Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിശ്വാസി സമൂഹത്തിന്റെ പ്രതികരണം ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടാകും; അന്നും ഇന്നും നിലപാട് മാറ്റാതെ എന്‍എസ്എസ്

2018 സെപ്തംബര്‍ 28ലെ സുപ്രീംകോടതി വിധിക്ക് എതിരായി എന്‍എസ്എസിനു വേണ്ടി മുന്‍ അറ്റോര്‍ണിജനറലും സീനിയര്‍ അഭിഭാഷകനുമായ കെ. പരാശരന്‍ മുഖേന റിവ്യൂഹര്‍ജി ഫയല്‍ ചെയ്തു.

ഹരികുമാര്‍ കെ.ഡിbyഹരികുമാര്‍ കെ.ഡി
Apr 5, 2021, 01:53 pm IST
inKerala

കോട്ടയം : ശബരിമല വിശ്വാസസംരക്ഷണ വിഷയത്തിലെ നിയമ പോരാട്ടത്തിലും നാമജപ യാത്രകളിലും മുന്‍നിരയില്‍ നിലകൊണ്ട എന്‍എസ്എസ്സിന് ഒരു കാര്യത്തില്‍ ഉറപ്പുണ്ട്, വിശ്വാസി സമൂഹത്തിന്റെ പ്രതികരണം  ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടാകും. കാരണം അവരില്‍ ആഴമുള്ള  മുറിവാണ് ഉണ്ടായിരിക്കുന്നത്. അത് അത്രവേഗം കരിയില്ല.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ പോളിങ്ങിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ശബരിമലയുമായി ബന്ധപ്പെട്ട സ്ത്രീ പ്രവേശന വിഷയം രാഷ്‌ട്രീയ നേതൃത്വങ്ങള്‍ക്കിടയിലും പൊതു സമൂഹത്തിലും സജീവ ചര്‍ച്ചയാക്കാന്‍ കഴിഞ്ഞതിലുള്ള സംപ്തൃപ്തിയിലാണ് എന്‍എസ്എസ് നേതൃത്വം.എങ്കിലും, ശബരിമല വിഷയത്തിലെ രാഷ്‌ട്രീയ നേതൃത്വങ്ങളുടെ അവസരവാദ നിലപാടുകളിലും,  ആത്മാര്‍ത്ഥതയില്ലായ്‌മയിലുംഎന്‍എസ്എസിന് കടുത്ത വിയോജിപ്പും, അതൃപ്തിയുമുണ്ട്. അതുകൊണ്ടുതന്നെ രാഷ്‌ട്രീയ കക്ഷികളുടെ പിന്‍ബലമില്ലാതെ നിയമപോരാട്ടങ്ങളിലൂടെ ശബരിമല ക്ഷേത്രത്തില്‍ നിലനിന്നുവരുന്ന ആചാരങ്ങളെ സംരക്ഷിക്കുവാന്‍ കഴിയുമെന്ന ദൃഢവിശ്വാസമാണ് എന്‍എസ്എസ് നേതൃത്വം പ്രകടിപ്പിക്കുന്നത്.

വിശ്വാസ സംരക്ഷണത്തിനുവേണ്ടി ഇറങ്ങിപ്പുറപ്പെട്ടതു മുതല്‍ അണുവിട മാറാതെയുള്ള നിലപാട് കൈക്കൊണ്ടത് എന്‍എസ്എസ് മാത്രമാണെന്ന് സമീപ കാലങ്ങളില്‍ എന്‍എസ്എസിന്റെ  പ്രസ്താവനകളില്‍ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ ആവര്‍ത്തിക്കുന്നുണ്ട്. എന്‍എസ്എസ് കൈക്കൊണ്ട നിയമ പോരാട്ടങ്ങള്‍ അതിന് തെളിവായും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

പ്രചാരണത്തിന്റെ അവസാനഘട്ടമെത്തിയപ്പോള്‍ മുന്നണികള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന വിഷയങ്ങളും വാഗ്ദാനങ്ങളും അപ്രസക്തമാക്കി ശബരിമല ഒരു വൈകാരിക വിഷയമായി നാടൊട്ടുക്കും ഉയര്‍ന്നുവന്നു കഴിഞ്ഞു. ഭരണ കക്ഷികളില്‍ നിന്ന് ഭിന്നാഭിപ്രായങ്ങളും പുറത്തുവന്നു. വിശ്വാസ സംരക്ഷണത്തെ അടക്കിവെക്കാന്‍ കഴിയില്ലെന്ന് വന്നതോടെയാണ് മുന്നണി നേതൃത്വങ്ങള്‍ പ്രതികരിക്കാന്‍ നിര്‍ബന്ധിതരായെന്ന നിലപാടാണ് എന്‍എസ്എസ്സിനുള്ളത്.

