Friday, June 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിണറായി ഭരണത്തില്‍ തല്ലിക്കൊന്നതിന് കണക്കില്ല; അട്ടപ്പാടി മധുവിന്റെ കേസില്‍ മൂന്നു വര്‍ഷമായി നടപടിയില്ല

യോഗിയെ കുറ്റപ്പെടുത്തുന്ന വൈദ്യുതി മന്ത്രി എം.എം. മണിയാണ് എതിരാളികളെ കൊന്നൊടുക്കിയ രീതിപരസ്യമായി പ്രഖ്യാപിച്ച നേതാവ്. 'വണ്‍ ടു ത്രീ' പ്രസംഗം 2012 മെയ് 23 നായിരുന്നു, സിപിഎമ്മിന്റെ നെടുങ്കണ്ടം താലൂക്ക് ഓഫിസ് മാര്‍ച്ചില്‍. മന്ത്രി മണി പറഞ്ഞു: ''കൊല്ലേണ്ടവരെ കൊന്നിട്ടുണ്ട്.

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Feb 23, 2021, 07:43 pm IST
in Kerala

കൊച്ചി: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മോശം മുഖ്യമന്ത്രിയെന്ന് മന്ത്രി എം.എം. മണിയും കേരളത്തില്‍ യുപിയിലെ പോലെ ആള്‍ക്കാരെ തെരുവിലിട്ട് തല്ലിക്കൊല്ലാറില്ലെന്ന് യോഗിക്ക് പറഞ്ഞു കൊടുക്കണമെന്ന് സിപിഎം സെക്രട്ടറി എ. വിജയരാഘവനും  പറയുന്നു. പക്ഷെ പിണറായി വിജയന്റെ കേരളത്തിലെ കാര്യങ്ങള്‍ ഇങ്ങനെ.

യോഗിയെ കുറ്റപ്പെടുത്തുന്ന വൈദ്യുതി മന്ത്രി എം.എം. മണിയാണ് എതിരാളികളെ കൊന്നൊടുക്കിയ രീതിപരസ്യമായി പ്രഖ്യാപിച്ച നേതാവ്. ‘വണ്‍ ടു ത്രീ’ പ്രസംഗം 2012 മെയ് 23 നായിരുന്നു, സിപിഎമ്മിന്റെ നെടുങ്കണ്ടം താലൂക്ക് ഓഫിസ് മാര്‍ച്ചില്‍. മന്ത്രി മണി പറഞ്ഞു: ”കൊല്ലേണ്ടവരെ കൊന്നിട്ടുണ്ട്. ശാന്തന്‍പാറയില്‍ പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചവരെ പട്ടിക തയാറാക്കിയാണ് കൈകാര്യം ചെയ്തത്. 13 പേരുടെ പട്ടിക തയാറാക്കി. ആദ്യത്തെ മൂന്നു പേരെ കൊന്നു. ഒന്നാമനെ വെടിവച്ചു കൊന്നു. രണ്ടാമത്തവനെ തല്ലിക്കൊന്നു. മൂന്നാമനെ കുത്തിക്കൊന്നു. പീരുമേടില്‍ ഒരാളെയും കൊന്നു.”  ഇങ്ങനെ നിരവധി പേരെ കൊല്ലാന്‍ നേതൃത്വം നല്‍കിയയാളാണ് ഇങ്ങനെ പറയുന്നത്. കേരളത്തില്‍ ആള്‍ക്കൂട്ടക്കൊലപാതകവും ധാരാളം.

കേരളത്തില്‍ അഞ്ചു വര്‍ഷത്തിനിടെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയവര്‍:

അട്ടപ്പാടിയില്‍ ചിണ്ടക്കിയിലെ മധു (30) വിന്റെ കൊലപാതകം. വിശന്നിട്ട് മോഷണം നടത്തിയതിന്റെ പേരില്‍, മധുവിനെ നീചമായി കൊലപ്പെടുത്തിയത് പിണറായി സര്‍ക്കാരിന്റെ ഭരണത്തിലായിരുന്നു, യോഗിയുടെ യുപിയിലല്ല. കേരള മനഃസാക്ഷിയെ ഞെട്ടിച്ച ആ സംഭവം 2018 ഫെബ്രുവരി 22നായിരുന്നു. കേസില്‍ വിചാരണയോ കോടതി നടപടികളോ ഇനിയും തുടങ്ങിയിട്ടില്ല.

