Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാര്‍ട്ടി കോട്ടകളില്‍പോലും കാലിടറും; അട്ടിമറി ഭയം; ആലപ്പുഴയുടെ തെരഞ്ഞെടുപ്പ് ചുമതല പിണറായി നേരിട്ട്

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആകെയുള്ള ഒന്‍പത് മണ്ഡലങ്ങളില്‍ എട്ടും ഇടതുപക്ഷം വലിയ ഭൂരിപക്ഷത്തിനാണ് കരസ്ഥമാക്കിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അരൂര്‍ എംഎല്‍എ എ.എം. ആരീഫിനെ രാജിവെപ്പിച്ച് ആലപ്പുഴയില്‍ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു. കഷ്ടിച്ച് പതിനായിരത്തിലേറെ വോട്ടുകള്‍ക്കാണ് ആരീഫ് കടന്നുകൂടിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2021, 10:14 am IST
in Kerala

ആലപ്പുഴ: സംസ്ഥാനത്തെ സിപിഎം വിഭാഗീയതില്‍ എന്നും കേന്ദ്രബിന്ദു ആയിരുന്ന ആലപ്പുഴയില്‍ ഇത്തവണ തെരഞ്ഞെടുപ്പ് ചുമതല പാര്‍ട്ടി പോളിറ്റ്ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് കൈകാര്യം ചെയ്യും. പിണറായി പക്ഷം ആസൂത്രിതമായി നടത്തിയ വെട്ടി നിരത്തല്‍ സമ്പൂര്‍ണമായെങ്കിലും കനല്‍ ആളിക്കത്താന്‍ അധിക സമയം വേണ്ടെന്ന് മറ്റാരേക്കാളും അറിയുന്നത് പിണറായിക്ക് തന്നെയാണ്. തെരഞ്ഞെടുപ്പില്‍ ഉറച്ച മണ്ഡലങ്ങള്‍ പോലും കൈവിട്ടു പോകുമെന്ന സ്ഥിതിവിശേഷമാണുള്ളത്. ഈ സാഹചര്യത്തിലാണ് അട്ടിമറി ആശങ്കയില്‍ പിണറായി വിജയന്‍ തന്നെ ജില്ലയുടെ തെരഞ്ഞെടുപ്പ് ചുമതല നേരിട്ട് നോക്കുന്നത്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആകെയുള്ള ഒന്‍പത് മണ്ഡലങ്ങളില്‍ എട്ടും ഇടതുപക്ഷം വലിയ ഭൂരിപക്ഷത്തിനാണ് കരസ്ഥമാക്കിയത്.  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അരൂര്‍ എംഎല്‍എ എ.എം. ആരീഫിനെ രാജിവെപ്പിച്ച് ആലപ്പുഴയില്‍ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു. കഷ്ടിച്ച് പതിനായിരത്തിലേറെ വോട്ടുകള്‍ക്കാണ് ആരീഫ് കടന്നുകൂടിയത്. തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ അരൂര്‍ മണ്ഡലം സിപിഎമ്മിന് നഷ്ടമായി. സിപിഎം ഔദ്യോഗിക പക്ഷത്തു നിന്നുണ്ടായ കാലുവാരലാണ് പാര്‍ട്ടി പരാജയപ്പെടാനിടയാക്കിയത്.  

ഇതിനെ തുടര്‍ന്നാണ് ജില്ലയിലെ പാര്‍ട്ടിയില്‍ സമവാക്യങ്ങള്‍ മാറിയത്. ഒടുവില്‍ അത് വളര്‍ന്ന് മുതിര്‍ന്ന നേതാക്കളായ ജി. സുധാകരനും, തോമസ് ഐസക്കിനും നിയമസഭാ സീറ്റ് നിഷേധിക്കുന്നതില്‍ വരെ കാര്യങ്ങളെത്തിച്ചു. നേരത്തെ സുധാകരന്റെ മനസാക്ഷി സൂക്ഷിപ്പുകാരനെന്ന് അറിയപ്പെട്ടിരുന്ന സംസ്ഥാന കമ്മറ്റിയംഗമാണ് ഇന്ന് ജില്ലയില്‍ പാര്‍ട്ടിയുടെ ആധിപത്യം. ഐസക്കും, സുധാകരനും കാഴ്ചക്കാരാകുകയും, രണ്ടാം നിര നേതാക്കള്‍ കാര്യക്കാരാകുകയും ചെയ്തു.

