Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പ്രവാചക നിന്ദ ആരോപണം; പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ നഴ്‌സിനെ സഹപ്രവര്‍ത്തകര്‍ തല്ലിച്ചതച്ചു

ആദ്യ പ്രസവത്തിന് ലേബര്‍ റൂമിലേക്ക് കയറ്റിയ യുവതിയോട് സുഖപ്രസവത്തിന് ഞാന്‍ ദൈവത്തോട് പ്രാര്‍ഥിക്കാം എന്നു പറഞ്ഞതിന്റെ പേരിലാണ് കേസ്. ഇതു കേട്ടതോടെ സഹപ്രവര്‍ത്തകര്‍ അവര്‍ക്കു നേരെ ചാടിവീണു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2021, 10:08 am IST
inWorld

ഇസ്ലാമബാദ്: മതനിന്ദ ആരോപിച്ച് ക്രിസ്ത്യന്‍ നഴ്‌സിനെ സഹപ്രവര്‍ത്തകര്‍ തല്ലിച്ചതച്ചു. പാക്കിസ്ഥാനിലെ കറാച്ചി ശോഭരാജ് മെറ്റേണിറ്റി ആശുപത്രിയിലെ തബിത നസീര്‍ ഗില്ലിനെയാണ് മര്‍ദ്ദിച്ചത്. തല്ലിച്ചതച്ച ശേഷം പോലീസിനെ കൊണ്ട് മതനിന്ദയ്‌ക്ക് കേസും എടുപ്പിച്ചു. മതനിന്ദയ്‌ക്ക് പാക്കിസ്ഥാനില്‍  വധശിക്ഷയാണ്.

ആദ്യ പ്രസവത്തിന് ലേബര്‍ റൂമിലേക്ക് കയറ്റിയ യുവതിയോട് സുഖപ്രസവത്തിന് ഞാന്‍ ദൈവത്തോട് പ്രാര്‍ഥിക്കാം എന്നു പറഞ്ഞതിന്റെ പേരിലാണ് കേസ്. ഇതു കേട്ടതോടെ സഹപ്രവര്‍ത്തകര്‍ അവര്‍ക്കു നേരെ ചാടിവീണു. അക്രമം തുടങ്ങി. വളരെ കഷ്ടപ്പെട്ടാണ് ജീവന്‍ രക്ഷിച്ചതെന്ന് ഫ്രാന്‍സ് 24 ഒബ്‌സര്‍വേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

മുറികളില്‍ നിന്ന് മുറികളിലേക്ക് ഓടിക്കയറിയ അവരെ ജനല്‍ തകര്‍ത്ത് അകത്തു കയറിയാണ് തല്ലിയത്. മൂന്നാം നിലയില്‍ നിന്ന് താഴത്തെ നില വരെ അവരെ വലിച്ചിഴച്ചു. പ്രസവിക്കാറായ യുവതിയെക്കൊണ്ടും നഴ്‌സിനെ തല്ലിച്ചു. മാസങ്ങളായി സഹപ്രവര്‍ത്തകര്‍ അവരെ നിരന്തരം ശല്യപ്പെടുത്തിവരികയായിരുന്നു.

പരാതി ലഭിച്ച പ്രകാരം പോലീസ് തെളിവെടുത്തുവെങ്കിലും മതനിന്ദ കണ്ടെത്താതെ വിട്ടയച്ചു. ഇതോടെ സഹപ്രവര്‍ത്തകരും ആശുപത്രിയിലെ ജീവനക്കാരും പോലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കി. നഴ്‌സ് പ്രവാചകനെതിരെ പറഞ്ഞുവെന്നാരോപിച്ചു. കേസ് എടുക്കാന്‍ സമ്മര്‍ദ്ദം ചെലുത്തി. ഒടുവില്‍ പോലീസ് പ്രവാചക നിന്ദ ആരോപിച്ച് തബിത നസീര്‍ ഗില്ലിനെതിരെ കേസ് എടുത്തു.

അതേസമയം, ഇവരുടെ പേരില്‍ പ്രചരിക്കുന്ന വീഡിയോയില്‍ ഒരിടത്തും അവര്‍ പ്രവാചക നിന്ദ നടത്തിയതായി കാണുന്നുമില്ല. തബിത നസീര്‍ ഗില്ലും കുടുംബവും ഇപ്പോള്‍ ഒളിവിലാണ്. സമ്മര്‍ദ്ദത്തെ തുടന്ന് മതനിന്ദ കുറ്റം ഒഴിവാക്കിയാലും അവരുടെ ജീവിതം അപകടത്തിലാണെന്ന് അഭിഭാഷക ആന്‍ മരിയ പറഞ്ഞു.  

ഹിന്ദുക്കളും ക്രിസ്ത്യാനികളും അഹമ്മദീയ മുസ്ലീങ്ങളും സിഖുകാരും (പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങള്‍) അടക്കം ആയിരക്കണക്കിന് പേര്‍ക്കെതിരെയാണ് മതനിന്ദ ആരോപിച്ച് കേസെടുത്തിട്ടുള്ളത്. 96 ശതമാനവും മുസ്ലീങ്ങളുള്ള പാക്കിസ്ഥാനില്‍ ഇതര മതക്കാര്‍ കൊടിയ പീഡനങ്ങളാണ് അനുഭവിക്കുന്നത്. സ്വതന്ത്ര്യം ലഭിക്കുന്ന സമയത്ത് 25 ശതമാനം ന്യൂനപക്ഷങ്ങളാണ് അവിടെ ഉണ്ടായിരുന്നത്. ഇപ്പോള്‍ വെറും മൂന്നു ശതമാനമാണ്.

Tags: nursepakistanമുസ്ലീംislamists
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇമ്രാൻ ഖാൻ മരിച്ചോ ? മുൻ പ്രധാനമന്ത്രിയെക്കുറിച്ചുള്ള പാക് പത്രപ്രവർത്തകന്റെ അവകാശവാദത്തിൽ ഞെട്ടിത്തരിച്ച് പാകിസ്ഥാനികൾ

World

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

World

സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ മാധ്യമങ്ങളെ പ്രശംസിച്ച് ബലൂചിസ്ഥാൻ : പാകിസ്ഥാനെ കാൻസർ എന്ന് വിശേഷിപ്പിച്ച് മിർ യാർ ബലൂച്

World

‘വ്യത്യാസങ്ങൾ മാറ്റിവെക്കുക’ : മുസ്ലീം രാഷ്‌ട്രങ്ങൾ ഇസ്ലാമിക് നാറ്റോയിൽ ചേരണമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

World

പാകിസ്ഥാനിലെ ഭക്ഷണശാലയിൽ നിന്ന് ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്ക് ശേഷം ലഷ്‌കർ കമാൻഡറെ മരിച്ച നിലയിൽ കണ്ടെത്തി : മരണം പള്ളിയിലേക്ക് പുറപ്പെടും മുൻപ്

പുതിയ വാര്‍ത്തകള്‍

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.