2019 നവംബര്‍ 12: മലപ്പുറം കോട്ടയ്‌ക്കല്‍ പുതുപ്പറമ്പ് പൊട്ടിയില്‍ വീട്ടില്‍ ഹൈദരലിയുടെ മകന്‍ ഷാഹിര്‍ (22) വിഷം കഴിച്ച് മരിച്ചു. പ്രണയിച്ചതിന്റെ പേരില്‍ ബന്ധുക്കള്‍ പൊതു നിരത്തില്‍ മര്‍ദിച്ചതാണ് കാരണം.

2019 ഡിസംബര്‍ 16: തിരുവനന്തപുരത്ത് വെള്ളായണിയില്‍ മോഷണം ആരോപിച്ച് കല്ലിയൂര്‍ മുട്ടക്കാട് പാപ്പാന്‍ ചാണി പുതുവല്‍ പുത്തന്‍വീട്ടില്‍ അജേഷിനെ (30) ആള്‍ക്കൂട്ടം മൃഗീയമായി പീഡിപ്പിച്ചാണ് കൊന്നത്. തലകീഴയായി കെട്ടിത്തൂക്കി, ജനനേന്ദ്രിയത്തില്‍ തീയില്‍ പഴുപ്പിച്ച വെട്ടുകത്തി വച്ച്, മൊട്ടു സൂചിയും ആണിയും നഖങ്ങള്‍ക്കിടയില്‍ കയറ്റി, മുറിവുകളില്‍  മുളക് തേച്ചാണ് പീഡിപ്പിച്ചത്.

2019 ഡിസംബര്‍ 17: കൊട്ടാരക്കര വാളകത്ത് ആണ്ടൂരില്‍ അനില്‍കുമാറിനെ വനിതാ സുഹൃത്തിന്റെ വീട്ടില്‍നിന്ന് പിടിച്ചിറക്കി ആള്‍ക്കൂട്ടം മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ മരിച്ചു.

 2020 ആഗസ്റ്റ് 21: തൃശൂര്‍ വടക്കാഞ്ചേരിയില്‍ സനീഷിനെ (28) ഒരു കോളനിപരിസരത്ത് വെച്ച് തല്ലിക്കൊന്നു.  2021 ജനുവരി 25: കാസര്‍കോട്ട്, വ്യാപാരി റഫിഖിനെ (48) ആശുപത്രിയില്‍ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ചെന്ന പേരില്‍ ആള്‍ക്കൂട്ടം മര്‍ദിച്ചു. റഫീഖ് ആശുപത്രിയില്‍ മരിച്ചു.

2020 ഫെബ്രുവരി അഞ്ച്: മലപ്പുറം പരപ്പനങ്ങാടി സ്വദേശികളായ ഷറഫുദീന്‍, നവാസ് എന്നിവരെ കോഴിക്കോട് വള്ളിക്കുന്നില്‍ നാട്ടുകാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു. മോഷ്ടാക്കളെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. 2021 ജനുവരി 28ന് കൊട്ടിയത്ത് മൈലാപ്പൂര്‍ സ്വദേശി ഷംനാദിനെ ആള്‍ക്കൂട്ടം മര്‍ദിച്ചു. കൊല്ലം പേരൂരില്‍ എട്ട്, ഒമ്പതു ക്ലാസുകളില്‍ വിദ്യാര്‍ഥികളെ മര്‍ദിച്ചു.

Tags: Pinarayi Vijayanകേരള സര്‍ക്കാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിജയന്റെയും ഗോവിന്ദന്റെയും വീഴ്ച സംസ്ഥാന കമ്മിറ്റിയുടെ തലയിലേക്ക്; വെള്ളാപ്പള്ളിയെ തള്ളി മുസ്ലിം വര്‍ഗീയതക്ക് പിന്നാലെ സിപിഎം

Kerala

ചെറുപ്പക്കാർ ജീവിക്കാൻ കുറേ മാർഗങ്ങൾ സ്വീകരിക്കുന്നു; വീണയ്‌ക്ക് ഇ.ഡി സമൻസ് അയച്ചതിന് പിന്നാലെ പ്രതികരിച്ച് കെ.കെ. ശൈലജ

