Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

‘ഹന്ത! ഭാഗ്യം ജനനാം…’

ഭാഗവതത്തെ 1034 ശ്ലോകങ്ങളില്‍ ഒതുക്കി നിത്യേന ഭക്തര്‍ക്ക് പാരായണം ചെയ്യുന്നതിനായി ഭഗവാന്റെ അംശാവതാരമായ വ്യാസമഹര്‍ഷിയുടെ അവതാരമായ മേല്‍പ്പുത്തൂര്‍ രചിച്ച ശ്രീമന്നാരായണീയവും 'ഹന്ത! ഭാഗ്യം ജനാനാം' തന്നെയാണ്.

ആര്‍. രമാദേവി by ആര്‍. രമാദേവി
Dec 13, 2020, 03:00 am IST
in Samskriti

കൊല്ലവര്‍ഷം 762 വൃശ്ചികം 28 ന് ചോതി നക്ഷത്രവും ഏകാദശിയും ചേര്‍ന്ന ശുഭദിനത്തിലാണ് മേല്‍പ്പുത്തൂര്‍ നാരായണ ഭട്ടതിരി ‘നിരവധി പരമാനന്ദ പീയൂഷ’ രൂപമായ ഗുരുവായൂരപ്പ സമക്ഷം അതിരമണീയമായ ഭാഗവത സംക്ഷിപ്ത ഭക്തികാവ്യം ‘ശ്രീമന്നാരായണീയം’ സമര്‍പ്പിച്ചത്. വൃശ്ചികം 28 നാരായണീയ ദിനമായി ആചരിച്ചു തുടങ്ങിയത് അങ്ങനെയാണ്.

ഗുരുവായൂരപ്പനെ ദര്‍ശിക്കാനുള്ള സൗഭാഗ്യത്തെക്കുറിച്ച് ‘ഹന്ത! ഭാഗ്യം ജനാനാം’ എന്ന് പ്രഥമശ്ലോകത്തില്‍ തന്നെ ഭട്ടതിരിപ്പാട് കീര്‍ത്തിക്കുന്നു. സാന്ദ്രാനന്ദാവബോധാത്മകവും അനുപമിതവും കാലദേശങ്ങള്‍ക്കതീതവുമായ ഗുരുവായൂരപ്പനെ വര്‍ണിക്കുന്ന അര്‍ഥ ഗംഭീരമായ പ്രഥമശ്ലോകം ചട്ടമ്പിസ്വാമികള്‍ തുടര്‍ച്ചയായി എട്ടു മണിക്കൂര്‍ വ്യാഖ്യാനിച്ചതായാണ് പറയപ്പെടുന്നത്.  

ഭാഗവതത്തെ 1034 ശ്ലോകങ്ങളില്‍ ഒതുക്കി നിത്യേന ഭക്തര്‍ക്ക് പാരായണം ചെയ്യുന്നതിനായി ഭഗവാന്റെ അംശാവതാരമായ വ്യാസമഹര്‍ഷിയുടെ അവതാരമായ മേല്‍പ്പുത്തൂര്‍  രചിച്ച ശ്രീമന്നാരായണീയവും ‘ഹന്ത! ഭാഗ്യം ജനാനാം’ തന്നെയാണ്.  

നാരായണീയം പഠിക്കുന്നവരുടെയും പാരായണം  ചെയ്യുന്നവരുടെയും എണ്ണം ദിനം പ്രതി വര്‍ധിച്ചു വരുന്നു. ഭാഗവതത്തിലെ കഥകളും തത്വങ്ങളും സമഞ്ജസമായി സമന്വയിപ്പിച്ച,് സംഗ്രഹിച്ച് അര്‍ഥപുഷ്ടിയോടെ, ശബ്ദപ്രൗഢിയോടെ, കാവ്യ സൗരഭത്തോടെ അവതരിപ്പിക്കുന്ന നാരായണീയത്തിലെ ഓരോ പദത്തിനും പാദത്തിനും മാസ്മര ശക്തിയുണ്ട്. ‘സുകൃതി ജനദൃശാം പൂര്‍ണ പുണ്യാവതാരമായ’ വാതവ്യാധിഹരന്റെ മുന്നിലിരുന്ന് ആലേഖനം ചെയ്ത ഈ കാവ്യം ദിവൗഷധമായി ഭക്തരുടെ ശരീരത്തിനും മനസ്സിനും സൗഖ്യം നല്‍കി ആത്മാവിലേക്ക് ഊര്‍ന്നിറങ്ങി ആനന്ദത്തെ പ്രദാനം ചെയ്യുന്നു എന്നതു തന്നെയാണ് ഈ മഹത്കൃതിയുടെ ആകര്‍ഷണം.

സന്ദര്‍ഭമനുസരിച്ച് വൃത്തങ്ങളും പദങ്ങളും അക്ഷരങ്ങളും എല്ലാം ഭക്തി ഭാവത്തിന്റെ അനര്‍ഗള പ്രവാഹം കൈവിടാതെ, ഉചിതമായി അതും അനേകം സമസ്തപദങ്ങളിലൂടെ അവതരിപ്പിക്കുന്ന മേല്‍പുത്തൂരിന്റെ ശൈലി അത്യന്തം ശ്ലാഘനീയം തന്നെ.  

