Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഹുല്‍ ഗാന്ധിക്ക് ഒരു നുള്ള് ഉപ്പിന്റെ വില പോലുമില്ല; അനില്‍ അംബാനിയുടെ ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാതെ കോണ്‍ഗ്രസ്

ലോകത്തെ ധനികരായ നാല് വനിതകളില്‍ ഒരാളാണ് നിങ്ങളുടെ അമ്മയെന്ന് റിപ്പോര്‍ട്ടുകളില്‍ കാണുന്നു...എങ്ങനെയാണ് അവരത് സാധിച്ചത്?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2021, 05:56 am IST
inIndia

ന്യൂദല്‍ഹി:  റിലയന്‍സ് കമ്പനികക്കെതിരെ തുടര്‍ച്ചയായി ആക്ഷേപം ചൊരിയുന്ന രാഹുല്‍ ഗാന്ധിയെ ഉപ്പിന്റെ വിലയില്ലാത്ത മനുഷ്യന്‍ എന്നാണ് അനില്‍ അംബാനി വിശേഷിപ്പിച്ചത്. എത്രപണം രാജ്യത്തിനായി ഗാന്ധി കുടുംബം എന്ത് സംഭാവന ചെയ്യുന്നുണ്ട്?  ലോകത്തെ ധനികരായ നാല് വനിതകളില്‍ ഒരാളാണ് നിങ്ങളുടെ അമ്മയെന്ന് റിപ്പോര്‍ട്ടുകളില്‍ കാണുന്നു…എങ്ങനെയാണ് അവരത് സാധിച്ചത്? അഴിമതിയിലൂടെ കോടികള്‍ കവര്‍ന്നിട്ടോ?

അത്രയും അളവറ്റ സമ്പാദ്യം സ്വരൂപിക്കുവാന്‍ മാത്രം അവര്‍ നടത്തുന്ന ബിസിനസ് എന്താണ്?

നിങ്ങളുടെ ബ്രദര്‍ ഇന്‍ ലാ  എന്ത് ബിസിനസ് ആണ്  നടത്തുന്നത്? തുടങ്ങിയ ചോദ്യങ്ങളാണ് അമ്പാനി ഉയര്‍ത്തിയത്. ഒന്നിനും മറുപടി നല്‍കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല

അനില്‍ അമ്പാനി ചോദിച്ചത്

രാജ്യമൊട്ടുക്കും കൊള്ളയടിച്ച ഒരു കുടുംബത്തില്‍ നിന്നും ഒരു നുള്ള് ഉപ്പിന്റെ വില പോലുമില്ലാത്ത ഒരു മനുഷ്യന്‍ എനിക്കെതിരെ എല്ലാ തെരഞ്ഞെടുപ്പ് യോഗങ്ങളിലും ആക്ഷേപിച്ച് സംസാരിച്ചു കൊണ്ടിരിക്കുന്നു. എന്റെ ചില ചോദ്യങ്ങള്‍ക്ക്, ഒരുപക്ഷെ മാധ്യമങ്ങളും ചോദിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്ന ചില ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി പറയുമെന്ന് ഞാന്‍ കരുതുന്നു.

ഞാനും എന്റെ കുടുംബവും വര്‍ഷങ്ങളായി കോടികണക്കിന് രൂപയാണ് നികുതിയിനത്തില്‍ രാജ്യത്തിന് നല്‍കി കൊണ്ടിരിക്കുന്നത്.

ദശലക്ഷക്കണക്കിന് ആള്‍ക്കാര്‍ക്ക് ശമ്പളവും അവരുടെ കുടുംബത്തിന് ജീവിക്കാന്‍ ആവശ്യമായ സഹായവും നല്‍കിവരുന്നു. എന്നാല്‍, എത്രപണം  രാജ്യത്തിനായി ഗാന്ധി കുടുംബം സംഭാവന ചെയ്യുന്നുണ്ട്?

ഞാന്‍ കേട്ടിട്ടുള്ളത് നികുതി വെട്ടിപ്പിന്റെ പേരില്‍ ആകുടുംബം കോടതി കയറിയതും കോടതി അവര്‍ക്ക് ജാമ്യം അനുവദിച്ച തുമായ വാര്‍ത്തയാണ്.

ലോകത്തെ ധനികരായ നാല് വനിതകളില്‍ ഒരാളാണ് നിങ്ങളുടെ അമ്മയെന്ന് റിപ്പോര്‍ട്ടുകളില്‍ കാണുന്നു…എങ്ങനെയാണ് അവരത് സാധിച്ചത്? അഴിമതിയിലൂടെ കോടികള്‍ കവര്‍ന്നിട്ടോ?

അത്രയും അളവറ്റ സമ്പാദ്യം സ്വരൂപിക്കുവാന്‍ മാത്രം അവര്‍ നടത്തുന്ന ബിസിനസ് എന്താണ്?

അറിയുവാന്‍ എല്ലാ ഭാരതീയര്‍ക്കും അതിയായ താല്പര്യം ഉണ്ട്.

ദയവായി മറുപടി പറയുക.

