Wednesday, July 16, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പിണറായി ഭരണത്തില്‍ തല്ലിക്കൊന്നതിന് കണക്കില്ല; അട്ടപ്പാടി മധുവിന്റെ കേസില്‍ മൂന്നു വര്‍ഷമായി നടപടിയില്ല

യോഗിയെ കുറ്റപ്പെടുത്തുന്ന വൈദ്യുതി മന്ത്രി എം.എം. മണിയാണ് എതിരാളികളെ കൊന്നൊടുക്കിയ രീതിപരസ്യമായി പ്രഖ്യാപിച്ച നേതാവ്. 'വണ്‍ ടു ത്രീ' പ്രസംഗം 2012 മെയ് 23 നായിരുന്നു, സിപിഎമ്മിന്റെ നെടുങ്കണ്ടം താലൂക്ക് ഓഫിസ് മാര്‍ച്ചില്‍. മന്ത്രി മണി പറഞ്ഞു: ''കൊല്ലേണ്ടവരെ കൊന്നിട്ടുണ്ട്.

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Feb 23, 2021, 07:43 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മോശം മുഖ്യമന്ത്രിയെന്ന് മന്ത്രി എം.എം. മണിയും കേരളത്തില്‍ യുപിയിലെ പോലെ ആള്‍ക്കാരെ തെരുവിലിട്ട് തല്ലിക്കൊല്ലാറില്ലെന്ന് യോഗിക്ക് പറഞ്ഞു കൊടുക്കണമെന്ന് സിപിഎം സെക്രട്ടറി എ. വിജയരാഘവനും  പറയുന്നു. പക്ഷെ പിണറായി വിജയന്റെ കേരളത്തിലെ കാര്യങ്ങള്‍ ഇങ്ങനെ.

യോഗിയെ കുറ്റപ്പെടുത്തുന്ന വൈദ്യുതി മന്ത്രി എം.എം. മണിയാണ് എതിരാളികളെ കൊന്നൊടുക്കിയ രീതിപരസ്യമായി പ്രഖ്യാപിച്ച നേതാവ്. ‘വണ്‍ ടു ത്രീ’ പ്രസംഗം 2012 മെയ് 23 നായിരുന്നു, സിപിഎമ്മിന്റെ നെടുങ്കണ്ടം താലൂക്ക് ഓഫിസ് മാര്‍ച്ചില്‍. മന്ത്രി മണി പറഞ്ഞു: ”കൊല്ലേണ്ടവരെ കൊന്നിട്ടുണ്ട്. ശാന്തന്‍പാറയില്‍ പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചവരെ പട്ടിക തയാറാക്കിയാണ് കൈകാര്യം ചെയ്തത്. 13 പേരുടെ പട്ടിക തയാറാക്കി. ആദ്യത്തെ മൂന്നു പേരെ കൊന്നു. ഒന്നാമനെ വെടിവച്ചു കൊന്നു. രണ്ടാമത്തവനെ തല്ലിക്കൊന്നു. മൂന്നാമനെ കുത്തിക്കൊന്നു. പീരുമേടില്‍ ഒരാളെയും കൊന്നു.”  ഇങ്ങനെ നിരവധി പേരെ കൊല്ലാന്‍ നേതൃത്വം നല്‍കിയയാളാണ് ഇങ്ങനെ പറയുന്നത്. കേരളത്തില്‍ ആള്‍ക്കൂട്ടക്കൊലപാതകവും ധാരാളം.

കേരളത്തില്‍ അഞ്ചു വര്‍ഷത്തിനിടെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയവര്‍:

അട്ടപ്പാടിയില്‍ ചിണ്ടക്കിയിലെ മധു (30) വിന്റെ കൊലപാതകം. വിശന്നിട്ട് മോഷണം നടത്തിയതിന്റെ പേരില്‍, മധുവിനെ നീചമായി കൊലപ്പെടുത്തിയത് പിണറായി സര്‍ക്കാരിന്റെ ഭരണത്തിലായിരുന്നു, യോഗിയുടെ യുപിയിലല്ല. കേരള മനഃസാക്ഷിയെ ഞെട്ടിച്ച ആ സംഭവം 2018 ഫെബ്രുവരി 22നായിരുന്നു. കേസില്‍ വിചാരണയോ കോടതി നടപടികളോ ഇനിയും തുടങ്ങിയിട്ടില്ല.

2019 നവംബര്‍ 12: മലപ്പുറം കോട്ടയ്‌ക്കല്‍ പുതുപ്പറമ്പ് പൊട്ടിയില്‍ വീട്ടില്‍ ഹൈദരലിയുടെ മകന്‍ ഷാഹിര്‍ (22) വിഷം കഴിച്ച് മരിച്ചു. പ്രണയിച്ചതിന്റെ പേരില്‍ ബന്ധുക്കള്‍ പൊതു നിരത്തില്‍ മര്‍ദിച്ചതാണ് കാരണം.

2019 ഡിസംബര്‍ 16: തിരുവനന്തപുരത്ത് വെള്ളായണിയില്‍ മോഷണം ആരോപിച്ച് കല്ലിയൂര്‍ മുട്ടക്കാട് പാപ്പാന്‍ ചാണി പുതുവല്‍ പുത്തന്‍വീട്ടില്‍ അജേഷിനെ (30) ആള്‍ക്കൂട്ടം മൃഗീയമായി പീഡിപ്പിച്ചാണ് കൊന്നത്. തലകീഴയായി കെട്ടിത്തൂക്കി, ജനനേന്ദ്രിയത്തില്‍ തീയില്‍ പഴുപ്പിച്ച വെട്ടുകത്തി വച്ച്, മൊട്ടു സൂചിയും ആണിയും നഖങ്ങള്‍ക്കിടയില്‍ കയറ്റി, മുറിവുകളില്‍  മുളക് തേച്ചാണ് പീഡിപ്പിച്ചത്.

