Friday, June 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കര്‍ഷക സമരത്തെ പിന്തുണയ്‌ക്കുന്ന പിണറായി സര്‍ക്കാര്‍ മത്സ്യകര്‍ഷക വിരുദ്ധ ഓര്‍ഡിനന്‍സിറക്കി

സെപ്തംബര്‍ 24ന് ഗവര്‍ണര്‍ ഒപ്പുവച്ചു. ഇതുപ്രകാരം, ജലാശയങ്ങളിന്‍ നിന്ന് പിടിക്കുന്ന മീന്‍, സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള ഹാര്‍ബറുകളും ലാന്‍ഡിങ് സെന്ററുകളും മാര്‍ക്കറ്റുകളും വഴിയേ വില്‍ക്കാവൂ. മാത്രമല്ല, വില്‍ക്കുന്ന മീനിന്റെ വിലയുടെ അഞ്ചു ശതമാനം സര്‍ക്കാരിന് യൂസര്‍ ഫീസ് ആയി നല്‍കണം.

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Dec 12, 2020, 12:40 pm IST
in Kerala

കൊച്ചി: കര്‍ഷക രക്ഷയ്‌ക്ക് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിനെതിരേ ഇടനിലക്കാര്‍ക്കു വേണ്ടി സമരം നടത്തുന്ന കമ്യൂണിസ്റ്റുകള്‍ കേരളത്തില്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് മത്സ്യമേഖലയിലെ തൊഴിലാളികള്‍ക്കെതിര്. പിടിച്ച മീന്‍ എവിടെയും വില്‍ക്കാനുള്ള അധികാരം ഫിഷിങ് ഹാര്‍ബറുകളില്‍ മാത്രമായി ഒതുക്കി അതിന്, ഇടനിലക്കാരുടെ ചന്തപ്പിരിവു പോലെ, യൂസേഴ്സ് ഫീസ് വാങ്ങുന്ന ഓര്‍ഡിനന്‍സാണ് പിണറായി സര്‍ക്കാര്‍ കൊണ്ടുവന്നത്. കര്‍ഷകന് വിപണന സ്വാതന്ത്ര്യം നല്‍കുന്ന കേന്ദ്ര നിയമത്തെ എതിര്‍ക്കുന്നവര്‍ സംസ്ഥാനത്തെ മീന്‍പിടിത്തക്കാരെ ചൂഷണം ചെയ്യുന്ന ഇടനിലക്കാരായി മാറി.

സെപ്തംബര്‍ 24ന് ഗവര്‍ണര്‍ ഒപ്പുവച്ചു. ഇതുപ്രകാരം, ജലാശയങ്ങളിന്‍ നിന്ന് പിടിക്കുന്ന മീന്‍, സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള ഹാര്‍ബറുകളും ലാന്‍ഡിങ് സെന്ററുകളും മാര്‍ക്കറ്റുകളും വഴിയേ വില്‍ക്കാവൂ. മാത്രമല്ല, വില്‍ക്കുന്ന മീനിന്റെ വിലയുടെ അഞ്ചു ശതമാനം സര്‍ക്കാരിന് യൂസര്‍ ഫീസ് ആയി നല്‍കണം. മീന്‍പിടിച്ച് വില്‍ക്കാനുള്ള അവകാശം തടയുകയും സര്‍ക്കാര്‍ പറയുന്നിടത്ത് വില്‍ക്കാന്‍ സര്‍ക്കാരിന് പണം നല്‍കുകയും ചെയ്യുന്നതാണ് ഓര്‍ഡിനന്‍സ്. കര്‍ഷക സമരത്തെ പിന്തുണയ്‌ക്കുന്ന കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ സ്ഥാനത്ത് അവരുടെ ജോലിയും പണപ്പിരിവ് അവകാശവും ഇടനിലക്കാര്‍ക്കുകൊടുക്കാന്‍ വാദിക്കുന്നുവെന്നു മാത്രമാണ് വ്യത്യാസം.

മത്സ്യലേലവും വിപണനവും ഗുണനിലവാരം ഉറപ്പാക്കലും എന്ന പേരിട്ടാണ് ഓര്‍ഡിനന്‍സ് ഇറക്കിയത്. ഇതനുസിച്ച് ഒരു ബോട്ട് മീന്‍പിടിത്തത്തിനു പോയി, മടങ്ങിയെത്തുമ്പോള്‍ അഞ്ചു ലക്ഷം രൂപയുടെ മീനെങ്കിലും വില്‍ക്കാനായില്ലെങ്കില്‍ ബോട്ടുടമയ്‌ക്കും തൊഴിലാളികള്‍ക്കും നഷ്ടമാകും. അഞ്ചു ശതമാനമായ 25000 രൂപ സര്‍ക്കാരിനു കൊടുക്കണം. ആറു ദിവസമെടുത്ത് മീന്‍ പിടിത്തത്തിന് ഒരു ബോട്ടു പോയിവരാന്‍ മൂന്നു ലക്ഷം രൂപയോളം ചെലവു വരും. ഒരു മാസം ഒരു ബോട്ടിലൂടെ ശരാശരി ഒന്നേകാല്‍ ലക്ഷം രൂപ കൈക്കലാക്കുന്നതാണ് ഓര്‍ഡിനന്‍സ്.

