Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BMS

കേരളത്തിലെ കായല്‍ നിലങ്ങളില്‍ കാവിക്കൊടിയുടെ തേരോട്ടം; കാര്‍ഷിക മേഖലകളിലെ ചുവപ്പ് കോട്ടകള്‍ തകര്‍ത്ത് ബിഎംഎസിന് പ്രാതിനിധ്യം; ചരിത്രത്തില്‍ ആദ്യം

ആദ്യമായാണ് ബിഎംഎസിന് കായല്‍നിലങ്ങളിലെ കാര്‍ഷിക മേഖലയില്‍ പ്രാതിനിധ്യം ലഭിക്കുന്നത്. ബിഎംഎസ് തൊഴിലാളികള്‍ക്ക് തൊഴില്‍ നിഷേധിക്കാന്‍ എല്ലാ അടവുകളും കെഎസ്‌കെടിയു പ്രയോഗിച്ചു. എന്നാല്‍, ധാര്‍ഷ്ട്യത്തിന് മുന്നില്‍ മുട്ടുമടക്കാന്‍ ബിഎംഎസ് നേതൃത്വത്തിലുള്ള ജില്ലാ കര്‍ഷക തൊഴിലാളി സംഘത്തില്‍ അംഗങ്ങളായ തൊഴിലാളികള്‍ തയാറായില്ല. മാര്‍ത്താണ്ഡം കായല്‍ നിലങ്ങളില്‍ നെല്ല് ചുമടെടുപ്പ് കെഎസ്‌കെടിയുവിന്റെ ധാര്‍ഷ്ട്യം കാരണം മുടങ്ങി. ഒടുവില്‍ തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ ജില്ലാ കളക്ടര്‍ വിഷയത്തില്‍ ഇടപെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2021, 09:31 am IST
in BMS

ആലപ്പുഴ: കാര്‍ഷിക മേഖലകളിലെ ചുവപ്പ് കോട്ടകള്‍ തകര്‍ത്ത് ദേശീയ തൊഴിലാളി പ്രസ്ഥാനമായ ബിഎംഎസിന് മുന്നേറ്റം. കുട്ടനാട്ടിലെ കാര്‍ഷിക മേഖലയില്‍ സിപിഎം പോഷക സംഘടനയായ കെഎസ്‌കെടിയുവിന്റെ സമ്പൂര്‍ണാധിപത്യമായിരുന്നു നിലനിന്നിരുന്നത്. നിരന്തരമായുള്ള പോരാട്ടത്തിന്റെ ഫലമായി  പതിറ്റാണ്ടുകളായി സിപിഎം സംഘടന കര്‍ശന വിലക്കേര്‍പ്പെടുത്തിയിരുന്ന  കായല്‍ നിലങ്ങളില്‍ തൊഴിലെടുക്കുന്നതില്‍ ബിഎംഎസ് തൊഴിലാളികള്‍ക്കും പ്രാതിനിധ്യം ലഭിച്ചു.  

ആദ്യമായാണ് ബിഎംഎസിന് കായല്‍നിലങ്ങളിലെ കാര്‍ഷിക മേഖലയില്‍ പ്രാതിനിധ്യം ലഭിക്കുന്നത്. ബിഎംഎസ് തൊഴിലാളികള്‍ക്ക് തൊഴില്‍ നിഷേധിക്കാന്‍ എല്ലാ അടവുകളും കെഎസ്‌കെടിയു പ്രയോഗിച്ചു. എന്നാല്‍, ധാര്‍ഷ്ട്യത്തിന് മുന്നില്‍ മുട്ടുമടക്കാന്‍ ബിഎംഎസ് നേതൃത്വത്തിലുള്ള ജില്ലാ കര്‍ഷക തൊഴിലാളി സംഘത്തില്‍ അംഗങ്ങളായ തൊഴിലാളികള്‍ തയാറായില്ല.  മാര്‍ത്താണ്ഡം കായല്‍ നിലങ്ങളില്‍ നെല്ല് ചുമടെടുപ്പ് കെഎസ്‌കെടിയുവിന്റെ ധാര്‍ഷ്ട്യം കാരണം മുടങ്ങി. ഒടുവില്‍ തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ ജില്ലാ കളക്ടര്‍ വിഷയത്തില്‍ ഇടപെട്ടു.  