ഇതിന്റെ പ്രതിഫലനമാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനെതിരെ ആലപ്പുഴയിലും അമ്പലപ്പുഴയിലും പാര്‍ട്ടി അണികളില്‍ നിന്ന്  ഉയര്‍ന്ന പ്രതിഷേധങ്ങള്‍. ജില്ലയില്‍ ആകെ ഇടതുപക്ഷത്തിനുണ്ടായിരുന്ന അനുകൂലമായ അന്തരീക്ഷം സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലൂടെ നഷ്ടപ്പെടുത്തിയെന്നാണ് വിമര്‍ശനം.  

ഉറപ്പുള്ള സീറ്റുകള്‍ ഒന്നു പോലും ഇല്ലാത്ത അവസ്ഥയാണിപ്പോള്‍. സുധാകരനെയും ഐസക്കിനെയും ഒതുക്കിയതിന്റെ അനുരണനങ്ങള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. അത് ആളിക്കത്താനും തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കാനും സാദ്ധ്യതയേറെയാണ്. പതിറ്റാണ്ടുകളായി ജി. സുധാകരന്‍ ഏതു പക്ഷത്താണോ, ആ വിഭാഗമായിരിക്കും ജില്ലയില്‍ പാര്‍ട്ടിയില്‍ ആധിപത്യം നിലനിര്‍ത്തുക എന്നതാണ് ചരിത്രം.  വിഭാഗീയത  ആളിക്കത്തുമോ, അതോ വീണ്ടുമൊരു വെട്ടിനിരത്തലിന് ജില്ല സാക്ഷ്യം വഹിക്കുമോയെന്ന് വരും ദിവസങ്ങളില്‍ വ്യക്തമാകും.

Tags: electionsalappuzhapinarayiകേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയിലെ ‘രക്ഷാപ്രവ‌ർത്തനം’; എസ് ഐ ടി റിപ്പോർട്ട് മടക്കി ഡിജിപി, ചില ഭാഗങ്ങളിൽ വ്യക്തത വരുത്തണം

Kerala

വിഴിഞ്ഞം കരാര്‍: നേതൃത്വത്തിനെതിരെ ഒരുവിഭാഗം, ഭിന്നതയില്‍ വലഞ്ഞ് സിപിഎം

Kerala

നുഴഞ്ഞുകയറ്റമെന്നത് വ്യാജഭീതി ; പിന്നിൽ സംഘപരിവാറാണെന്ന് പിണറായി

News

വീണാ വിജയന്റെ പിണറായിയിലെ വസ്തുക്കളുടെ രേഖ പരിശോധിച്ച് ഇഡി; വിദേശത്തും ബെംഗളൂരുവിലുമുൾപ്പെടെ സ്വത്തിടപാടുകൾ എന്ന് സൂചന

Kerala

പിണറായിയുടെ അഴിമതി ആരോപണം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ഭരണപക്ഷം: പരിഗണിക്കാമെന്ന് സ്പീക്കര്‍

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വ്യാഴാഴ്ചയും ഭാഗിക വൈദ്യുതി നിയന്ത്രണം ഉണ്ടാകാന്‍ സാധ്യത

സിജെപി സമരം തുടങ്ങുമ്പോള്‍ രാഹുല്‍ ഗാന്ധി വിദേശത്തായിരുന്നു; പ്രിയങ്ക ഗാന്ധി തിരിഞ്ഞുനോക്കിയിട്ടുപോലുമില്ല

എ ഡി ജി പി അജിത്കുമാറിന് സസ്പന്‍ഷന്‍, പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരായ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച കേസില്‍ നടപടി

കേന്ദ്രം നീറ്റ് പേപ്പര്‍ചോര്‍ച്ചയുടെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു, ചോദ്യപേപ്പര്‍ ചോര്‍ച്ച പുതിയ കാര്യമല്ല: ജേണലിസ്റ്റ് വിജയകുമാര്‍

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസിലെ വെഡ്ഡിംഗ് സോംഗ് പ്രമോ വീഡിയോ പുറത്ത്

വമ്പൻ “പരിപാടി”യുമായി കാവ്യ ഫിലിം കമ്പനി; ജോജു ജോർജ് ചിത്രം അവസാന ഘട്ടത്തിലേക്ക്!

“പിവിടി- പ്രൈവറ്റ് ടീം” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ കെ ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

വാക്ക് പറഞ്ഞാൽ പാലിക്കുന്ന സർക്കാർ ആണ്; ഉറപ്പായും ഈ രാജ്യത്തിന്റെ ഭാവിയെ ബിജെപി സർക്കാർ സുരക്ഷിതമാക്കും: ജേക്കബ് തോമസ്

കൊടുമ്പിരി കൊണ്ട വിഘടനവാദികളുടെ നാട് : കശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ പിന്നെയാ ഡൽഹി ; പോസ്റ്റുമായി കെ കൃഷ്ണകുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.