Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രണ്ടാമൂഴമോ? സിപിഎമ്മില്‍ ആശങ്ക; ഉറപ്പെങ്കില്‍ ‘ആക്രാന്ത’മെന്തിന്?; സിഎജി പ്രമേയം പുലിവാല്‍

സിഎജിക്കെതിരെ പ്രമേയം പാസ്സാക്കിയതില്‍ സിപിഎമ്മില്‍ ഭിന്നാഭിപ്രായമുണ്ട്. വീണ്ടും അധികാരത്തില്‍ വരുമെന്ന് പറഞ്ഞ ശേഷം എന്തിനാണ് ഭരണഘടനയെ വെല്ലുവിളിച്ച് പ്രമേയം പാസ്സാക്കി വേണ്ടാത്ത പണിക്കു പോയത്, അവര്‍ ചോദിക്കുന്നു. സിഎജിക്കെതിരെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു നടപടി, ഇത് സംസ്ഥാന സര്‍ക്കാരിനെ കൂടുതല്‍ കുഴപ്പത്തില്‍ കൊണ്ട് ചാടിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

അജി ബുധനൂര്‍ by അജി ബുധനൂര്‍
Jan 24, 2021, 06:50 pm IST
in Kerala

തിരുവനന്തപുരം: ഭരണത്തുടര്‍ച്ച ലഭിക്കുമെന്ന പാര്‍ട്ടി നിലപാടില്‍ കടുത്ത സംശയവുമായി ഒരു വിഭാഗം നേതാക്കളും അണികളും. ഭരണനേട്ടം രണ്ടാമൂഴം ലഭ്യമാക്കുമെന്നാണ് വാദം. അങ്ങനെയെങ്കില്‍ സിഎജിയുടെയും  കേന്ദ്ര അന്വേഷണ ഏജന്‍സികളുടെയും പേരില്‍ കോലാഹലമുണ്ടാക്കുന്നതും, സ്വര്‍ണക്കടത്തടക്കമുള്ള വിഷയങ്ങളില്‍ വിശദീകരണങ്ങളും ന്യായീകരണങ്ങളുമായി ഇറങ്ങുന്നതും കെ.വി. തോമസിനെപ്പോലുള്ളവരെ പാര്‍ട്ടി ചാക്കിട്ട് പിടിക്കാന്‍ ശ്രമിക്കുന്നതും എന്തിനെന്ന് ഇവരുടെ ചോദ്യം.  കോണ്‍ഗ്രസില്‍ നിന്ന് പോകുന്നവര്‍ ബിജെപിയില്‍ ചേരേണ്ട സിപിഎമ്മിലേക്ക് വരൂയെന്ന് ഇന്നലെ മുതിര്‍ന്ന നേതാവ് പി. രാജീവ് അഭ്യര്‍ഥിച്ചതും എന്തിനെന്ന് അവര്‍ സംശയം പ്രകടിപ്പിക്കുന്നു.

സിഎജിക്കെതിരെ പ്രമേയം പാസ്സാക്കിയതില്‍ സിപിഎമ്മില്‍ ഭിന്നാഭിപ്രായമുണ്ട്.  വീണ്ടും അധികാരത്തില്‍ വരുമെന്ന് പറഞ്ഞ ശേഷം എന്തിനാണ് ഭരണഘടനയെ വെല്ലുവിളിച്ച് പ്രമേയം പാസ്സാക്കി വേണ്ടാത്ത പണിക്കു പോയത്, അവര്‍ ചോദിക്കുന്നു. സിഎജിക്കെതിരെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു നടപടി,  ഇത് സംസ്ഥാന സര്‍ക്കാരിനെ കൂടുതല്‍ കുഴപ്പത്തില്‍ കൊണ്ട് ചാടിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

തങ്ങളുടെ കൈകള്‍ പരിശുദ്ധമെന്നാണ് ആവര്‍ത്തിക്കുന്നത്. പിന്നെന്തിന് സിഎജിയെ കുറ്റപ്പെടുത്തി പ്രമേയം പാസ്സാക്കി. പ്രമേയം പാസ്സാക്കിയതിന്റെ പേരില്‍  സിഎജിയുടെ  കണ്ടെത്തല്‍  റിപ്പോര്‍ട്ടില്‍ നിന്ന് മാറ്റാന്‍ സാധിക്കില്ല. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് റിപ്പോര്‍ട്ടിന്മേല്‍ നടപടിയെടുക്കാനും സാധിക്കില്ല. എന്തോ മറച്ച് വയ്‌ക്കാനുണ്ടെന്ന്  കരുതും.  ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിനും പാര്‍ട്ടിക്കും അവമതിപ്പുണ്ടാക്കാനേ പ്രമേയം ഉപകരിച്ചുള്ളൂ, അവര്‍ ചൂണ്ടിക്കാട്ടുന്നു.

സിഎജിയാണ് രാജ്യത്തെ  പല അഴിമതിക്കേസുകളും  കണ്ടെത്തിയത്. അതൊക്കെ ശരിയാണെന്ന് അന്വേഷണ ഏജന്‍സികളും പിന്നീട് കണ്ടെത്തിയിട്ടുണ്ട്. കിഫ്ബിയില്‍ എന്തെങ്കിലും ക്രമക്കേട് കണ്ടെത്തിയാല്‍  പ്രമേയത്തിന്റെ ആധികാരികത അന്ന് ചോദ്യം ചെയ്യപ്പെടും. സിഎജിയുടെ കണ്ടെത്തലുകള്‍ ശരിയെന്ന് തെളിഞ്ഞാല്‍ അപ്പോള്‍ മറുപടി പറയേണ്ടി വരുന്നത് പാര്‍ട്ടിയാണ്. ധനമന്ത്രി തോമസ് ഐസക്ക് കുറച്ചുകൂടി വിവേകം കാണിക്കണമായിരുന്നു. മസാല ബോണ്ടു വഴി വിദേശത്ത് നിന്നാണ് കൂടുതല്‍ പണമെത്തുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ റിപ്പോര്‍ട്ടുകളും പ്രമേയങ്ങളും അല്ല ബോണ്ടിന് ശക്തി പകരുന്നത്. കേന്ദ്രസര്‍ക്കാരിന്റെ സഹായം മസാല ബോണ്ടിന്റെ വിശ്വാസ്യതയ്‌ക്ക്  അത്യാവശ്യ ഘടകമാണ്. സിഎജിയുടെ പരാമര്‍ശവും സംസ്ഥാന സര്‍ക്കാരിന്റെ വെല്ലുവിളിയും കാരണം കേന്ദ്ര സര്‍ക്കാര്‍ മസാലബോണ്ടിന് വേണ്ട പിന്തുണ ഇനി നല്‍കിയെന്നു വരില്ല. ഇത് കിഫ്ബിക്ക് കടുത്ത തിരിച്ചടിയാകുമെന്നും വിലയിരുത്തുന്നു.  

ഗവര്‍ണറെയും വെല്ലുവിളിക്കുന്ന തരത്തിലായി പ്രമേയം.  സിഎജി റിപ്പോര്‍ട്ട് നിയമസഭയില്‍ സമര്‍പ്പിക്കുന്നത് ഗവര്‍ണര്‍ക്കു വേണ്ടിയാണ്. എന്തെങ്കിലും അഭിപ്രായ ഭിന്നത ഉണ്ടെങ്കില്‍ ഗവര്‍ണര്‍ക്ക് രേഖാമൂലം പരാതി നല്‍കാമായിരുന്നുവെന്ന അഭിപ്രായവും പാര്‍ട്ടിയില്‍ ഉയരുന്നു. സര്‍ക്കാര്‍ പിടിച്ച പുലിവാലെന്നാണ് പ്രമേയത്തെക്കുറിച്ച് മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം.

Tags: അസംബ്ലി ഇലക്ഷന്‍Pinarayi Vijayanകേരള സര്‍ക്കാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേതൃത്വം വിചാരണ ചെയ്യപ്പെടുന്നു; പിണറായിക്കെതിരെ നീക്കം ശക്തം, സിപിഎം ആഭ്യന്തര പ്രതിസന്ധിയില്‍

Kerala

ഈ മാലാ പാര്‍വ്വതി യുഡിഎഫോ അതോ എല്‍ഡിഎഫോ? രേവന്ത് റെഡ്ഡിയ്‌ക്കെതിരെ പിണറായിയെ വാഴ്‌ത്തി, പിണറായിയെ സ്റ്റേജിലെത്തിച്ചതിന് സതീശന് വാഴ്‌ത്തല്‍

Kerala

പിണറായി വിജയൻ അടച്ചുപൂട്ടിയ സെക്രട്ടറിയേറ്റിന്റെ സമരകവാടം തുറന്നു; നോർത്ത് ഗേറ്റ് തുറന്നത് പത്ത് വർഷങ്ങൾക്ക് ശേഷം

Kerala

പിണറായിയെ പ്രതിപക്ഷ നേതാവാക്കിയതിൽ പി.ബിയിൽ ഭിന്നത; നേതൃമാറ്റം ആവശ്യപ്പെട്ട് ജില്ലാ ഘടകങ്ങൾ

Kerala

ഗവര്‍ണറെ കണ്ട് പിണറായി വിജയൻ; രാജ് ഭവനില്‍ എത്തി കൂട്ടിക്കാഴ്ച നടത്തി

പുതിയ വാര്‍ത്തകള്‍

തകർന്നതോ ഉപേക്ഷിച്ചതോ ആയ വിഗ്രഹങ്ങൾ ശേഖരിക്കുന്നതിനായി ഡൽഹി സർക്കാർ ശേഖരണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നു: അറിയിപ്പുമായി മുഖ്യമന്ത്രി രേഖ ഗുപ്ത

ക്ഷേത്രങ്ങള്‍ക്ക് മേല്‍ സര്‍ക്കാര്‍ നിയന്ത്രണം; സാധുത പരിശോധിക്കാന്‍ സുപ്രീംകോടതി

ചാവറ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന വാഗ്ദത്ത ഭൂമിയുടെ ട്രെയിലര്‍ പുറത്തിറക്കുന്ന ചടങ്ങ് നിര്‍മാതാവും നടനുമായ ഷാജു വാലപ്പനും ഭാര്യ ലിന്‍സി ഷാജു വാലപ്പനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു

മലയാളത്തിലെ ആദ്യ എഐ ചിത്രം വാഗ്ദത്ത ഭൂമിയുടെ ട്രെയിലര്‍ പുറത്തിറങ്ങി

ഉന്നത വിദ്യാഭ്യാസം കോൺഗ്രസിന്, ലത്തീൻ സഭയുടെ എതിർപ്പിനിടെ ഫിഷറീസ് മുസ്ലിം ലീഗിന്

വര്‍ക്ക് ബുക്ക് അച്ചടിപോലും തുടങ്ങിയിട്ടില്ല; സ്‌കൂള്‍ തുറന്നാലും പുസ്തകമെത്തില്ല, ബൈന്‍ഡ് ചെയ്യാനുള്ളത് 1.8 കോടി പാഠപുസ്തകം

ഏകദിന ടീമില്‍ സഞ്ജു ഇല്ല; അഫ്ഗാനെതിരായ പരമ്പരയ്‌ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു

കെ.വി. തോമസ് കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിസ്ഥാനം ഒഴിഞ്ഞു, കേരളഹൗസിലെ മുറിയും വിട്ടുനൽകി

ലോകകപ്പ് സംപ്രേഷണം: ഫിഫ അധികൃതര്‍ ഭാരതത്തില്‍

ഇന്‍ഡോ-മെഡിറ്ററേനിയനിലെ തന്ത്രപരമായ പങ്കാളിത്തം

വന്ദേമാതരത്തോട് എന്തേ ഇത്ര അസഹിഷ്ണുത?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.