ബിഎംഎസുകാരായ കൈനകരി പഞ്ചായത്ത് ഒന്നാം വാര്‍ഡ് സ്വദേശികളായ എട്ടു തൊഴിലാളികള്‍ക്ക് പ്രാഥമികമായി തൊഴിലെടുക്കാന്‍ അനുമതി നല്‍കി. ഇനിയുള്ള കൃഷിപ്പണികളില്‍ ബിഎംഎസിന് കൂടുതല്‍ പ്രാതിനിധ്യം നല്‍കുന്നതിന് തുടര്‍ യോഗം ചേരാനും  തീരുമാനിച്ചു. യോഗത്തില്‍ ബിഎംഎസ് ജില്ലാ സെക്രട്ടറി ബിനീഷ് ബോയി, ജില്ലാ വൈസ് പ്രസിഡന്റ് ബി. രാജശേഖരന്‍, ജില്ലാ ജോ. സെക്രട്ടറി മനോജ്, കെഎസ്‌കെടിയു നേതാക്കളായ എ.ഡി. കുഞ്ഞച്ചന്‍, ആന്റണി തുടങ്ങിയവര്‍ പങ്കെടുത്തു.

ഇന്നലെ വീണ്ടും സംഘര്‍ഷത്തിന് സിപിഎം ശ്രമമുണ്ടായി. ബിഎംഎസ് തൊഴിലാളികള്‍ അവരുടെ യൂണിഫോം ധരിച്ച് പണിയെടുക്കരുതെന്നും, കെഎസ്‌കെടിയുവിന്റെ ബുക്കില്‍ ഒപ്പിടണമെന്നും ആവശ്യപ്പെട്ടായിരുന്നു ഭീഷണി. ഒടുവില്‍ ജില്ലാ ഭരണകൂടം ഇടപെട്ട് പ്രശ്‌നം അവസാനിപ്പിച്ചു. കാലങ്ങളായി നെല്ല് ചുമട് അടക്കമുള്ള മേഖലകളിലെ തൊഴിലാളി ചൂഷണത്തിന് അറുതി വരുത്താന്‍ ബിഎംഎസിന്റെ കടന്നു വരവ് സഹായിക്കുമെന്ന പ്രതീക്ഷയാണ് തൊഴിലാളികള്‍ക്കുള്ളത്.

Tags: keralaബിഎംഎസ്‌alappuzha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമ്പലത്തറയില്‍ അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു: 18കാരന്‍ ഗുരുതരാവസ്ഥയില്‍

Kerala

പാസ്പോർട്ടിൽ പുരുഷൻ ; മേയ്‌ക്കപ്പിട്ട് പുറത്തിറങ്ങിയ ജാന്മണി ദാസിനെ പിടിച്ചു കൊണ്ടുപോയി അറബി പോലീസുകാർ

Kerala

‘ പുറത്തിറങ്ങാൻ പറ്റുന്നില്ല , രണ്ട് ദിവസമായി ആഹാരം കഴിച്ചിട്ട് ‘ ; മോദിയെ വെടിവച്ച് കൊല്ലുമെന്ന് പറഞ്ഞ യുവതി മാപ്പ് അപേക്ഷയുമായി രംഗത്ത്

Kerala

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

Kerala

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

പുതിയ വാര്‍ത്തകള്‍

നേമം ജനവിധി പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ അംഗീകാരം. വികസിത നേമം യാഥാർത്ഥ്യമാക്കും: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

റബർ തോട്ടങ്ങളിൽ അമിത മരുന്ന് പ്രയോഗം; ജാഗ്രതാ നിർദേശവുമായി റബർ ബോർഡ് :

ഇന്ത്യ അമേരിക്കന്‍ ട്രഷറിയില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നു, നാല് വര്‍ഷത്തെ കണക്കെടുത്താല്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ നിക്ഷേപം

നേമത്തിന് 5.19 കോടി ചെലവില്‍ 11 വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖര്‍

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി

മോദിയുടെ റീലിന് 30.3 ലക്ഷം വ്യൂസ് കിട്ടി എന്ന് പറ‍ഞ്ഞതിന് എന്‍ഡിടിവിയെ അധിക്ഷേപിച്ച് റിപ്പോര്‍ട്ടര്‍ ടിവി ജേണലിസ്റ്റുകള്‍

ഇൻസ്റ്റഗ്രാമില്‍ മോദിയെ പിന്തുടരുന്നത് 10.5 കോടി പേര്‍; ഇത്രയും ഫോളോവേഴ്സ് തികയ്‌ക്കുന്ന ലോകത്തിലെ ആദ്യത്തെ നേതാവായി മാറി പ്രധാനമന്ത്രി മോദി

ശ്വേത മേനോനെതിരെ രമേഷ് പിഷാരടി; കേസില്‍ തന്നെ പ്രതിയാക്കിയത് രാഷ്‌ട്രീയ ലക്ഷ്യത്തോടെയെന്ന് പിഷാരടി

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

സിജെപി സമരത്തിലെ ക്രിമിനലുകളെ ശിക്ഷിക്കാന്‍ പാടില്ലെന്ന് സൗരവ് ദാസ്, ഇവരെ ശിക്ഷിക്കാമെന്ന സുപ്രീംകോടതി വിധി അംഗീകരിക്കില്ലെന്നും സിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.