Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നഷ്ടങ്ങളെല്ലാം തിരികെ പിടിച്ച് ശിവാജി

രാജാപ്പൂരില്‍ വച്ചായിരുന്നു ശിവാജി ബാളജി ആവജിയുമായി പരിചയപ്പെട്ടത്. രാജേയില്‍ അത്യന്തം പ്രഭാവതിനായ ബാളജി പിന്നീട് രാജേയുടെ കാര്യാലയ കാര്യദര്‍ശിയായി മാറി.നോക്കിനില്‍ക്കാനെ ആദില്‍ശാഹയ്‌ക്ക് സാധിച്ചുള്ളൂ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2020, 03:00 am IST
in Samskriti

മോഹന കണ്ണന്‍

രായബഗാന്‍ ഖാനോട് പറഞ്ഞു- സിംഹത്തിന്റെ ഗുഹയില്‍ പ്രവേശിച്ചാല്‍ ഇതേ ഗതിയുള്ളൂ മറ്റൊന്നു വരില്ല. താങ്കള്‍ ശിവാജിയുമായി സന്ധി ചെയ്യൂ. എന്നാല്‍ പ്രാണന്‍ രക്ഷിക്കാം, മറ്റുപായമില്ല.

ശിവാജി രാജഭൂഷണങ്ങള്‍ ധരിച്ച് വെള്ളക്കുതിരപ്പുറത്ത് കയറി ഉംബരഖിണ്ഡിന്മേല്‍ പ്രത്യക്ഷനായി. ആ മലമുകളില്‍ അദ്ദേഹത്തിന്റെ രൂപം വളരെ ഭവ്യമായി പ്രകാശിക്കുന്നുണ്ടായിരുന്നു. കരതലബ്ഖാന്റെ ദൂതന്‍ വന്നു പ്രാണഭിക്ഷ യാചിച്ചു.  

ശിവാജിയുടെ ഉദ്ദേശ്യം  പൂര്‍ത്തിയായി. യുദ്ധം നിര്‍ത്താന്‍ അദ്ദേഹം സൈന്യത്തിന് നിര്‍ദ്ദേശം കൊടുത്തു. ഖാന്‍ ശിവാജിക്ക് വളരെയധികം സമ്മാനങ്ങള്‍ നല്‍കി. രാജേ, ഖാന് ജീവദാനം നല്‍കി. യുദ്ധസാമഗ്രികളും ധനവും ശിവാജി പിടിച്ചെടുത്തു. ശയിസ്‌തേഖാന്റെ മേല്‍ നേടിയ ആദ്യത്തെ വന്‍ വിജയമായിരുന്നു ഇത്. ലജ്ജിതനായ കരതലബ്ഖാന്‍ പൂനെയ്‌ക്ക് തിരിച്ച് പോയി.

ഇതിനുശേഷം ശിവാജിയുടെ ദൃഷ്ടി രാജാപ്പൂരില്‍ പതിഞ്ഞു അവിടെ ഒരു പഴയ കടം തീര്‍ക്കാനുണ്ടായിരുന്നു. പന്‍ഹാളകോട്ടയില്‍ ശിവാജി സിദ്ദി ജൗഹറാല്‍ വളയപ്പെട്ടപ്പോള്‍ ഇംഗ്ലീഷുകാരായിരുന്നു തങ്ങളുടെ പീരങ്കികൊണ്ട് കോട്ടയുടെ ഭിത്തി വീഴ്‌ത്തിയത്. ആ ദിവസങ്ങളില്‍ രാജാപ്പൂര്‍ ബീജാപ്പൂരിന്റെ കീഴിലുള്ള പ്രമുഖമായ ബ്രിട്ടീഷ് വാണിജ്യ കേന്ദ്രമായിരുന്നു. ശിവാജിയുടെ വിജയാശ്വം കൊങ്കണത്തിന്റെ സമുദ്രതീരത്തുകൂടി ഓടാനാരംഭിച്ചു. മുഖ്യ ലക്ഷ്യം രാജാപുരം ആയിരുന്നു. നാലായിരം സൈനികരുമായി പെട്ടെന്ന് രാജേ നഗരത്തിനുമേല്‍ ആക്രമണം നടത്തി. അവിടുത്തെ സ്വദേശീയരും വിദേശീയരുമായ വ്യാപാരികളെ വിളിച്ച് കരം വസൂലാക്കി. എന്നാല്‍ ഇംഗ്ലീഷുകാരെ വിളിച്ചില്ല. അദ്ദേഹം സ്വയം അവിടെ ചെന്ന് അവരെ കാണാനാണ് ഉദ്ദേശം.

എന്നാല്‍ അപ്പോഴേക്കും ഹെന്റി രേവിംടന്‍ അഞ്ചാറുപേരുമായി ശിവാജിയെ കാണാന്‍ വന്നു. ക്രുദ്ധനായ രാജേ അവരെ കണ്ടയുടനെ ബന്ധനസ്ഥനാക്കാന്‍ ആജ്ഞാപിച്ചു. സൈനികര്‍ ആറുപേരെയും ബന്ധനസ്ഥരാക്കി. ഇംഗ്ലീഷുകാരുടെ മുഴുവന്‍ സമ്പത്തും പിടിച്ചെടുത്തു. പന്‍ഹാളകോട്ടയിലെ അവരുടെ വഞ്ചനയ്‌ക്ക് മറുപടി നല്‍കി. രണ്ടുവര്‍ഷം ജയിലില്‍ പാര്‍പ്പിച്ചതിനുശേഷം അവരെ മോചിപ്പിച്ചു.  