കഴിഞ്ഞ 40 വര്‍ഷങ്ങളായി ഞങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത് ബാങ്കുകളില്‍ നിന്ന് വായ്‌പ്പയെടുക്കുകയും കോടിക്കണക്കി ന് രൂപ പലിശയിനത്തില്‍ തിരിച്ചടക്കുകയും പുതിയ സംരംഭങ്ങള്‍ക്കായി വീണ്ടും വായ്‌പ്പയെടുക്കുക എന്നുള്ളതുമാണ്.

ലോകത്തുള്ള എല്ലാ വ്യാപാരികളും വ്യവസായികളും അപ്രകാരം ചെയ്യുന്നുണ്ട് എന്നുള്ളത് തീര്‍ച്ചയാണ്. ആയതിനു ഞങ്ങള്‍ ബാങ്കുകാര്‍ക്ക് മതിയായ ഗ്യാരണ്ടിയും ഈടും നല്‍കുന്നു. ഞങ്ങള്‍ നല്‍കുന്ന പലിശയാണ് ബാങ്കുകാര്‍ ശമ്പളമായി ജീവനക്കാര്‍ക്കും നിക്ഷേപകര്‍ക്ക് പലിശയായും നല്‍കിവരുന്നത്.

ഇനി പറയുക,എങ്ങനെയാണ് നിങ്ങളെപ്പോലെ ഉള്ള നേതാക്കള്‍ക്കും നിങ്ങളുടെ ബ്രദര്‍ ഇന്‍ ലാക്കുമെല്ലാം പലിശരഹിത വായ്‌പകള്‍ ബാങ്കില്‍ നിന്നും അനുവദിച്ച് കിട്ടുന്നത്?

അത്തരം ആനുകൂല്യങ്ങള്‍ക്ക് അര്‍ഹമായ എന്ത് ബിസിനസ് ആണ് അയാള്‍ നടത്തുന്നത്??

ഏത് രാജ്യത്താണ് അയാള്‍ അത്തരം ബിസിനസുകള്‍ നടത്തുന്നത്???

ഏത് രാജ്യത്തെ ഏത് ബാങ്കുകളാണ് അത്തരം വായ്‌പകള്‍ നല്‍കുന്നത്?…

വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത് പോലെ നിങ്ങളുടെ ബ്രദര്‍ ഇന്‍ ലാ 15 വര്‍ഷം മുന്‍പ് ഒരു ലക്ഷം രൂപയുടെ മൂലധനത്തില്‍ ബിസിനസ് ആരംഭിച്ച ആളാണെങ്കില്‍ എങ്ങനെ കോടിക്കണക്കിന് രൂപയുടെ ഹോട്ടലുകളും അത്രതന്നെ സ്വത്തുക്കളും നൂറുകണക്കിന് ഏക്കര്‍ ഭൂമിയും മറ്റും സ്വന്തമാക്കി???അതും കേവലം 10 വര്‍ഷം കൊണ്ട്….

അത്രയും നേടിയെടുക്കാന്‍ ആവശ്യമായ ഭീമമായ തുക എങ്ങനെ അദ്ദേഹത്തിന്റെ കൈവശം വന്നു ചേര്‍ന്നു????

എങ്ങനെ 6 ഫ്‌ലാറ്റുക ളും 2 ബംഗ്ലാവുകളും നിങ്ങളുടെ കുടുംബത്തിന് ലണ്ടനില്‍ സ്വന്തമാക്കാന്‍ കഴിഞ്ഞു???

പ്രിയപ്പെട്ട നാട്ടുകാരെ,

ഈ കുടുംബം ഒരു വിദേശ ഏജന്റ് ആയി പ്രവര്‍ത്തിക്കുകയാണെന്നു അറിഞ്ഞത് മുതല്‍, ദേശവിരുദ്ധരെ പ്രോത്സാഹിപ്പിക്കുകയാണ് എന്ന് അറിഞ്ഞത് മുതല്‍ ഞാന്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് സംഭാവന നല്‍കുന്നത് നിര്‍ത്തി. അപ്പോള്‍ മുതല്‍ അവരെന്റെ പിറകെയാണ്. എന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ഒരുങ്ങി പുറപ്പെട്ടിരിക്കുകയാണ്.

എനിക്കും എന്റെ കുടുംബത്തിനും കമ്പനിക്കുമെതിരെ ആരോപണ മുന്നയി ക്കുന്നവരോട് ഞാനൊന്ന് ചോദിച്ചോട്ടെ, രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ്സ് പാര്‍ട്ടിയും മറുപടി പറയുമെന്ന് പ്രതീക്ഷിക്കുന്നു. കുറച്ച് പ്രസക്തമായ ചോദ്യങ്ങള്‍.

