Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

പി‌എസ്‌സി നോക്കുകുത്തി; കയര്‍ കോര്‍പ്പറേഷനിലും സിപിഎമ്മുകാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്തുന്നു

ഫാക്ടറി മാനേജര്‍ തസ്തിക പിഎസ്സിയ്‌ക്ക് വിട്ടതാണെങ്കിലും അടൂരിലേയ്‌ക്ക് ഈ പോസ്റ്റിലേയ്‌ക്ക് ഒരാളെ നിയമിച്ചത് പിഎസ് സിയെ മറികടന്നായിരുന്നു. ഒരൊഴിവുണ്ടെന്ന് കാട്ടി പത്രപരസ്യം നല്‍കിയ ശേഷം മൂന്ന് പേരേയാണ് അന്ന് നിയമിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2021, 11:55 am IST
inAlappuzha

ആലപ്പുഴ: ഭരണം അവസാനിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ താത്ക്കാലികക്കാരെയും പിന്‍വാതിലിലൂടെ നിയമിച്ചവരേയും കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കവുമായി പൊതുമേഖലാ സ്ഥാപനമായ കയര്‍ കോര്‍പ്പറേഷന്‍. പിന്‍വാതിലിലൂടെ നാളുകള്‍ക്ക് മുമ്പ് നിയമനം നേടിയ നൂറുകണക്കിന് സിപിഎം പ്രവര്‍ത്തകരെ കോര്‍പ്പറേഷന്റെ വിവിധ സ്ഥാപനങ്ങളില്‍ സ്ഥിരപ്പെടുത്താനാണ് തീരുമാനം.  

ഫാക്ടറി മാനേജര്‍ തസ്തിക പിഎസ്സിയ്‌ക്ക് വിട്ടതാണെങ്കിലും അടൂരിലേയ്‌ക്ക് ഈ പോസ്റ്റിലേയ്‌ക്ക് ഒരാളെ നിയമിച്ചത് പിഎസ് സിയെ മറികടന്നായിരുന്നു. ഒരൊഴിവുണ്ടെന്ന് കാട്ടി പത്രപരസ്യം നല്‍കിയ ശേഷം മൂന്ന് പേരേയാണ് അന്ന് നിയമിച്ചത്. ഇതേ പോസ്റ്റിലേയ്‌ക്ക് വീണ്ടും മൂന്നുപേരെ കൂടി സ്ഥിരപ്പെടുത്താനാണ് നീക്കം.  കൂടാതെ 18 മാനേജ്മെന്റ് ട്രെയ്നികളെ സ്ഥിരപ്പെടുത്താനും തീരുമാനമായിട്ടുണ്ട്. ചെയര്‍മാന്റെ ഡ്രൈവറുടെ ബന്ധുവിനെ ഫോര്‍ക്ക്ലിഫ്റ്റര്‍ ഓപ്പറേറ്ററായി അടൂരില്‍ നിയമിച്ചെങ്കിലും ആലപ്പുഴയിലാണ് ഇദ്ദേഹത്തിന് ജോലി.  

ബഡ് നിര്‍മ്മിക്കുന്ന കമ്പനിയിലേയ്‌ക്ക് എന്ന പേരില്‍ നൂറുപേരേ നിയമിക്കുന്നുണ്ട്. 10 വര്‍ഷം താത്ക്കാലിക സംവിധാനത്തില്‍ ജോലി ചെയ്തവരെ സ്ഥിരപ്പെടുത്തുന്നുവെന്ന് പറയുമ്പോള്‍ തന്നെ കഴിഞ്ഞ മൂന്ന് ആഴ്ചയ്‌ക്ക് മുമ്പ് വരെ നിയമനം നേടിയവരെയും ഇപ്പോള്‍ സ്ഥിരപ്പെടുത്തുന്നതായാണ് ആക്ഷേപം. ഭരണം മാറുന്നതിന് മുമ്പ് ചെയര്‍മാന്റെ ഡ്രൈവറേയും കോര്‍പ്പറേഷനില്‍ അടുത്ത ദിവസം തന്നെ സ്ഥിരപ്പെടുത്താനാണ് ശ്രമം. പിന്‍വാതില്‍ നിയമനങ്ങള്‍ സ്ഥിരപ്പെടുത്തുന്നതിനായി ഈ മാസം ആറിന് ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേരുന്നുണ്ട്.  

പി എസ് സി നിയമനം കാത്ത് പതിനായിരങ്ങള്‍ അലയുമ്പോഴാണ് ഇവരെ നോക്കുകുത്തിയാക്കി കോര്‍പ്പറേഷന്‍ മുന്നോട്ട് പോകുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കുന്ന സ്ഥാപനത്തിന്റെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുന്ന തരത്തിലാണ് തസ്തികയില്ലാത്ത സ്ഥാനങ്ങളില്‍ നിയമനം നടത്തുന്നതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഫാക്ടറി മാനേജര്‍ പോസ്റ്റിലേയ്‌ക്ക് ഒരാളെ ആവശ്യമുള്ളപ്പോള്‍ മൂന്ന് പേരെ എടുക്കുകയും പിന്നീട് സ്ഥിരപ്പെടുത്തുകയും ചെയ്തത് ഈ സര്‍ക്കാരിന്റെ കാലത്താണ്. കഴിഞ്ഞ ഡിസംബറില്‍ കോര്‍പ്പറേഷന്റെ ആലപ്പുഴ, കണിച്ചുകുളങ്ങര, അടൂര്‍ എന്നിവിടങ്ങളിലായി 69 താത്ക്കാലികക്കാരെയാണ് സ്ഥിരപ്പെടുത്തിയത്. ഇടത് സര്‍ക്കാര്‍ ഭരണത്തിലെത്തിയ ശേഷം നിരവധി പാര്‍ട്ടി പ്രവര്‍ത്തകരെയാണ് കണിച്ചുകുളങ്ങര, അടൂര്‍, ആലപ്പുഴ എന്നിവിടങ്ങളില്‍ താത്ക്കാലികമായി നിയമിച്ച് പിന്നീട് സ്ഥിരപ്പെടുത്തിയത്. ഇതിനിടെ പൊതുമേഖല സ്ഥാപനത്തിലെ എം ഡിയ്‌ക്ക് വന്‍തുക ശമ്പളം നല്‍കുമ്പോള്‍ ജീവനക്കാരുടെ സേവനവേതന വ്യവസ്ഥകള്‍ ഇപ്പോഴും കൂട്ടിയിട്ടില്ലെന്ന് ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.

Tags: cpmappointmentcoir corporation
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന് പരാതി: സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

Kerala

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

News

കോഴിക്കോട് വിശാല സംസ്ഥാന സമിതി യോഗത്തിനിടെ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ലോക്കല്‍ സെക്രട്ടറി

Kerala

സിപിഎം തോറ്റത് വര്‍ഗീയ കാര്‍ഡ് ഇറക്കിയതിനാലെന്ന് മുസ്ലിം ലീഗ്, ഇങ്ങനെ പോയാല്‍ ഇതിലും വലിയ പതനം

പുതിയ വാര്‍ത്തകള്‍

ഷഹ്‌സാദ് ഭട്ടി നെറ്റ്‌വര്‍ക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവിന് നാളെ തിരിതെളിയും

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

ഇന്ന് വിശ്വകര്‍മ്മ ദിനം-ദേശീയ തൊഴിലാളി ദിനം; ഭാരതീയ തൊഴില്‍ സംസ്‌കാരവും സമകാലിക വെല്ലുവിളികളും

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.