ഈ സംഭവത്തിനുശേഷം ഇംഗ്ലീഷുകാര്‍ ഒരിക്കലും ശിവാജിക്കെതിരായി ആരെയും സഹായിച്ചിട്ടില്ല. രാജാപ്പൂരിനടുത്തുള്ള ഖാരെപട്ടണം തുറമുഖം ശിവാജി പിടിച്ചെടുത്ത് അവിടെ ഭരണവ്യവസ്ഥ ചെയ്തു. ആദില്‍ശാഹിയുടെ കൈവശമുള്ള മറ്റൊരു പ്രമുഖ തുറമുഖമായിരുന്നു ദാഭോല്‍ പത്തനം. ഇത് അന്തര്‍ രാഷ്‌ട്രീയ വ്യാപാര കേന്ദ്രമായിരുന്നു മിസ്ര്, ഇറാന്‍ മുതലായ ദേശങ്ങളുടെ കപ്പല്‍ ഈ തുറമുഖത്ത് വന്നുപോകുമായിരുന്നു. ശിവാജി ഇവിടെയും തന്റെ ഭരണവ്യവസ്ഥ സ്ഥാപിച്ചു.

രാജാപ്പൂരില്‍ വച്ചായിരുന്നു ശിവാജി ബാളജി ആവജിയുമായി പരിചയപ്പെട്ടത്. രാജേയില്‍ അത്യന്തം പ്രഭാവതിനായ ബാളജി പിന്നീട് രാജേയുടെ കാര്യാലയ കാര്യദര്‍ശിയായി മാറി.നോക്കിനില്‍ക്കാനെ ആദില്‍ശാഹയ്‌ക്ക് സാധിച്ചുള്ളൂ. 

Tags: Chatrapati Shivaji Maharajചരിത്രം നിര്‍മിച്ച ഛത്രപതിShivji Maharajകഥ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കഥ: ശേഷം…

India

ഛത്രപതി ശിവാജി മഹാരാജിന്റെ 12 കോട്ടകൾ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ നടപടി ; പ്രധാനമന്ത്രിയ്‌ക്ക് നന്ദി അറിയിച്ച് ഏകനാഥ് ഷിൻഡെ

India

ഉറക്കെ മുഴങ്ങട്ടെ ശിവാജി മഹാരാജ് എന്ന നാമം ; അഫ്സൽ ഖാനെ കൊല്ലാൻ ശിവാജി മഹാരാജ് ഉപയോഗിച്ച കടുവ നഖം ജൂലൈ 19 ന് ഇന്ത്യയിലെത്തും

India

മുഗളൻമാരെ വിറപ്പിച്ച ഭാരതത്തിന്റെ ഗർജ്ജനം ; ഛത്രപതി ശിവജി മഹാരാജിന്റെ കിരീടധാരണത്തിന്റെ 351-ാം വാർഷികം ആഘോഷിച്ചു

India

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ ജയിപ്പിക്കാന്‍ കോണ്‍ഗ്രസ് പോപ്പുലര്‍ ഫ്രണ്ടിന്റെ സഹായം തേടി: പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

ഹൈന്ദവ ധര്‍മത്തിന്റെ ശാസ്ത്രീയ അടിത്തറ

പുരൂരവസും ഉര്‍വശിയും

വ്യാഴം ജാതകത്തില്‍

ഊബര്‍കപ്പ്: സിന്ധു മികച്ച തുടക്കം നല്‍കി, പക്ഷെ പരാജയപ്പെട്ടു

തോമസ് കപ്പ് ബാഡ്മിന്റണില്‍ ഭാരത ഡബിള്‍സ് താരങ്ങളായ എം.ആര്‍. അര്‍ജുനും ഹരിഹരന്‍ അംസകരുണനും പോയിന്റ് നേട്ടത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചപ്പോള്‍

തോമസ് കപ്പ്:വിജയഗാംഭീര്യത്തോടെ ഭാരതം തുടങ്ങി; ആദ്യ മത്സരത്തില്‍ കാനഡയെ 4-1ന് തുരത്തി

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ മത്സരത്തില്‍ ഗോള്‍ നേട്ടം ആഘോഷിക്കുന്ന എഫ്‌സി ഗോവ താരങ്ങള്‍

ഗോവയ്്ക്ക് ജയം, രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു

സ്വിഷ് മാസ്റ്റേഴ്‌സ് ബാസ്‌കറ്റ് ബോളില്‍ ബാങ്ക് ഓഫ് ബറോഡ ബംഗളൂരു-തൃശൂര്‍ ഹൂപ്പേഴ്‌സ് മത്സരത്തില്‍ നിന്ന്‌

സ്വിഷ് മാസ്റ്റേഴ്‌സിന് തുടക്കം

ഇറാന് പകരം ഇറ്റലി: അത്തരം ആലോചനകള്‍ പോലും ഇല്ലെന്ന് ഫിഫ

കളിയൊരുക്കാന്‍ ആദ്യമായി കാനഡ

ഇന്‍റര്‍ഫേസ് കണ്‍ട്രോള്‍ ഡോക്യുമെന്‍റ് തരാതെ റഫാല്‍ വേണ്ടെന്ന് പറയാന്‍ ചങ്കൂറ്റം കാട്ടി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.