Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നീരവ് മോദിയെ രക്ഷിക്കാനെത്തിയെ കട്ജുവിനെ കുറ്റപ്പെടുത്തി യുകെ കോടതിയിലെ ജസ്റ്റിസ് സാം ഗൂസ് … കട്ജുവിന് യുകെയില്‍ തിരിച്ചടി നേരിട്ടപ്പോള്‍…

കോടതിയില്‍ തെളിവുകള്‍ നിരത്തുന്നതിന് മുമ്പ് മാധ്യമങ്ങളെ കണ്ട കട്ജുവിന്റെ നടപടിയെയും യുകെ കോടതി വിമര്‍ശിച്ചു. ഇന്ത്യയിലെ ഉന്നത നീതിപീഠത്തെ പ്രതിനിധീകരിച്ച ഒരു വ്യക്തിയില്‍ നിന്നുള്ള അംഗീകരിക്കാനാവാത്ത പെരുമാറ്റമെന്നാണ് കോടതി ഇതിനെ വിശേഷിപ്പിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2021, 05:44 pm IST
inIndia

ന്യൂദല്‍ഹി: 2004 മുതല്‍ 2014 വരെയുള്ള കേന്ദ്രത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎയുടെ ഭരണകാലത്ത് ബാങ്കുകളില്‍ നിന്നും കോടികള്‍ തട്ടിയ രണ്ട് ബിസിനസ്സുകാരായിരുന്നു നീരവ് മോദിയും വിജയ് മല്ല്യയും. എന്നാല്‍ മന്ത്രിമാരും ഉദ്യോഗസ്ഥതലത്തിലെ ഉന്നതരും ഇതെല്ലാം അറിഞ്ഞിട്ടും മിണ്ടിയില്ല. നിര്‍ബാധം വിജയ് മല്ല്യയും നീരവ് മോദിയും ബാങ്കിലെ പണം കൊള്ളയടിച്ചുകൊണ്ടേയിരുന്നു.  ഭാരതസര്‍ക്കാര്‍ പിന്നീട് പാപ്പരായി പ്രഖ്യാപിച്ച ഈ രണ്ട് ബിസിനസ് കൊള്ളക്കാരെയും ഇന്ത്യയിലെത്തിക്കാന്‍ പോകുകയാണ് ഇപ്പോള്‍ മോദി സര്‍ക്കാര്‍.

ലണ്ടനിലെ കോടതി മുമ്പാകെ നീരവ് മോദി എന്ന ഡയമണ്ട് വ്യാപാരിയെ ഇന്ത്യയ്‌ക്ക് കൈമാറുന്നത് തടയുന്നതിന് വാദിക്കാനെത്തിയത് രണ്ട് പ്രമുഖ ജസ്റ്റിസുമാര്‍- ജസ്റ്റിസ് കട്ജുവും ജസ്റ്റിസ് അഭയ് തിപ്‌സെയും. എന്നാല്‍ രണ്ടുപേരും ഉയര്‍ത്തിയ എല്ലാ വാദമുഖങ്ങളും യുകെ കോടതി ജഡ്ജി തള്ളിക്കളഞ്ഞാണ് നീരവ് മോദിയെ ഇന്ത്യയ്‌ക്ക് കൈമാറാന്‍ വിധിച്ചത്.

2017ലെ ഫോര്‍ബ്‌സ് മാഗസിന്‍ നല്‍കിയ സമ്പന്നരുടെ ലിസ്റ്റില്‍ 57ാം സ്ഥാനമായിരുന്നു നീരവ് മോദിയ്‌ക്ക്. ഇദ്ദേഹത്തിന് ലോകത്തിലെ പ്രധാന വിപണികളില്‍ 16 ഡയമണ്ട് സ്റ്റോറുകളുണ്ടായിരുന്നു- മക്കാവ്, ലണ്ടന്‍, ഹോങ്കോംഗ്, ന്യൂയോര്‍ക്ക്, മുംബൈ, ദില്ലി…എന്നിങ്ങനെ. എല്ലാ തട്ടിപ്പുകള്‍ക്കും ശേഷം യുകെയില്‍ രാഷ്‌ട്രീയാഭയം തേടാന്‍ ശ്രമിച്ച നീരവിനെ രക്ഷിക്കാന്‍ വന്നത് മുന്‍ സുപ്രീംകോടതി ജസ്റ്റിസായ കട്ജുവും മുംബൈ ഹൈക്കോടതി ജസ്റ്റിസായ തിപ്‌സെയും. ഇരുവരും ഭാരതത്തിലെ നീതിന്യായസംവിധാനങ്ങളെ വിമര്‍ശിച്ചുകൊണ്ടാണ് നീരവിനെ രക്ഷിക്കാന്‍ ശ്രമിച്ചത്.

ഇന്ത്യയിലെത്തിയാല്‍ നീതിപൂര്‍വ്വകമായ വിചാരണ നീരവ് മോദിക്ക് ലഭിക്കാന്‍ സാധ്യത വിരളമാണെന്നായിരുന്നു ജസ്റ്റിസ് കട്ജുവിന്റെ വാദം. ഇന്ത്യയില്‍ മാധ്യമവിചാരണയ്‌ക്ക് വിധേയനായ വ്യക്തിയാണ് നീരവ് മോദിയെന്നും അതിനാല്‍ ഇത്തരം ഒരു ശത്രുതാന്തരീക്ഷത്തില്‍ നീരവ് മോദിയ്‌ക്ക് നീതി ലഭിക്കില്ലെന്നുമായിരുന്നു വാദം. മാത്രമല്ല ഇന്ത്യയിലെ നീതിന്യായവ്യവസ്ഥ അങ്ങേയറ്റം രാഷ്‌ട്രീയവല്‍കൃതവും അഴിമതിനിറഞ്ഞതുമാണെന്ന് വരെ കട്ജു വാദിച്ചുനോക്കി. പക്ഷെ യുകെ കോടതി അത് ചെവിക്കൊണ്ടില്ല. യുകെ വെസ്റ്റ് മിനിസ്റ്റര്‍ കോടതിയിലെ ജില്ലാ ജഡ്ജി സാം ഗൂസ് കട്ജുവിന്റെ വാദങ്ങള്‍ തള്ളിക്കളഞ്ഞു എന്ന് മാത്രമല്ല, താന്‍ കട്ജുവിന്റെ വിദഗ്ധാഭിപ്രായങ്ങള്‍ക്ക് തീരെ വിലകല്‍പിക്കുന്നില്ലെന്ന് വരെ പറഞ്ഞു. കാരണം ഈ വാദമുഖങ്ങള്‍ വസ്തുതാപരമോ വിശ്വസനീയമോ അല്ലെന്നായിരുന്നു ജഡ്ജിയുടെ വാദം.

