Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്വരാജ്യ സ്ഥാപനത്തിന്റെ പ്രഥമഘട്ടം

ശിവാജിയുടെ സങ്കല്‍പ്പം രാജ്യം നിര്‍മിച്ച് അതിന്റെ രാജാവാകുക എന്നതല്ലായിരുന്നു. ആസേതു ഹിമാചലം പരന്നുകിടക്കുന്നതും ആത്മവിസ്മൃതിയിലാണ്ടതുമായ ഹിന്ദുസമാജത്തില്‍ ചൈതന്യമുണര്‍ത്തി ജാ്രഗത്തായ ഒരു ഹിന്ദു സിംഹാസനം നിര്‍മ്മിക്കുക എന്നതായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2021, 05:00 am IST
inSamskriti

ഹജ്ജിന് വേണ്ടി അറബിസ്ഥാനില്‍ പോയിരുന്ന ഹിന്ദുസ്ഥാനിലെ മുസല്‍മാന്മാരെയും ഈ പേരില്‍ തന്നെയാണ് വിളിച്ചിരുന്നത്. എന്നാല്‍ ഹിന്ദുസ്ഥാനിലെ ഇസ്ലാം മതവിശ്വാസികളല്ലാത്തവരെ ഹിന്ദവീ എന്നാണ് വിളിച്ചിരുന്നത്. അതുകൊണ്ടാണ് ശിവാജിയുടെ രാജ്യത്തിന് ഹിന്ദവീരാജ്യം എന്ന് വിളിച്ചത്. രാജ്യങ്ങള്‍ അനേകം ഉണ്ടായിരുന്നു. അതില്‍ ഹിന്ദുരാജാക്കന്മാരും ഉണ്ടായിരുന്നു. എന്നാലും ‘ദില്ലീശ്വരോ വാ ജഗദീശ്വരോ വാ’ ഇതായിരുന്നു ജനങ്ങളുടെ മനോഭാവം. മോറേ, ശിര്‍കേ മുതലായവരെ ശക്തിശാലികളായ രാജാക്കന്മാരായി കണക്കാക്കിയിരുന്നു. സൂര്യവംശജനരായ ജയസിംഹനെയും മിര്‍ജാരാജാ എന്നാണ് സംബോധന ചെയ്തിരുന്നത്. വടക്ക് ഭാഗത്ത് മൗര്യ, ഗുപ്ത, നാഗ, ഗഢവാള്‍, പരമാര്‍, സേന്‍, ചന്ദേല്‍ ഗംഗ മുതലായവരും ദക്ഷിണത്തില്‍ ശതവാഹന്‍, ചേര, ചോള, പല്ലവ, പാണ്ഡ്യ, ചാലൂക്യ, രാഷ്‌ട്രകൂട്, കാകതീയ മുതലായ  രാജവംശജരും ഉണ്ടായിരുന്നു. എന്നാല്‍ അവര്‍ക്ക് അവരുടെ വ്യക്തിഗത രാജ്യം അത്രമാത്രം ചുരുങ്ങിയ ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആര്യ ചാണക്യനും, സ്വാമി വിദ്യാരണ്യനും പോലെയുള്ള മഹാന്മാരായ മാര്‍ഗദര്‍ശകരുടെ പ്രേരണയാല്‍ ആ സാമ്രാജ്യങ്ങള്‍ ധര്‍മരക്ഷണവും സമാചരണവും ചെയ്തുപോന്നു. പിന്നീട് രാഷ്‌ട്ര സങ്കല്‍പ്പം നഷ്ടപ്പെട്ടു. പ്രാചീനകാലത്ത് ഏഷ്യയിലെ എല്ലാ ദ്വീപുകളും ഉള്‍പ്പെട്ടതായിരുന്നു ഭാരത വര്‍ഷം.

ശിവാജിയുടെ സങ്കല്‍പ്പം രാജ്യം നിര്‍മിച്ച് അതിന്റെ രാജാവാകുക എന്നതല്ലായിരുന്നു. ആസേതു ഹിമാചലം പരന്നുകിടക്കുന്നതും ആത്മവിസ്മൃതിയിലാണ്ടതുമായ ഹിന്ദുസമാജത്തില്‍ ചൈതന്യമുണര്‍ത്തി ജാ്രഗത്തായ ഒരു ഹിന്ദു സിംഹാസനം നിര്‍മ്മിക്കുക എന്നതായിരുന്നു.

