നിന്നും പുറകോട്ട് പോവുകയും ചെയ്തിരുന്നു. ഇതെല്ലാം മറച്ചുവച്ചാണ് ജയരാജന്‍ നുണക്കഥ തട്ടിവിട്ടത്.  

മുഖ്യമന്ത്രിക്കെതിരായി കൊവിഡിയറ്റെന്ന രീതിയില്‍ നടത്തിയ പരാമര്‍ശത്തില്‍ വര്‍ദ്ധിച്ച പിന്തുണയാണ് കേന്ദ്രമന്ത്രിക്ക് സാമൂഹ്യ മാധ്യമങ്ങളില്‍ നിന്നടക്കം ലഭിച്ചത്. കേന്ദ്രമന്ത്രിസഭയില്‍ ഓരോ മന്ത്രിക്കും വിദഗ്ധ സമിതിയുടെ വിലയിരുത്തലുണ്ട്. ആ വിലയിരുത്തലില്‍ മികച്ച മന്ത്രിയെന്ന പ്രശംസ കിട്ടിയവരില്‍ മുരളീധരനുമുണ്ട്. മികച്ച മന്ത്രിയാണ്, ഒപ്പം ജയരാജന്‍ കുറ്റപ്പെടുത്തി പറഞ്ഞ ‘സംഘിപ്പട്ട’ ത്തിനും മുരളീധരന്‍ രാഷ്‌ട്രീയ തലത്തില്‍ യോഗ്യത കാട്ടി.

കേരളത്തിന്റെ വികസന രംഗത്തും ജനക്ഷേമ പ്രവര്‍ത്തനങ്ങളിലും വളരെ വലിയ സംഭാവനകള്‍ നല്‍കി ശ്രദ്ധ നേടുകയും ചെയ്തു. മുഖ്യമന്ത്രിയുടെ കൊവിഡ് പ്രോട്ടോകോള്‍ ലംഘനത്തിലുള്‍പ്പെടെ മുരളീധരന്‍ നടത്തിയ വിമര്‍ശനം സിപിഎമ്മിനും നേതാക്കള്‍ക്കും അതികഠിനമായ പ്രഹരമാണ് ഏല്‍പ്പിച്ചത്. അതിനെ പ്രതിരോധിക്കാന്‍ അവര്‍ നടത്തുന്ന ഓരോ ശ്രമവും കൂടുതല്‍ കുഴപ്പത്തിലാക്കുകയാണവരെ. അതില്‍ ഏറ്റവും പുതുതാണ് ജയരാജന്റെ പരാജയം.

Tags: cpmഎബിവിപിവി മുരളീധരന്‍പി ജയരാജന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന് പരാതി: സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

Kerala

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

News

കോഴിക്കോട് വിശാല സംസ്ഥാന സമിതി യോഗത്തിനിടെ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ലോക്കല്‍ സെക്രട്ടറി

Kerala

സിപിഎം തോറ്റത് വര്‍ഗീയ കാര്‍ഡ് ഇറക്കിയതിനാലെന്ന് മുസ്ലിം ലീഗ്, ഇങ്ങനെ പോയാല്‍ ഇതിലും വലിയ പതനം

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.