Kerala

പിണറായിയെ ഭരണത്തില്‍ നിന്നും തെറിപ്പിച്ച ചെറ്റ പ്രയോഗം…’പുലയന്റെ വീടാണ് ചെറ്റ, അല്ലാതെ മോശം സ്ഥലമല്ല’ പിണറായിയെ പണ്ടേ തിരുത്തിയ സലിംകുമാര്‍

Kerala

മകള്‍ക്ക് മാസം എട്ട് ലക്ഷം വരെ നേടിക്കൊടുക്കാന്‍ ഒത്താശ ചെയ്യുന്ന പിണറായി വിജയന് ഗ്യാസിന് 29 രൂപ കൂടിയതില്‍ അമര്‍ഷം, സാധാരണക്കാര്‍ക്ക് ദുരിതമായെന്ന്

Kerala

മാസപ്പടിക്കേസ്: ഇ ഡി കുരുക്ക് മുറുക്കുന്നു; കൂടുതല്‍ കേന്ദ്ര ഏജന്‍സികളെത്തിയേക്കും

പുതിയ വാര്‍ത്തകള്‍

കോൺഗ്രസിന് സുപ്രീംകോടതിയിൽ തിരിച്ചടി; മീനാക്ഷി നടരാജന്റെ ഹർജി തള്ളി, ഫലം പ്രഖ്യാപിച്ചതിനാൽ ഇടപെടാനാവില്ലെന്ന് കോടതി

വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 16കാരിയെ പീഡിപ്പിച്ചു; 25കാരിക്കെതിരെ പോക്സോ കേസ്, പ്രതിക്കെതിരെ നിലവിൽ നാല് കേസുകൾ

തരുൺ ചുഗ്, മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെ 24 പേർ എതിരില്ലാതെ രാജ്യസഭയിലേക്ക്; ബിജെപിക്ക് 19, കോണ്‍ഗ്രസിന് 5 സീറ്റുകള്‍

കൊട്ടിയൂരില്‍ ദര്‍ശനത്തിനെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ കൊട്ടിയൂര്‍ ദേവസ്വം എക്‌സിക്യ്ട്ടീവ് ഓഫീസര്‍ കെ. ഗോകുല്‍ ഓടപ്പൂ നല്‍കി സ്വീകരിക്കുന്നു

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കൊപ്പമെത്തി കൊട്ടിയൂര്‍ പെരുമാളിനെ തൊഴുത് അമൃതാ ഉണ്ണികൃഷ്ണന്‍

ഇറാനുമായുള്ള യുദ്ധം അവസാനിപ്പിച്ചു; യൂറോപ്പിൽവെച്ച് കരാർ ഒപ്പിടുമെന്ന് ട്രംപ്, കരാറിന് ശേഷം ഹോർമുസ് കടലിടുക്ക് തുറക്കും

ജൂലൈ 1 മുതൽ ടാറ്റാ മോട്ടോഴ്‌സ് കാറുകളുടെയും എസ്‌യുവികളുടെയും വില 1.5 ശതമാനം വരെ വർധിപ്പിക്കും

മഴക്കെടുതി: മിന്നും വേഗത്തിൽ സഹായം എത്തിച്ച്  രാജീവ് ചന്ദ്രശേഖർ എം എൽ എ

ചരിത്രം തിരുത്തി ഇലോൺ മസ്ക്; ലോകത്തിലെ ആദ്യ ട്രില്യണയർ!

11 കോടി രൂപയുടെ ഹൈഡ്രോപോണിക് കഞ്ചാവുമായി മോഡലും മുൻ മിസ് കേരള സൗന്ദര്യമത്സരാർത്ഥിയുമായ ഹർഷ സണ്ണി പിടിയിൽ ; യുവതി എത്തിയത് ബാങ്കോക്കിൽ നിന്ന്

വാരാണസിയിലെ സത്രം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്റെ നേതൃത്വത്തില്‍ പരിശോധിക്കുന്നു (ഫയല്‍ ചിത്രം)

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; വാരാണസിയിലെ ദേവസ്വം സത്രവും കേരളത്തിന് നഷ്ടപ്പെടുമെന്ന് ആശങ്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.