സ്വരാജ്യ സ്ഥാപനത്തിന്റെ ഒന്നാം ഘട്ടം വിജയപൂര്‍വം പരിസമാപിച്ചു. ചുറ്റുപാടുമുള്ള ശത്രുക്കളെ ജയിച്ച് ഹിന്ദുധര്‍മ്മവും സംസ്‌കൃതിയും സ്വതന്ത്രമായി ശ്വാസോച്ഛ്വാസം ചെയ്യാവുന്ന രീതിയിലുള്ള രാജ്യം നിര്‍മിച്ചു. അഫ്‌സല്‍ഖാന്‍ മുതല്‍ ബഹലോല്‍ഖാന്‍ വരെയുള്ള ബീജാപ്പൂരിന്റെ അതിരഥികളും മഹാരഥികളുമായ എല്ലാവരേയും നിലംപറ്റിച്ചു. പര്‍വത പ്രദേശങ്ങളില്‍ നടന്ന ചെറുയുദ്ധങ്ങളിലും സമതല പ്രദേശത്തു നടന്ന വലിയ യുദ്ധങ്ങളിലും വലിയ ശത്രുസൈന്യങ്ങളെ തകര്‍ത്തെറിയാനുള്ള സാമര്‍ത്ഥ്യം സ്വരാജ്യത്തിനു കൈവന്നിരിക്കുന്നു. ദില്ലിയിലെ ശയിസ്‌തേഖാന്‍ ദിലേര്‍ഖാന്‍ മുതലായ വിഖ്യാതരായ സേനാനായകന്മാര്‍ പരാജയപ്പെട്ടു കഴിഞ്ഞു. മഹാന്‍ മുഗളസാമ്രാജ്യത്തിന്റെ കപടനും വഞ്ചകനും പ്രതാപശാലിയുമായ ബാദശാഹ ഔറംഗസേബ് ഹതാശനായി നിശ്ശബ്ദനായിരിക്കുകയായിരുന്നു. പടിഞ്ഞാറന്‍ സമുദ്ര തീരത്ത് കാലുറപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഇംഗ്ലീഷ്, ഡച്ച്, പോര്‍ച്ചുഗീസ് ശക്തികള്‍ക്കും സ്വരാജ്യപ്രേരിതരായ ഹിന്ദുശക്തിയുടെ പ്രഥമപ്രഹരം അനുഭവിക്കേണ്ടിവന്നു. ഭാഗാ നഗരത്തിന്റെ കുതുബശാഹ സ്വരാജ്യത്തിന്റെ ആധിപത്യം അംഗീകരിച്ചു. വാര്‍ഷിക കരം നല്‍കാമെന്നു സമ്മതിച്ചു.

ശൂന്യതയില്‍ നിന്നും സൃഷ്ടി സംഭവിച്ചു. ഹിന്ദു രാഷ്‌ട്രം മൃത്യുഞ്ജയ രാഷ്‌ട്രമാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു. എപ്രകാരമാണോ വനവാസികളുടെ സഹായത്തോടെ ശ്രീരാമന്‍ രാവണനെ സംഹരിച്ചത്, ഗോകുലത്തിലെ ഗോപബാലന്മാരുടെ ബലത്തില്‍ ശ്രീകൃഷ്ണന്‍ ഗോവര്‍ദ്ധന പര്‍വതം എടുത്തുയര്‍ത്തിയത്, അപ്രകാരം മാവളിബാലന്മാരുടെ ഗണത്തിന്റെ സഹായത്തോടെ ശിവാജി ദേവതമാരുടെ ക്ഷേത്രങ്ങളേയും സാധുക്കളേയും അവരുടെ മഠങ്ങളേയും സജ്ജനങ്ങളേയും സംരക്ഷിച്ചു. രാജ്യത്ത് സമ്പല്‍ സമൃദ്ധിയുണ്ടായി. കോട്ടകളുടേയും സൈന്യത്തിന്റെയും ശക്തി എണ്ണത്തിലും ഗുണത്തിലും വര്‍ധിപ്പിച്ചു.

ശിവാജിയുടെ അസാമാന്യമായ ഗുണവിശേഷങ്ങളാലും ബുദ്ധി, ശക്തി, പരാക്രമങ്ങളായും സ്വരാജ്യം സ്വധര്‍മം എന്നിവയിലുള്ള നിഷ്ഠ കൊണ്ടും കേവലം മഹാരാഷ്‌ട്രയില്‍ മാത്രമല്ല മുഴുവന്‍ ഹിന്ദുസ്ഥാനിലെയും അനേകം ഹിന്ദു രാജാക്കന്മാരിലും സാമാന്യ ജനങ്ങളിലും അദ്ദേഹത്തോട് ആദരണീയഭാവം ഉണ്ടായിരുന്നു. വാസ്തവത്തില്‍ അക്കാലത്തെ ഹിന്ദുഹൃദയങ്ങളിലെ ഒരേയൊരു ആശാകിരണമായിരുന്നു അദ്ദേഹം. സമസ്ത ഹിന്ദുഭൂമിയുടെയും സ്വാതന്ത്ര്യസംഘര്‍ഷത്തിന്റെ ദിവ്യസ്പൂര്‍ത്തിയുടെ ഉറവിടമായിരുന്നു അദ്ദേഹം. ബുന്ദേല്‍ഖണ്ഡിലെ വീരഛത്രസാല്‍ അതുകൊണ്ടാണ് സ്വാതന്ത്ര്യ സാധനയുടെ ദീക്ഷയെടുക്കാന്‍ ശിവാജിയുടെ അടുത്തെത്തിയത്.

Tags: ചരിത്രം നിര്‍മിച്ച ഛത്രപതികഥ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കഥ: അവസാനത്തെ പെണ്ണ്-1

Varadyam

കഥ: ശേഷം…

കൊങ്ങന്‍പാറ കുന്നിന്‍മുകളിലെ ചെണ്ടുമല്ലി തോട്ടത്തില്‍ സ്‌നേഹ കുടുംബശ്രീ കൂട്ടായ്മയിലെ വനിതകള്‍
Agriculture

ചെണ്ടുമല്ലി കൃഷിയില്‍ വിജയഗാഥയുമായി വനിതാ കൂട്ടായ്‌മ

Literature

മഴ നനയുന്ന കുട്ടി

മോദി വിദേശയാത്രയ്ക്കിടയില്‍ വിദേശ ഇന്ത്യക്കാരെ കാണുന്നു
India

കഴിഞ്ഞ 10 വര്‍ഷത്തില്‍ 16 ലക്ഷം പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു; ഇതിന് കാരണം ഇന്ത്യയുടെ വളര്‍ച്ചയെന്ന് വിദഗ്ധര്‍

പുതിയ വാര്‍ത്തകള്‍

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.