Wednesday, June 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

നിര്‍മാണം പൂര്‍ത്തിയാകാതെ കുതിരാന്‍ തുരങ്കം; തുടര്‍ക്കഥയായി ഗതാഗതക്കുരുക്ക്

185 കോടി രൂപ കരാര്‍ ഉറപ്പിച്ച് നിര്‍മാണം തുടങ്ങിയ തുരങ്കപാതക്ക് ഇതിനകം 370 കോടി രൂപ ചെലവഴിച്ചുകഴിഞ്ഞു. എന്നിട്ടും പണി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. തുരങ്കമുഖത്ത് പാറക്കെട്ടുകള്‍ മാറ്റുന്ന പ്രവൃത്തിയും പൂര്‍ത്തിയായിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2021, 03:37 pm IST
in Thrissur

തൃശൂര്‍: കുതിരാനിലെ ഗതാഗത കുരുക്കിന് എന്നു പരിഹാരം ഉണ്ടാകുമെന്ന ചോദ്യമാണ് യാത്രക്കാരും നാട്ടുകാരും ഉയര്‍ത്തുന്നത്. വാഹനങ്ങള്‍ കേടാകുകയോ ഇടിക്കുകയോ ചെയ്യുന്നതോടെ മൂന്ന് കിലോമീറ്ററോളം വരുന്ന കുതിരാന്‍ റോഡില്‍ കുരുക്ക് സാധാരണയാവുകയാണ്. പോലീസ് എത്രശ്രമിച്ചാലും ഇതു നിയന്ത്രിക്കാനുമാവില്ല. 17 മണിക്കൂര്‍ നീണ്ട കുരുക്കുവരെ ഉണ്ടായിട്ടുണ്ട്. ശനിയാഴ്ചയും കുതിരാനില്‍ മണിക്കൂറുകളോളം കുരുക്കായിരുന്നു.

തൃശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന മിനിലോറി കേടായി നിന്നതോടെയാണ് കുരുക്ക് ഉണ്ടായത്. ശനിയാഴ്ച അവധിദിവസം കൂടിയായിരുന്നതിനാല്‍ വാഹനങ്ങളുടെ എണ്ണം ഏറെയായിരുന്നു. ചെറുവാഹനങ്ങള്‍ വഴിയില്‍ കാത്തുനില്‍ക്കാതെ തിരുകിക്കയറ്റുന്നതാണ് കുരുക്കിനുള്ള മറ്റൊരു കാരണം. തുരങ്കപാത എന്ന് തുറക്കുമെന്ന് പറയാന്‍ അധികൃതര്‍ക്കുമാവുന്നില്ല. ഹൈക്കോടതിയില്‍ പലതവണ തീയതി നീട്ടിക്കൊടുത്തു. എന്നിട്ടും ഫലമുണ്ടായില്ല. ഇരുജില്ലകളിലേയും കളക്ടര്‍മാരും ജനപ്രതിനിധികളും മറ്റുദ്യോഗസ്ഥരും കമ്പനി പ്രതിനിധികളും പലവട്ടം ചര്‍ച്ചനടത്തിയിട്ടും. യാതൊരു തീരുമാനവും ആവുന്നില്ല. 10 മീറ്റര്‍ ഉയരവും 945 മീറ്റര്‍ നീളവും തുരങ്കപാതയുടെ വീതി 14 മീറ്ററാണ്. ആകെയുള്ള രണ്ട് തുരങ്കങ്ങളില്‍ ഒന്നെങ്കിലും തുറക്കാന്‍ കഴിഞ്ഞാന്‍ ഗതാഗത കുരുക്കിന് അല്‍പമെങ്കിലും പരിഹാരമാവും. ഇതെന്നു തുറക്കാന്‍ കഴിയുമെന്ന കോടതിയുടെ ചോദ്യത്തിനും ഉത്തരമില്ല. തുരങ്കപാതക്കുള്ളില്‍ പണി പൂര്‍ത്തിയായിട്ടില്ലെന്നാണ് പറയുന്നത്.

 കോടതി ഉത്തരവുണ്ടാകുമ്പോള്‍ അല്‍പദിവസം ധൃതിയോടുകൂടി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കും. അതുകഴിഞ്ഞാല്‍ വീണ്ടും മന്ദഗതിയിലായി. 185 കോടി രൂപ കരാര്‍ ഉറപ്പിച്ച് നിര്‍മാണം തുടങ്ങിയ തുരങ്കപാതക്ക് ഇതിനകം 370 കോടി രൂപ ചെലവഴിച്ചുകഴിഞ്ഞു. എന്നിട്ടും പണി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. തുരങ്കമുഖത്ത് പാറക്കെട്ടുകള്‍ മാറ്റുന്ന പ്രവൃത്തിയും പൂര്‍ത്തിയായിട്ടില്ല. നിശ്ചിത കാലാവധിക്കുള്ളില്‍ പണി പൂര്‍ത്തിയാക്കുമെന്ന് പറയാന്‍ കമ്പനിക്കാവുന്നില്ല. അത് ലക്ഷ്യംവെച്ചുള്ള പ്രവൃത്തിയും നടക്കുന്നില്ലെന്നത് യാഥാര്‍ത്ഥ്യമാണ്. മഴക്കാലമായാല്‍ തുരങ്കമുഖത്ത് മണ്ണിടിച്ചില്‍ പതിവായിരിക്കുകയാണ്. കമ്പനി ഇരുമ്പുവല വിരിച്ചിട്ടും ഇതിനെ തടഞ്ഞുനിര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ മഴക്കാലത്ത് മല ഇടിഞ്ഞുവീണ ആഴ്ചകളോളം എടുത്താണ് അവ മാറ്റിയത്.

