Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രക്തസാക്ഷികള്‍ വിലപിക്കുന്നു; ‘വിപ്ലവപ്രസ്ഥാനത്തെ അനാഥമാക്കിയവരെ ഞങ്ങള്‍ വിടില്ല’

സിപിഎമ്മിന്റെയും പുരോഗമന കലാസാഹിത്യ സംഘത്തിന്റെയും പ്രവര്‍ത്തകനും, നാടകപ്രവര്‍ത്തകനുമായ മാലൂര്‍ ശ്രീധരന്‍ (78) മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്തംഗവുമാണ്. അദ്ദേഹത്തിന്റെ ആത്മകഥാപരമായ ഓര്‍മക്കുറിപ്പുകള്‍ അടങ്ങിയ പുസ്തകമാണിത്. പാര്‍ട്ടി ക്ഷയിച്ചെന്നു പുസ്തകത്തില്‍ പരാമര്‍ശമുള്ളതാണ് പ്രകാശനത്തില്‍ നിന്ന് പിന്മാറാന്‍ സുധാകരനെ പ്രേരിപ്പിച്ചത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 30, 2020, 08:59 pm IST
in Kerala

ആലപ്പുഴ: ആറര പതിറ്റാണ്ടിന്റെ അനുഭവസമ്പത്തിന്റെ അടിസ്ഥാനത്തില്‍ മാലൂര്‍ ശ്രീധരന്‍ സഖാവ് പറയുന്നു, പാര്‍ട്ടിക്ക് വഴിതെറ്റിയെന്ന്. ഒരു കമ്മ്യൂണിസ്റ്റ് സ്വാനുഭവത്തില്‍ നിന്ന് രേഖപ്പെടുത്തിയ സത്യസന്ധമായ ചരിത്രം അടങ്ങിയ പുസ്തകം പ്രകാശനം ചെയ്യാന്‍ പോലും കഴിയാതെ മന്ത്രി ജി. സുധാകരന്‍ പിന്മാറിയതോടെയാണ് ശ്രീധരന്‍ എഴുതിയ ‘ഓര്‍മ്മത്തിളക്കത്തില്‍ ശ്രീനിയുടെ നാട്’ എന്ന പുസ്തകം ചര്‍ച്ചയായത്.  

സിപിഎമ്മിന്റെയും പുരോഗമന കലാസാഹിത്യ സംഘത്തിന്റെയും പ്രവര്‍ത്തകനും, നാടകപ്രവര്‍ത്തകനുമായ മാലൂര്‍ ശ്രീധരന്‍ (78)  മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്തംഗവുമാണ്. അദ്ദേഹത്തിന്റെ ആത്മകഥാപരമായ ഓര്‍മക്കുറിപ്പുകള്‍ അടങ്ങിയ പുസ്തകമാണിത്.  പാര്‍ട്ടി ക്ഷയിച്ചെന്നു പുസ്തകത്തില്‍ പരാമര്‍ശമുള്ളതാണ് പ്രകാശനത്തില്‍ നിന്ന് പിന്മാറാന്‍ സുധാകരനെ പ്രേരിപ്പിച്ചത്.  

മാലൂര്‍ സ്വന്തം കഥയാണു പറയുന്നതെങ്കിലും അതില്‍ ‘ശ്രീനി’ എന്ന കഥാപാത്രമായാണ് അദ്ദേഹം രംഗത്തെത്തുന്നത്.  ഓര്‍മക്കുറിപ്പുകളില്‍ മറ്റെല്ലാ പ്രധാന നേതാക്കളും യഥാര്‍ഥ പേരില്‍ തന്നെയാണ് പുസ്തകത്തിലുള്ളത്.

ഒരു അധ്യായത്തില്‍ പറയുന്നു, ഇന്ത്യയിലെ മഹാഭൂരിപക്ഷം ജനങ്ങളും ജാതി മതവിശ്വാസികളും ആചാരനുഷ്ഠാനങ്ങളില്‍ നിഷ്ഠയുള്ളവരുമാണ്. ജനങ്ങളുടെ പൊതുവികാരം പഠിച്ച് അതിന് അനുരോധമായി രാഷ്‌ട്രീയ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയും ഇടതുപക്ഷവും പരാജയപ്പെടുന്നു. തല്‍ഫലമായി ഇടതുപക്ഷത്തിന്റെ സ്വാധീനവും ദുര്‍ബലപ്പെടുന്നു.’

കമ്യൂണിസ്റ്റുകാരില്‍ ചിലരുടെ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിക്കാകെ ദുഷ്‌പേര് ഉണ്ടാക്കുന്നുണ്ടെന്നും മാലൂര്‍ പറയുന്നു.  സ്വാര്‍ഥതയും തലക്കനവും ആര്‍ഭാട ജീവിതവും ജനങ്ങള്‍ അംഗീകരിക്കാറില്ല. കമ്യൂണിസ്റ്റു പാര്‍ട്ടി അധികാരത്തില്‍ വരുമ്പോഴെല്ലാം കുറേപ്പേരെങ്കിലും ഇത്തരക്കാരാകാറുണ്ട്.  