2019 ഡിസംബര്‍ 17: കൊട്ടാരക്കര വാളകത്ത് ആണ്ടൂരില്‍ അനില്‍കുമാറിനെ വനിതാ സുഹൃത്തിന്റെ വീട്ടില്‍നിന്ന് പിടിച്ചിറക്കി ആള്‍ക്കൂട്ടം മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ മരിച്ചു.

 2020 ആഗസ്റ്റ് 21: തൃശൂര്‍ വടക്കാഞ്ചേരിയില്‍ സനീഷിനെ (28) ഒരു കോളനിപരിസരത്ത് വെച്ച് തല്ലിക്കൊന്നു.  2021 ജനുവരി 25: കാസര്‍കോട്ട്, വ്യാപാരി റഫിഖിനെ (48) ആശുപത്രിയില്‍ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ചെന്ന പേരില്‍ ആള്‍ക്കൂട്ടം മര്‍ദിച്ചു. റഫീഖ് ആശുപത്രിയില്‍ മരിച്ചു.

2020 ഫെബ്രുവരി അഞ്ച്: മലപ്പുറം പരപ്പനങ്ങാടി സ്വദേശികളായ ഷറഫുദീന്‍, നവാസ് എന്നിവരെ കോഴിക്കോട് വള്ളിക്കുന്നില്‍ നാട്ടുകാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു. മോഷ്ടാക്കളെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. 2021 ജനുവരി 28ന് കൊട്ടിയത്ത് മൈലാപ്പൂര്‍ സ്വദേശി ഷംനാദിനെ ആള്‍ക്കൂട്ടം മര്‍ദിച്ചു. കൊല്ലം പേരൂരില്‍ എട്ട്, ഒമ്പതു ക്ലാസുകളില്‍ വിദ്യാര്‍ഥികളെ മര്‍ദിച്ചു.

Tags: Pinarayi Vijayanകേരള സര്‍ക്കാര്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീട്ടിലെ വീണയും മന്ത്രിസഭയിലെ വീണയും പിണറായി വിജയനെയും കൊണ്ടേ പോകൂ എന്ന് കെ.മുരളീധരന്‍

Kerala

ആറന്മുളയില്‍ ഇലക്ട്രോണിക്‌സ് ക്ലസ്റ്ററിന്റെ സാധ്യത തേടി വീണ്ടും ഐടി വകുപ്പ്: പിന്നില്‍ മുഖ്യമന്ത്രിയുടെ പ്രത്യേക താല്‍പര്യം

Kerala

ചികിത്സയ്‌ക്കായി മുഖ്യമന്ത്രി വീണ്ടും വിദേശത്തേയ്‌ക്ക്; ഇന്ന് അർദ്ധരാത്രിയോടെ ദുബായ് വഴി അമേരിക്കയിലേക്ക്

Kerala

എന്ത് കൊണ്ട് ഇറാന് നേരെയുള്ള ആക്രമണത്തെ മോദി അപലപിച്ചില്ല ?

Kerala

കേരളത്തിന്റെ സാമ്പത്തിക നില അത്ര ഭദ്രമല്ല ; ആഗ്രഹിച്ച വിധം എല്ലാം തീർക്കാൻ കഴിഞ്ഞിട്ടില്ല ; പിണറായി

പുതിയ വാര്‍ത്തകള്‍

വ്യാജ വിവാഹ വാഗ്ദാനങ്ങളില്‍ വീഴുന്ന സ്ത്രീകളുടെ എണ്ണം കൂടുന്നവെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ

സ്‌കൂള്‍ ബസ് കാത്തുനിന്ന പെണ്‍കുട്ടിക്കു നേരെ നഗ്‌നതാ പ്രദര്‍ശനം: യുവാവ് പിടിയില്‍

പാലക്കാട് വീണ്ടും നിപ, സ്ഥിരീകരിച്ചത് രോഗം ബാധിച്ച മരിച്ച വ്യക്തിയുടെ മകന്

അഞ്ച് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

നെടുമ്പാശേരിയില്‍ പറന്നുയര്‍ന്ന വിമാനം സാങ്കേതിക തകരാര്‍ മൂലം തിരിച്ചിറക്കി

സംയുക്തസേനാമേധാവി അനില്‍ ചൗഹാന്‍

ആത്മനിര്‍ഭരത പ്രധാനം;ഓപ്പറേഷന്‍ സിന്ദൂര്‍ വിജയത്തിന് കാരണം സ്വന്തം ആയുധങ്ങള്‍, ശത്രുക്കള്‍ക്ക് ഇതിന്റെ പ്രവര്‍ത്തനം ഊഹിക്കാനാകില്ല: സംയുക്തസേനാമേധാവി

ബസ് ഉടമകളുമായി മന്ത്രി ഗണേഷ് കുമാറിന്റെ ചര്‍ച്ച ഫലം കണ്ടില്ല, സമരവുമായി മുന്നോട്ട് പോകാന്‍ ബസ് ഉടമകള്‍

നവംബര്‍ വരെ മാസത്തില്‍ ഒരു ദിവസം ജനകീയ ശുചീകരണം: ജൂലായ് 19 ന് തുടക്കം

ആറന്മുള വള്ളസദ്യ കഴിക്കാണോ? മുന്‍കൂട്ടി ബുക്ക് ചെയ്യാം

സ്വകാര്യ സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളിലെ സംവരണ സീറ്റുകളിലേയ്‌ക്ക് അപേക്ഷിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies