Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിയമസഭാ തെരഞ്ഞെടുപ്പില്‍ പുറത്തുനിന്നുള്ള നേതാക്കള്‍ മത്സരിക്കണ്ട; കണ്ണൂരില്‍ 3 സീറ്റ് വേണമെന്ന് ലീഗ്, കൂത്തുപറമ്പും തളിപ്പറമ്പും ആവശ്യപ്പെട്ടേക്കും

തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞപ്പോള്‍ ലീഗ് മുന്നേറിയിരുന്നു. ഇത് കണക്കിലെടുത്താണ് ഇത്തവണ സീറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2021, 10:27 am IST
in Kerala

കണ്ണൂര്‍ : നിയമസഭാ തെരഞ്ഞെടുപ്പിന് സീറ്റ് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് രംഗത്ത്. കണ്ണൂര്‍ ജില്ലയില്‍ മത്സരിക്കുന്നതിന് മൂന്ന് സീറ്റ് വേണമെന്നാണ് ലീഗ് നേരത്തെ തന്നെ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാന ഭാരവാഹികള്‍ ജില്ലാ സന്ദര്‍ശനത്തിനായി എത്തുമ്പോള്‍ ഇക്കാര്യം ആവശ്യപ്പെടുമെന്നാണ് സൂചന.

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി പുറത്തുനിന്നുള്ള നേതാക്കളാരും ഇങ്ങോട്ടേയ്‌ക്ക് എത്തണ്ട. ജില്ലയിലെ നേതാക്കള്‍ക്ക് തന്നെ ഇത്തവണ മത്സരിക്കാന്‍ അവസരം നല്‍കണമെന്നുമാണ് ലീഗിന്റെ നിലപാട്. ഈ മാസം ആറിന് സംസ്ഥാന ഭാരവാഹികള്‍ ജില്ലാ സന്ദര്‍ശനത്തിനെത്തുമ്പോള്‍ ഈ നിര്‍ദ്ദേശം ലീഗ് അറിയിക്കും.

തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞപ്പോള്‍ ലീഗ് മുന്നേറിയിരുന്നു. ഇത് കണക്കിലെടുത്താണ് ഇത്തവണ സീറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്. പതിനൊന്ന് മണ്ഡലങ്ങളുള്ള കണ്ണൂരില്‍ അഴീക്കോട് സീറ്റ് മാത്രമാണു നിലവില്‍ ലീഗിനുള്ളത്. രണ്ടു തവണ അഴീക്കോട് എംഎല്‍എയായ കെ.എം. ഷാജി ഇത്തവണ മല്‍സരിക്കില്ലെന്നും പകരം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ് എത്തുമെന്നുമുള്ള ആലോചനകള്‍ നടക്കുന്നതിനിടെയാണു ജില്ലാ നേതൃത്വം രണ്ട് സീറ്റ് അധികം വേണമെന്ന് തീരുമാനമെടുത്തിരിക്കുന്നത്. 

പത്തു വര്‍ഷമായി അഴീക്കോട് സീറ്റില്‍ മാത്രമാണു മല്‍സരം. ജില്ലയില്‍ പാര്‍ട്ടി വളരണമെങ്കില്‍ ജില്ലക്കാരനായ എംഎല്‍എ വേണമെന്നതാണു നേതൃത്വത്തിന്റെ വാദം. അതിനാല്‍ അഴീക്കോടിന് പുറമേ കൂത്ത്പറമ്പും, തളിപ്പറമ്പുമാണ് ലീഗ് ഇത്തവണ ചോദിക്കാന്‍ ഉദ്ദേശിച്ചിരിക്കുന്നത്.  

നേരത്തെ കണ്ണൂരിലും പഴയ പെരിങ്ങള(ഇപ്പോള്‍ കൂത്തുപറമ്പ്)ത്തും അഴീക്കോടും ലീഗ് മാറി മാറി മല്‍സരിച്ചിരുന്നു. കണ്ണൂരില്‍ ലീഗിനു ലഭിച്ചുപോന്ന സീറ്റുകളില്‍ രണ്ടു തവണ മാത്രമേ ജില്ലയിലെ ലീഗ് നേതാക്കള്‍ എംഎല്‍എമാരായിട്ടുള്ളൂ. കണ്ണൂരില്‍ ഇ.അഹമ്മദും പെരിങ്ങളത്ത് കെ.എം.സൂപ്പിയും.