രണ്ടുമാസം കഴിഞ്ഞാല്‍ മഴക്കാലമാകുന്നു. അതിനകം പണി പൂര്‍ത്തീകരിക്കുമെന്ന് പറയാന്‍ വയ്യ. തുരങ്കത്തിനകത്ത് വൈദ്യുതി കണക്ഷനും സോളാര്‍ പവറും ഉപയോഗിക്കുന്നുണ്ട്. ഗുഹയുടെ മുന്‍ഭാഗത്തുള്ള മണ്ണ് നീക്കാനുള്ള ശ്രമം നടന്നുകൊണ്ട2ിരിക്കുന്നു. തുരങ്കത്തിന്റെ നിര്‍മ്മാണം എന്ന് പൂര്‍ത്തീകരിക്കുമെന്നും ഇതുവരെ ചെയ്ത പ്രവൃത്തികളും വിശദമാക്കാന്‍ കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്.

Tags: trafficതുരങ്കംKuthiran
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചാലക്കുടി പഴയ പാലത്തിലൂടെയുള്ള ഗതാഗതം 6 ദിവസം നിരോധിക്കും

Kerala

ഗതാഗത നിയമലംഘനത്തിന് പിഴ 50 ശതമാനമായി കുറയ്‌ക്കുന്ന ആംനസ്റ്റി സ്‌കീം 30 വരെ

Kerala

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

Kerala

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: തൃശൂര്‍ നഗരത്തില്‍ കര്‍ശന സുരക്ഷാ ക്രമീകരണം

Kerala

ഐഎസ്എല്‍ മത്സരം ; നാളെ കൊച്ചിയിലെത്തുന്നവർക്ക് ഗതാഗത നിയന്ത്രണങ്ങൾ ബാധകം

പുതിയ വാര്‍ത്തകള്‍

വ്യാജ ആധാറും പാൻ കാർഡുമായി കേരളത്തിലേക്ക് നുഴഞ്ഞുകയറ്റം; ബംഗ്ലാദേശി യുവതി കാസര്‍കോട്‌ പിടിയിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദി എച്ച്. ഡി. ദേവഗൗഡയെ സന്ദര്‍ശിച്ചപ്പോള്‍

മോദിയുടെ സംഭാവന ചരിത്രപരം

നരേന്ദ്ര മോദിയുടെ യുഗം

ദുരിതാശ്വാസ വസ്തുക്കൾ പൂഴ്‌ത്തിവെച്ച മുൻ തൃണമൂൽ കാബിനറ്റ് മന്ത്രി അറസ്റ്റിൽ ; കള്ളനെ പിടിച്ചേയെന്ന് നാട്ടുകരുടെ പരിഹാസം

2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ കയറ്റുമതി റെക്കോർഡ് ഡോളറിലെത്തിയതായി വാണിജ്യ മന്ത്രാലയം

സതീശന്‍ സര്‍ക്കാരിന്റെ വാഗ്ദാന വഞ്ചന

പ്രശസ്ത സംവിധായകന്‍ ഭാരതിരാജ അന്തരിച്ചു

ആലുവ റെയില്‍വേ സ്റ്റേഷനില്‍ ഇന്നലെ ഇതരസംസ്ഥാനത്തൊഴിലാളികള്‍ വന്നിറങ്ങിയപ്പോള്‍ ഉണ്ടായ തിരക്ക്‌

ഭാരതീയരാണോ? ഇതരസംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക്; ബംഗ്ലാദേശികളും രോഹിങ്ക്യകളും എത്തുന്നതായി ആശങ്ക

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ ദല്‍ഹിയില്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍. റെയില്‍വേ പാസഞ്ചര്‍ അമിനിറ്റീസ് കമ്മിറ്റി മുന്‍ ചെയര്‍മാന്‍ പി.കെ. കൃഷ്ണദാസ് സമീപം

റെയില്‍വേ – കൃഷി മന്ത്രിമാരെ കണ്ട് രാജീവ് ചന്ദ്രശേഖര്‍; വികസിത കേരളത്തിനായി കേന്ദ്രതല ചര്‍ച്ചകള്‍ സജീവം

‘ബംഗാളി ഭായി’ ബംഗ്ലാദേശ് ഭീകരന്‍; ഭീകരവിരുദ്ധ സേന അന്വേഷണം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.