വാതരൂപം ധരിച്ചു വന്ന ശക്തനായ തൃണാവര്‍ത്തനെ ഭഗവാന്‍ നിഗ്രഹിക്കുന്നത് വിവരിക്കുന്ന 43ാം ദശകത്തിലെ പത്താമത്തെ ശ്ലോകത്തില്‍ വാതരോഗ വിധ്വംസനത്തിനായുള്ള മേല്‍പ്പുത്തൂരിന്റെ ‘വാതാത്മകം..’ എന്നു തുടങ്ങുന്ന പ്രാര്‍ഥന വാതാലയേശനായ ഭഗവാനോട് വാതരോഗ നിവാരണത്തിനായി നമുക്കും ആവര്‍ത്തിക്കാം.  

എട്ടാം ദശകത്തിലെ ‘അസ്മിന്‍ പരാത്മന്‍…’ എന്നു തുടങ്ങുന്ന പതിമൂന്നാമത്തെ ശ്ലോകവും ശരീരമനോവ്യാധികളെ അകറ്റി നിര്‍ത്താനായി ഭക്തര്‍ ഉരുവിടുന്നു.  

ശ്രീമന്നാരയണീയാമൃത പാനത്തിലൂടെ ഭക്തി ഉറയ്‌ക്കാനായി നമുക്ക് ‘ഗുരു പവനപുരേശ! ത്വയ്യുപാധത്സ്വ ഭക്തിം’ എന്ന് മേല്‍പ്പുത്തൂര്‍ അപേക്ഷിച്ചതു പോലെ നമുക്കും ഗുരുവായൂരപ്പനെ ശരണം പ്രാപിക്കാം.        

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഷ്‌ട്ര സേവികാ സമിതി പ്രതിനിധിസഭയ്‌ക്ക് തുടക്കം

Cricket

ഭാരതം-സിംബാബ്‌വെ ട്വന്റി20: ഇന്ന് രണ്ടാം അങ്കം ജയിച്ചാല്‍ പരമ്പര

Football

ഡ്യൂറന്റ് കപ്പ് ഫുട്‌ബോളിന് ഇന്ന് കിക്കോഫ്

Football

ഒട്ടാമെന്‍ഡി അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചു

മോദിയെ പൂട്ടാന്‍ സോണിയ ഉപയോഗിച്ച ഫോര്‍ഡ് ഫൗണ്ടേഷന്‍റെ ഫണ്ട് വാങ്ങിയിരുന്ന എന്‍ജിഒക്കാരി തീസ്ത സെതല്‍വാദ് (ഇടത്ത്)
India

ഫോര്‍ഡ് ഫൗണ്ടേഷന്‍ നെഹ്രു മുതല്‍ സോണിയാഗന്ധി വരെ…പക്ഷെ മോദിയെത്തിയപ്പോള്‍ കളി മാറി

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥികളുടെ കരുത്തും ഭാരതത്തിന്റെ ഭാവിയും

ഭാഗ്യക്കുറിയെ സംരക്ഷിക്കണം; വ്യാജനെ ഇല്ലാതാക്കണം

ആത്മയോഗിനിയമ്മയെന്ന ആര്‍ഷതേജസ്

പ്രധാനമന്ത്രി മോദിയുടെ വസതിക്ക് മുന്‍പില്‍ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന പൊലീസ്

ഇനി പൊലീസിനെയും സൈന്യത്തെയും വിഭജിക്കാന്‍ ശ്രമം…രാഹുല്‍ ഗാന്ധിയുടെ വാക്കുകളില്‍ ചിലത് ഒളിഞ്ഞിരിപ്പുണ്ട്

ഭരതനും ശത്രുഘ്‌നനും അയോദ്ധ്യയിലെത്തുന്നു

ചിത്രരാമായണം-8: ദശരഥന്റെ മരണം

നമാമി രാമം-8: വീര്യവും വിനയവും നേര്‍ക്കുനേര്‍

‘ഇന്നലത്തെ വീഡിയോ കണ്ട് നിർദേശങ്ങൾ നൽകിയതിന് നന്ദി’ ; രണ്ടാം ദിവസവും രാത്രി പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം;

പൊലീസ് മുഖം തിരിച്ചറിയുന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് തിരിച്ചറിഞ്ഞ ക്രിമിനലുകളില്‍ ചിലര്‍...ഇത്തരം 400 പേരെ സിജെപി സമരമുഖത്ത് ഉണ്ട്

ജന്തര്‍ മന്തറില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ 400 ക്രിമിനലുകള്‍ വിലസുന്നതായി കണ്ടെത്തിയെന്ന് പൊലീസ്;. ഇവരുടെ മുഖം സോഫ്റ്റ്വെയറില്‍ തിരിച്ചറിഞ്ഞു

‘വിദേശ വിശ്വസ്തതയുള്ള രാഷ്‌ട്രീയക്കാരെ’ പ്രതിക്കൂട്ടില്‍ നിര്‍ത്തി ബിസിഐ,’ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളെ കരുവാക്കുന്നു’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.