തളിപ്പറമ്പില്‍ കഴിഞ്ഞ തവണ മത്സരിച്ച കേരളാ കോണ്‍ഗ്രസ് എമ്മും, കൂത്തുപറമ്പില്‍ മല്‍സരിച്ച എല്‍ജെഡിയും ഇത്തവണ എല്‍ഡിഎഫിലായതിനാല്‍ ഈ സീറ്റുകള്‍ മുന്നണിയില്‍ ഒഴിവു വരും. കഴിഞ്ഞതവണ എല്‍ജെഡി മല്‍സരിച്ച മട്ടന്നൂരും ഒഴിവാണ്. എന്നാല്‍ ഇതില്‍ ഒരെണ്ണം മാത്രമാണ് ലീഗ് നേതൃത്വം തരുന്നതെങ്കില്‍ കൂത്തുപറമ്പ് സീറ്റിനാകും ലീഗ് താല്‍പര്യപ്പെടുക. അതേസമയം അഴീക്കോടും തളിപ്പറമ്പും അടുത്തടുത്ത മണ്ഡലങ്ങളായതിനാല്‍ രണ്ടിടത്തും ലീഗ് മല്‍സരിക്കുന്നത് കോണ്‍ഗ്രസ് ചിലപ്പോള്‍ താത്പ്പര്യപ്പെടില്ല.  

Tags: keralakannurelectionമുസ്ലീംഅസംബ്ലി ഇലക്ഷന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങി; കല്ലറയിൽ രണ്ട് മൃത‌ദേഹങ്ങൾ മാത്രം, ആശ്വാസമെന്ന് പള്ളിവികാരി

Kerala

അനധികൃത കുടിയേറ്റം; കേരളത്തിലേക്ക് വരുകയായിരുന്ന 40 ബംഗ്ലദേശ് പൗരന്മാർ മൈസൂരുവിൽ പിടിയിൽ

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്
Kerala

ഇതര സംസ്ഥാന തൊഴിലാളികളുടെ രേഖകള്‍ പരിശോധിക്കണം: ഹിന്ദു ഐക്യവേദി

India

മഹാരാഷ്‌ട്ര നിയമസഭാ കൗൺസിൽ മഹായുതി തൂത്തുവാരി; 17 ൽ 16 സീറ്റുകളും നേടി, മഹാ വികാസ് അഘാഡി പൂർണമായും തുടച്ചു നീക്കപ്പെട്ടു

Editorial

പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ

പുതിയ വാര്‍ത്തകള്‍

കോച്ചിംഗിനിടെ ലൈംഗിക പീഡനം: ക്രിക്കറ്റ് കോച്ച് മനുവിന് രണ്ടാമത്തെ കേസില്‍ 35 വര്‍ഷം കഠിന തടവ്

കെ എസ് ആര്‍ ടി സി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര: പ്രതിദിനം 2.5 കോടി രൂപയുടെ നഷ്ടം

ഇഡി ഓഫീസിലേക്ക് രാവിലെ ചോദ്യം ചെയ്യലിനായി പോകുന്ന നീല ചുരിദാര്‍ ധരിച്ച വീണ വിജയന്‍ (വലത്ത്) വീണ വിജയന്‍ ചോദ്യം ചെയ്യലിന് ശേഷം രാത്രി മടങ്ങുന്നു (ഇടത്ത്)

10 മണിക്കൂര്‍ നേരം ഇഡി ചോദ്യം ചെയ്തു, പിണറായിയുടെ മകള്‍ വീണ മടങ്ങി

വായനമുറി: എന്തുകൊണ്ട് ഹിന്ദു ധർമ്മത്തെ ആക്രമിച്ചുകൊണ്ടേയിരിക്കുന്നു?

വീര്യം കുറഞ്ഞ മദ്യത്തിന്റെ വിപണനം യുഡിഎഫ് തീരുമാനിക്കുമെന്ന് മന്ത്രി എം ലിജു, ഏത് മദ്യ വില്പന ആയാലും എക്‌സൈസ് വിഭാഗം അറിഞ്ഞിരിക്കണം

കൈക്കൂലി കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ ഒളിവില്‍ പോയ മുന്‍ വില്ലേജ് ഓഫീസര്‍ വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍

പൊതുനിരത്തിലെ നിസ്ക്കാരം നിരോധിക്കാൻ ഡെന്മാർക്ക് : അഞ്ച് നേരം ബാങ്ക് വിളിക്കാൻ അനുമതി നൽകില്ല ; അത്തരം ശബ്ദം ഡെന്മാർക്കിൽ കേൾക്കരുതെന്ന് മന്ത്രി

അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് ആരോപണം: 2 പേര്‍ അറസ്റ്റില്‍

വനിതാ ജീവനക്കാര്‍ക്ക് പ്രസവാവധി വര്‍ദ്ധിപ്പിച്ച കേന്ദ്ര നിയമ ഭേദഗതി സംസ്ഥാനത്തും നടപ്പാക്കിയെന്ന് മന്ത്രി ബിന്ദു കൃഷ്ണ

ഇന്ത്യയെയും , മോദിയെയും അപമാനിച്ച സഹേദിന് ഇന്ത്യയിൽ കിട്ടിയ തിരിച്ചടി ഇങ്ങനെ : വിഷമം അറിയിച്ച് ബംഗ്ലാദേശ് ; ഇന്ത്യ കൂടുതൽ കർശനമായ നിലപാടിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.