Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബന്ധങ്ങളെ ശക്തമാക്കുന്ന വാക്കുകള്‍

കാലനേമി എന്ന മടിയെ (മടിയെന്നാല്‍ ഒരു കാര്യം മാറ്റിവയ്‌ക്കുന്നത്) വധിച്ച് സഞ്ജീവനി നല്‍കുന്ന ഗുരുവാണ് ഹനുമാന്‍. മൃതസഞ്ജീവനിയാല്‍ ലക്ഷ്മണനെ സുഖപ്പെടുത്തുന്നതു പോലെ വൈരാഗ്യം ഭക്തിയില്‍ മാത്രമേ ശക്തിപ്പെടുകയുള്ളൂ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2021, 05:00 am IST
inSamskriti

ബ്രഹ്മചാരി സുധീര്‍ ചൈതന്യ

കാലനേമി എന്ന മടിയെ (മടിയെന്നാല്‍ ഒരു കാര്യം മാറ്റിവയ്‌ക്കുന്നത്) വധിച്ച് സഞ്ജീവനി നല്‍കുന്ന ഗുരുവാണ് ഹനുമാന്‍. മൃതസഞ്ജീവനിയാല്‍ ലക്ഷ്മണനെ സുഖപ്പെടുത്തുന്നതു പോലെ വൈരാഗ്യം ഭക്തിയില്‍ മാത്രമേ ശക്തിപ്പെടുകയുള്ളൂ.

ശ്രീ രഘു ബീര ഹരഷി ഉരലായേ

(അര്‍ഥം: ശ്രീരാമന്റെ ജീവന്‍ തന്നെയാണ് ലക്ഷ്മണന്‍. ആ ജീവനാണ് ഹനുമാന്‍ തിരിച്ചു നല്‍കുന്നത്. അതിന് എന്തു പകരം നല്‍കി കടം വീട്ടും എന്ന ഒരു ചോദ്യം വരും. എന്തു തന്നെ പകരം നല്‍കിയാലും ആ കടം വീട്ടാന്‍ പറ്റില്ല. അങ്ങനെ തിരിച്ചെന്തു നല്‍കും എന്നറിയാതെ, സന്തോഷാധിക്യത്താല്‍ ഭഗവാന്‍ ശ്രീരാമന്‍ ഹനുമാനെ ആലിംഗനം ചെയ്തു.

ഭഗവാനെ നമ്മളും ബുദ്ധിമുട്ടിക്കുന്നത് അങ്ങനെയാവണം. നമ്മുടെ സേവയില്‍ മനം നിറഞ്ഞ് നമുക്ക് എന്തു തരും എന്നറിയാത്ത അവസ്ഥ സമ്മാനിച്ചാവണം. ഹനുമാന്‍ ഇത്തരത്തില്‍ ചെയ്യുന്നതെല്ലാം നമുക്കൊരു മാതൃകയാണ്.

രഘുപതി കീന്‍ഹി ബഹുത് ബഡായി

തുമ് മമ പ്രിയ ഭരതഹി സമഭായീ

(അര്‍ഥം: ശ്രീരാമന്‍ അങ്ങയെ മുക്തകണ്ഠം പ്രശംസിച്ചു. ‘ഭവാന്‍ എനിക്ക് ഭരതനെപ്പോലെ പ്രിയനല്ലോ.’ എന്ന് ശ്രീരാമന്‍ അരുളിച്ചെയ്തു). ലക്ഷ്മണനെ രക്ഷിച്ച ഹനുമാനെ ആലിംഗനം ചെയ്താണ് ഭഗവാന്‍ ഇങ്ങനെ പറഞ്ഞത്.

പലപ്പോഴും ആളുകള്‍ ചോദിക്കാറുണ്ട് ‘എന്തേ ഹനുമാനെ ലക്ഷ്മണനുമായി ഭഗവാന്‍ താരതമ്യം ചെയ്തില്ല?’

നമുക്ക് ഭരതന്റെയും ലക്ഷ്മണന്റെയും പ്രത്യേകതകള്‍ നോക്കാം:

ലക്ഷ്മണന് ഭഗവാനോടൊപ്പം സഹവസിക്കാനുള്ള മഹാഭാഗ്യം ലഭിച്ചു. എന്നാല്‍ ഭഗവാനൊപ്പം പോകാതെ അയോധ്യാ രാജ്യം ‘ഭഗവാന്റെ ഉപകരണമായി’ ഭരിച്ച ഭരതന്റെ കര്‍മം എപ്പോഴും ഒരു പടി മുകളിലാണ്. ഇനി മറ്റൊരു രീതിയിലും ഈ വരികളെ വ്യാഖ്യാനിക്കാം.

അഭിനന്ദനം അല്ലെങ്കില്‍ അംഗീകാരം എന്നത് ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ അനിവാര്യമാണ്. അത് കൊടുക്കേണ്ട സമയത്ത് നമ്മള്‍ കൃത്യമായി കൊടുക്കണം.