ഡല്‍ഹി എയര്‍പോര്‍ട്ട് മെട്രോ പ്രോജക്ടിന്റെ യും മുംബൈ മെട്രോ പ്രോ്ജക്ടിന്റെയും കരാര്‍ ഗവണ്മെന്റ് കമ്പനികള്‍ക്ക് നല്‍കാതെ മന്‍ മോഹന്‍ സിംഗ് ന്റെ നേതൃത്വത്തിലുള്ള യു. പി. എ. ഗവണ്മെന്റ് സ്വകാര്യ കമ്പനികള്‍ക്ക് നല്‍കിയല്ലോ. അത് ന്വായമെങ്കില്‍ എന്റെ കമ്പനിയെ പാര്‍ട്ണര്‍ ആയി തെരഞ്ഞെടുത്തതില്‍ എന്താണ് തെറ്റ്???

ധാരാളം ഗവണ്മെന്റ് കമ്പനികള്‍ക്ക് ചെയ്യാം എന്നിരിക്കെ എന്തുകൊണ്ടാണ് 2004-2014 കാലഘട്ടത്തില്‍ കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലും ആയി 25,350 ഓളം കോടി വരുന്ന 8 ദേശീയപാതാ പദ്ധതികള്‍ റിലയന്‍സ് കമ്പനിക്ക് നല്‍കിയത്?

Tags: അനില്‍ അംബാനിRahul Gandhi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

India

കോൺഗ്രസ് വന്ദേമാതരത്തെ അപമാനിച്ചു , ജനങ്ങൾ ഒരിക്കലും അതിന് മാപ്പ് നൽകില്ല : സോണിയ ഗാന്ധിക്കെതിരെ അമിത് ഷായുടെ രൂക്ഷ വിമർശനം

India

പ്രതിപക്ഷ നേതാവിന്റെ ജോലി ആളുകളെ ചിരിപ്പിക്കുക മാത്രമല്ല, രാജ്യത്തിന് ദിശാബോധം നൽകുകയും ചെയ്യണം : രാഹുലിനെ നിശിതമായി വിമർശിച്ച് അവധ് ഓജ

Kerala

അടുത്ത പ്രധാനമന്ത്രി രാഹുല്‍ഗാന്ധി തന്നെ! കെ സി വേണുഗോപാലിന്റെ മലപ്പുറം പ്രഖ്യാപനം

India

ഇറ്റാലിയന്‍ പ്രധാനമന്ത്രിയെയും അപമാനിച്ചു; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനം ഉയരുന്നു

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് -അണ്ണാമലൈ പോര് വരുന്നു;വിജയി മന്ത്രിസഭയിലെ മന്ത്രിമാര്‍ കൈക്കൂലി വാങ്ങുന്നു, തെളിവുണ്ടെന്ന് അണ്ണാമലൈ

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ടാം വന്ദേഭാരത് വരുമെന്ന് സുരേഷ് ഗോപി;. നിലവിലെ വന്ദേഭാരത് കോച്ചുകള്‍ ഇരട്ടിയാക്കിയത് ഓണസമ്മാനം

രാഹുല്‍ ഗാന്ധിയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും (ഇടത്ത്) ജാര്‍ഖണ്ഡിലെ പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ (വലത്ത്)

ദല്‍ഹി സമരത്തിന് രാഹുല്‍ ഗാന്ധിയ്‌ക്ക് ജാര്‍ഖണ്ഡില്‍ തിരിച്ചടി, വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി കോണ്‍ഗ്രസ്-ജെഎംഎം സര്‍ക്കാര്‍

സ്ത്രീകള്‍ക്കെതിരെ ആശ്ലീല പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അറസ്റ്റില്‍

എന്റെ ചോരയ്‌ക്ക് ഒന്നാന്തരം സ്മഗ്ലറുടെ ഗുണങ്ങളുണ്ടെന്ന് പൃഥ്വിരാജ്, ഡയലോഗ് ഖലിഫ എന്ന സിനിമയുടെ ട്രെയ് ലറില്‍

കിടപ്പറ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ് സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതിയുമായി ഭാര്യ, മര്‍ദ്ദനവും ഏറ്റു

ജാര്‍ഖണ്ഡ് : മഹാതോ നിരാഹാര സമരം അവസാനിപ്പിച്ചു, പോരാട്ടം തുടരുമെന്ന് വിദ്യാര്‍ത്ഥി നേതൃത്വം

നവ്യ നായര്‍ സ്റ്റേറ്റില്‍ വരെ ഫസ്റ്റ് വാങ്ങിക്കൊടുത്തു, പക്ഷെ അച്ഛന്‍ ഒരു ജോഡി ഡ്രസ് വാങ്ങി തന്നില്ലെന്ന വിഷമം ഇപ്പോഴുമുണ്ടെന്ന് ആലപ്പി സുദര്‍ശൻ

വാഗ്ദാനം 100 വിവാഹാലോചനകളുടെ സമ്പര്‍ക്ക വിവരങ്ങള്‍,നല്‍കിയത് 51 എണ്ണം, മാട്രിമോണിയല്‍ വെബ്സൈറ്റിന് പിഴയിട്ട് സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍

ഒടുവില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് വഴങ്ങി ജാര്‍ഖണ്ഡ് സര്‍ക്കാര്‍, വിവാദ റിക്രൂട്ട്‌മെന്‌റ് ടെസ്റ്റുകള്‍ റദ്ദാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.