‘2011ല്‍ വിരമിക്കുന്നതുവരെ സുപ്രീംകോടതി ജഡ്ജി ആയിരുന്നെങ്കിലും, അദ്ദേഹത്തിന്റെ തെളിവുകളും വസ്തുതാപരമോ വിശ്വസനീയമോ അല്ല. തന്റെ മുന്‍ സീനിയര്‍ ജുഡീഷ്യല്‍ സഹപ്രവര്‍ത്തകരോടുള്ള അവജ്ഞയാണ് ആ തെളിവുകളില്‍ അടങ്ങിയിട്ടുള്ളത്. വായാടിയായ ഒരു വിമര്‍ശകന്റെ മുദ്രയോടൊപ്പം വ്യക്തിതാല്‍പര്യങ്ങളുടെയും മുദ്രകളാണ് ഈ തെളിവുകളില്‍ ഉള്ളത്,’- യുകെ ജഡ്ജി സാം ഗൂസ് പറഞ്ഞു.

മാത്രമല്ല, കോടതിയില്‍ തെളിവുകള്‍ നിരത്തുന്നതിന് മുമ്പ് മാധ്യമങ്ങളെ കണ്ട കട്ജുവിന്റെ നടപടിയെയും യുകെ കോടതി വിമര്‍ശിച്ചു. ഇന്ത്യയിലെ ഉന്നത നീതിപീഠത്തെ പ്രതിനിധീകരിച്ച ഒരു വ്യക്തിയില്‍ നിന്നുള്ള അംഗീകരിക്കാനാവാത്ത പെരുമാറ്റമെന്നാണ് കോടതി ഇതിനെ വിശേഷിപ്പിച്ചത്. ‘നീരവ് മോദിയ്‌ക്ക് ലഭിച്ച മാധ്യമവിചാരണയെ വിമര്‍ശിക്കുകയും ഈ കേസില്‍ അതിന്റെ പ്രത്യാഘാതം നീരവ് മോദി അനുഭവിക്കേണ്ടി വരുമെന്നും വാദിച്ച കട്ജു യുകെ കോടതിയില്‍ എത്തുന്നതിന് മുമ്പ് മാധ്യമങ്ങളുടെ മുന്നില്‍ ആ തെളിവുകള്‍ നിരത്തുകയായിരുന്നു. അതുവഴി സ്വന്തം നിലയില്‍ ഒരു മാധ്യമക്കൊടുങ്കാറ്റ് അഴിച്ചുവിടുകയും ചെയ്തു. ഇന്ത്യയിലെ ഉന്നത നീതിപീഠത്തെ പ്രതിനിധീകരിച്ച ഒരു വ്യക്തിയില്‍ നിന്നുള്ള അംഗീകരിക്കാനാവാത്ത പെരുമാറ്റം,’ യുകെ കോടതിയുടെ വിമര്‍ശനത്തില്‍ പറയുന്നു.

നേരത്തെ മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് രാജ്യസഭാംഗമായതിനെ കട്ജു വിമര്‍ശിച്ചിരുന്നു. ന്നൊല്‍ റിട്ടയര്‍മെന്റിന് ശേഷം പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അധ്യക്ഷപദവി വഹിച്ച വ്യക്തിയാണ് കട്ജു.

Tags: കേസ്modi governmentനീരവ് മോദികുറ്റവാളികളുടെ സ്വന്തം രാജ്യത്തേക്ക്കൈമാറല്‍ജസ്റ്റിസ് കട്ജു
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ കുറ്റവാളികൾക്കെതിരെ മോദി സർക്കാരിന്റെ ത്രിശൂൽ’ ; വിവിധ രാജ്യങ്ങളിലേക്ക് ഒളിച്ചോടിയ 274 പേരെ തിരികെയെത്തിച്ചു, 17,000 കോടി രൂപ കണ്ടുകെട്ടി

Kerala

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

India

സിജെപി സമരത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ഹേമമാലിനിയും കങ്കണ റണാവത്തും

India

കോൺഗ്രസിന്റെ കപട പ്രകൃതി സ്‌നേഹം പൊളിഞ്ഞു , ഗ്രേറ്റ് നിക്കോബാർ പദ്ധതിയിൽ ദ്വീപ് നിവാസികൾക്ക് സമ്മതം:  ഗലാത്തിയ ബേ തുറമുഖത്തിന്റെ പണി 2028 ൽ ആരംഭിക്കും

Kerala

കണക്കുകള്‍ കള്ളം പറയില്ല…പാക്കിസ്ഥാനില്‍ 393 ആണെങ്കില്‍ ഭാരതത്തിന്‍റേത് 95 മാത്രമെന്ന് കുമ്മനം രാജശേഖരൻ

പുതിയ വാര്‍ത്തകള്‍

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.