നമ്മള്‍ നല്‍കുന്ന നല്ല രണ്ട് വാക്കുകള്‍ക്ക് ബന്ധങ്ങളെ കൂടുതല്‍ ദൃഢമാക്കാനാവും. പ്രകടിപ്പിക്കാത്ത സ്‌നേഹമെന്നത് സ്‌നേഹമല്ല. നമ്മളില്‍ പലര്‍ക്കും അറിയാത്തൊരു സത്യമാണത്.

നാം വാക്കുകള്‍ക്ക് പിശുക്കു കാട്ടാതെ ആവശ്യമായ നേരത്ത് അത് നല്‍കണം. ഇവിടെ ഏറ്റവും മികച്ച രീതിയിലാണ് ഭഗവാന്‍, ഹനുമാനെ അംഗീകരിക്കുന്നത്. ഭരതനോട്, തനിക്കേറ്റവും പ്രിയപ്പെട്ടവനോടാണ് ഹനുമാനെ താരതമ്യം ചെയ്യുന്നത്. ഇക്കാര്യങ്ങള്‍ നമ്മളും ശ്രദ്ധിക്കേണ്ടതുണ്ട്. സ്‌നേഹം ഒതുക്കി നിര്‍ത്തിയില്ലെങ്കില്‍ ആര്‍ക്കാണോ അത് നല്‍കുന്നത് അയാള്‍ വഷളാവും എന്നത് നമ്മില്‍ പലര്‍ക്കുമുള്ള തെറ്റായ ചിന്താഗതിയാണ്. എന്നാല്‍ നമ്മള്‍ നിസ്വാര്‍ഥ സ്‌നേഹമാണ് നല്‍കുന്നതെങ്കില്‍ അത് ആരെയും വഷളാക്കില്ല. അതേസമയം നമ്മുടെ സ്‌നേഹം ആളുകള്‍ ചൂഷണം ചെയ്യുന്നുണ്ടോ എന്ന കാര്യത്തില്‍ നമ്മള്‍ ജാഗരൂകരാകുകയും വേണം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

India

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

India

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

India

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

India

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

പുതിയ വാര്‍ത്തകള്‍

കാലടി സര്‍വകലാശാലയില്‍ വി സിയെ കയ്യേറ്റം ചെയ്ത കേസില്‍ റിമാന്‍ഡിലായിരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

അടുത്തടുത്ത് വരുന്നുണ്ട്….ദിലീപും മഞ്ജുവാര്യരും ഒരേ ചടങ്ങില്‍…കണ്ടു മുട്ടുന്നത് പത്ത് വര്‍ഷത്തിന് ശേഷം; നേരിട്ടുള്ള കണ്ടുമുട്ടലിന് മുന്നോടിയോ?

കൗമാരക്കാരുടെ ശാരീരിക ബന്ധങ്ങള്‍: പെണ്‍കുട്ടികള്‍ക്കെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ല?

എംവിഡി ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ : സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

ജയ ബച്ചന്‌റെ അശ്ലീല ഉള്ളടക്കങ്ങള്‍: ഐഎസ്പികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതു പരിഗണിക്കണമെന്ന് കോടതി

ടിനി ടോമിനെതിരായ കേസില്‍ അന്‍സിബ ഹസ്സന്‍ കോടതിയില്‍ രഹസ്യ മൊഴി നല്‍കി, പിന്‍മാറില്ലെന്ന് പ്രഖ്യാപനം

ബാര്‍ പരീക്ഷ പാസാകാതെ 1,157 അഭിഭാഷകര്‍ പ്രാക്ടീസ് ചെയ്യുന്നു, തുടര്‍നടപടിക്കു നിര്‍ദേശിച്ച് ഹൈക്കോടതി

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം: പ്രതി പിടിയില്‍

തെലുങ്കാന കോണ്‍ഗ്രസ് പാര്‍ട്ടി നേതാവും കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേരയുടെ ഭാര്യയുമായ കോട്ട നീലിമ രാഹുല്‍ ഗാന്ധിയ്ക്കൊപ്പം (ഇടത്ത്) കോട്ട നീലിമ (വലത്ത്)

പവന്‍ ഖേരയുടെ ഭാര്യ നീലിമ കോട്ട മോദി സര്‍ക്കാരിനെ വീഴ്‌ത്താന്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് യുഎസ് സഹായം ഒപ്പിച്ചുകൊടുക്കുന്നതായി വിമര്‍ശനം

തിരുവോണത്തോണി മുങ്ങിയ സംഭവം ഗുരുതരമായ അനാസ്ഥ: ഉന്നതര്‍ മറുപടി പറയണമെന്ന് ശശികല ടീച്ചര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.