2018 സെപ്തംബര്‍ 28ലെ സുപ്രീംകോടതി വിധിക്ക് എതിരായി എന്‍എസ്എസിനു വേണ്ടി മുന്‍ അറ്റോര്‍ണിജനറലും സീനിയര്‍ അഭിഭാഷകനുമായ കെ. പരാശരന്‍ മുഖേന റിവ്യൂഹര്‍ജി ഫയല്‍ ചെയ്തു.  

നൂറ്റാണ്ടുകളായി ശബരിമല ക്ഷേത്രത്തില്‍ നിലനിന്നുവരുന്ന ആചാരങ്ങളില്‍ മാറ്റം വരുത്തു ന്നതിനു വേണ്ടി ഇന്ത്യന്‍ യെങ് ലോയേഴ്സ് അസോസിയേഷന്‍ കേസ് ഫയല്‍ ചെയ്തപ്പോള്‍ ശബരിമല ക്ഷേത്രത്തില്‍ നിലനിന്നു പോരുന്ന കീഴ്വഴക്കങ്ങള്‍ കോടതിയെ ബോധിപ്പിക്കുന്നതിന് വേണ്ടി നായര്‍ സര്‍വീസ് സൊസൈറ്റി അതില്‍ കക്ഷിചേര്‍ന്നു. അന്നു മുതല്‍ നിലവില്‍ റിവ്യൂ ഹര്‍ജി നല്‍കിയതുവരെയുള്ള നിയമ പോരാട്ടങ്ങളുടെ എല്ലാ രംഗത്തും എന്‍എസ്എസിന്റെ സജീവ പങ്കാളിത്തമുണ്ടായിരുന്നു. വിശ്വാസസം രക്ഷണം ഉറപ്പാകുന്നതുവരെ ഏതറ്റം വരെയും പോകുമെന്നും എന്‍എസ്എസ് അര്‍ഥശങ്കക്കിടയില്ലാതെ വ്യക്തമാക്കിയിട്ടുണ്ട്.

പ്രതിപക്ഷത്തിരിക്കുമ്പോള്‍ വിശ്വാസ സംരക്ഷണത്തിനു വേണ്ടി യുഡിഎഫ് നിയമസഭയില്‍ ഒരു ബില്‍ അവതരിപ്പിച്ചില്ല. അതിന് പകരം തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ വിശ്വാസികള്‍ക്ക് അനുകൂലമായ നിയമ നിര്‍മാണം നടത്തുമെന്നാണ് പറയുന്നത്. ഈ പ്രഖ്യാപനത്തിന് ആത്മാര്‍തഥയില്ല. വിശ്വാസികള്‍ക്കൊപ്പമാണെന്ന് പറയുന്ന ഇടതുപക്ഷത്തിന് സുപ്രീംകോടതിയില്‍ അവര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം തിരുത്തി കൊടുക്കാനോ ഒരു നിയമ നിര്‍മാണ ത്തിലൂടെ ഈ വിഷയം പരിഹരിക്കാനോ കഴിഞ്ഞില്ല.

Tags: കലാപംശബരിമല
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

Kerala

ശബരിമലയുടെ സുരക്ഷ ആശങ്കയില്‍; സാംസ്‌കാരിക മാനബിന്ദുക്കളെ അപമാനിക്കാനുള്ള ശ്രമം ചെറുക്കും: ഹിന്ദു ഐക്യവേദി

Kerala

മീനമാസ പൂജക്കായി നാളെ ശബരിമല നട തുറക്കും

Kerala

എസ്‌ഐടി ഇടക്കാല റിപ്പോര്‍ട്ട്: ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ലക്ഷ്യങ്ങളെക്കുറിച്ച് ഉന്നതര്‍ക്ക് അറിയാമായിരുന്നു

കര്‍ക്കടക മാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി.എന്‍. മഹേഷ് നമ്പൂതിരി തുറക്കുന്നു
Kerala

ദ്വാരപാലക ശില്‍പ്പത്തിന്റെ സ്വര്‍ണപ്പാളികള്‍ സന്നിധാനത്ത് തിരിച്ചെത്തിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.