അവസാനത്തെ അധ്യായത്തിന്റെ പേര് ‘രക്ഷകനെക്കാത്ത്’ എന്നാണ്. ‘തെരഞ്ഞെടുപ്പ് ഫലം വന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഇടതുമുന്നണി വമ്പിച്ച ഭൂരിപക്ഷം നേടുമെന്നായിരുന്നു പ്രതീക്ഷ. ഫലം മറിച്ചായിരുന്നു. വലതുപക്ഷത്തിന് വന്‍ മുന്നേറ്റം. ഇടതുപക്ഷം തകര്‍ന്നടിഞ്ഞു.  ശ്രീനിയുടെ സ്വപ്‌നത്തില്‍ വന്ന് പ്രമുഖ നേതാക്കള്‍ വിലപിക്കുന്നുണ്ട്. കൊല്‍ക്കത്ത തിസീസ് അവതരിപ്പിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ബി.ടി. രണദിവെ ശ്രീനിയുടെ സ്വപ്‌നത്തില്‍ വന്നു പറഞ്ഞത്:

‘പോരാട്ടങ്ങളിലൂടെ, രക്തസാക്ഷിത്വങ്ങളിലൂടെ ഇന്ത്യയില്‍ വളര്‍ത്തിയെടുത്ത കമ്യൂണിസ്റ്റ് പാര്‍ട്ടി ഇന്നെവിടെ? ഞങ്ങളുടെ വിപ്ലവ സ്വപ്‌നങ്ങളെവിടെ?’ അടുത്തത് എകെജിയാണ് സ്വപ്നത്തിലെത്തിയത്’ കോടിക്കണക്കിനു പാവങ്ങള്‍ പോരാട്ടങ്ങളില്‍ പങ്കെടുത്തു. ഞാന്‍ പിരിയുമ്പോള്‍ സ്വേച്ഛാധിപത്യത്തിന് അന്ത്യം കുറിക്കാന്‍ പങ്കുവഹിച്ചതില്‍ അഭിമാനിക്കുന്ന പാര്‍ട്ടിയായിരുന്നു നമ്മുടേത്. നമ്മുടെ ആ പാര്‍ട്ടി ഇന്നെവിടെ…?’

സ്വപ്‌നത്തില്‍ അവസാനം ശ്രീനിയെ പിന്തുടര്‍ന്നത് രക്തസാക്ഷികളാണ്. ‘ചെങ്കൊടി പിടിച്ചുകൊണ്ട് മാര്‍ച്ച് ചെയ്തുവരുന്ന ആയിരക്കണക്കിന് രക്തസാക്ഷികള്‍… അവരുടെ ഉറക്കെയുള്ള ശബ്ദങ്ങള്‍’ ഞങ്ങളുടെ ജീവനും രക്തവും കൊണ്ട് വളര്‍ത്തിയെടുത്ത വിപ്ലവപ്രസ്ഥാനത്തെ അനാഥമാക്കിയവരെ ഞങ്ങള്‍ വിടില്ല… വിടില്ല…’ കമ്യൂണിസ്റ്റ് പാര്‍ട്ടി നാമാവശേഷമായി; രക്തസാക്ഷികളേ മാപ്പ്.

Tags: keralacpm
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

Kerala

അമ്പലപ്പുഴയില്‍ നേതൃത്വത്തെ ‘തിരുത്തി’ അണികള്‍; എല്ലാ മേഖലയിലും സിപിഎം പിന്നിലായി

Kerala

ജയിക്കില്ലെന്ന് അറിയാമായിരുന്ന മണ്ഡലത്തിൽ തന്നെ നിർബന്ധിച്ച് മത്സരിപ്പിച്ചു; അതൃപ്തി തു റന്നു പറഞ്ഞ് കെ.കെ ശൈലജ

Kerala

ഇടതു മുന്നണിയോഗത്തിൽ പിണറായിക്കെതിരെ രൂക്ഷ വിമർശനം; വ്യക്തി കേന്ദ്രീകൃതമായ ശൈലി വേണ്ടെന്ന് നേതാക്കൾ

Kerala

കെ.സുരേന്ദ്രനെതിരെ ക്രോസ് വോട്ടിങ്: മഞ്ചേശ്വരത്ത് സിപിഎം സ്ഥാനാർത്ഥിക്ക് കെട്ടിവെച്ച കാശ് നഷ്ടമായി നാണംകെട്ട തോൽവി; സ്വന്തം ബൂത്തിൽ പോലും മൂന്നാമത്

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.