ഹാര്‍ബറുകളുടെ സൗകര്യവും നിലവാരവും മെച്ചപ്പെടുത്താനെന്ന പേരിലാണ് ഫീ ഏര്‍പ്പെടുത്തുന്നത്. എന്നാല്‍, ഇതിന് കേന്ദ്രത്തിന്റെ സഹായം ഉണ്ടെന്നതാണ് വാസ്തവം. സര്‍ക്കാരിന് മാത്രമാണ് ഇതുകൊണ്ട് നേട്ടമെന്നാണ് മത്സ്യമേഖലയിലെ സകലരും ചൂണ്ടിക്കാട്ടുന്നത്. നവംബര്‍ 11ന് ബിഎംഎസിന്റെ നേതൃത്വത്തിലുള്ള മത്സ്യത്തൊഴിലാളി സംഘം തീര ദേശത്തും മത്സ്യ മേഖലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കു മുന്നിലും ഓര്‍ഡിനന്‍സ് കത്തിച്ച് പ്രതിഷേധിച്ചിരുന്നു. രാഷ്‌ട്രീയ വ്യത്യാസമില്ലാതെ മത്സ്യമേഖലയിലെ എല്ലാ സംഘടനകളും സര്‍ക്കാരിനെ എതിര്‍ത്തു. ഇതുവരെ ഓര്‍ഡിനന്‍സ് പിന്‍വലിക്കാനോ, ഉപേക്ഷിക്കുമെന്ന് പറയാനോ സര്‍ക്കാര്‍ തയാറായിട്ടില്ല.

Tags: Pinarayi Vijayan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിജയന്റെയും ഗോവിന്ദന്റെയും വീഴ്ച സംസ്ഥാന കമ്മിറ്റിയുടെ തലയിലേക്ക്; വെള്ളാപ്പള്ളിയെ തള്ളി മുസ്ലിം വര്‍ഗീയതക്ക് പിന്നാലെ സിപിഎം

Kerala

ചെറുപ്പക്കാർ ജീവിക്കാൻ കുറേ മാർഗങ്ങൾ സ്വീകരിക്കുന്നു; വീണയ്‌ക്ക് ഇ.ഡി സമൻസ് അയച്ചതിന് പിന്നാലെ പ്രതികരിച്ച് കെ.കെ. ശൈലജ

Kerala

പിണറായിയെ ഭരണത്തില്‍ നിന്നും തെറിപ്പിച്ച ചെറ്റ പ്രയോഗം…’പുലയന്റെ വീടാണ് ചെറ്റ, അല്ലാതെ മോശം സ്ഥലമല്ല’ പിണറായിയെ പണ്ടേ തിരുത്തിയ സലിംകുമാര്‍

Kerala

മകള്‍ക്ക് മാസം എട്ട് ലക്ഷം വരെ നേടിക്കൊടുക്കാന്‍ ഒത്താശ ചെയ്യുന്ന പിണറായി വിജയന് ഗ്യാസിന് 29 രൂപ കൂടിയതില്‍ അമര്‍ഷം, സാധാരണക്കാര്‍ക്ക് ദുരിതമായെന്ന്

Kerala

മാസപ്പടിക്കേസ്: ഇ ഡി കുരുക്ക് മുറുക്കുന്നു; കൂടുതല്‍ കേന്ദ്ര ഏജന്‍സികളെത്തിയേക്കും

പുതിയ വാര്‍ത്തകള്‍

ഫിഫ വേൾഡ് കപ്പിന് ആശംസ ; ഫ്ലക്സിൽ ആയത്തുള്ള അലി ഖമേനിയും, ഫ്രീ പലസ്തീനും ; ബോർഡ് സ്ഥാപിച്ചത് പോപ്പുലർ ഫ്രണ്ടിന്റെ ആയുധ പരിശീലനം നടന്ന നാറാത്ത്

ശബരിമല സ്വർണക്കൊള്ള; എസ് ഐ ടി അന്വേഷണത്തിൽ ആശങ്ക, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അയ്യപ്പ സേവാ സമാജം

മദ്രസ അധ്യാപകനുമായി വിവാഹം നിശ്ചയിച്ചതിൽ മനോവിഷമം ; 19 കാരി എലിവിഷം കഴിച്ച് ജീവനൊടുക്കി

കോൺഗ്രസിന് സുപ്രീംകോടതിയിൽ തിരിച്ചടി; മീനാക്ഷി നടരാജന്റെ ഹർജി തള്ളി, ഫലം പ്രഖ്യാപിച്ചതിനാൽ ഇടപെടാനാവില്ലെന്ന് കോടതി

വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 16കാരിയെ പീഡിപ്പിച്ചു; 25കാരിക്കെതിരെ പോക്സോ കേസ്, പ്രതിക്കെതിരെ നിലവിൽ നാല് കേസുകൾ

തരുൺ ചുഗ്, മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെ 24 പേർ എതിരില്ലാതെ രാജ്യസഭയിലേക്ക്; ബിജെപിക്ക് 19, കോണ്‍ഗ്രസിന് 5 സീറ്റുകള്‍

കൊട്ടിയൂരില്‍ ദര്‍ശനത്തിനെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ കൊട്ടിയൂര്‍ ദേവസ്വം എക്‌സിക്യ്ട്ടീവ് ഓഫീസര്‍ കെ. ഗോകുല്‍ ഓടപ്പൂ നല്‍കി സ്വീകരിക്കുന്നു

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കൊപ്പമെത്തി കൊട്ടിയൂര്‍ പെരുമാളിനെ തൊഴുത് അമൃതാ ഉണ്ണികൃഷ്ണന്‍

ഇറാനുമായുള്ള യുദ്ധം അവസാനിപ്പിച്ചു; യൂറോപ്പിൽവെച്ച് കരാർ ഒപ്പിടുമെന്ന് ട്രംപ്, കരാറിന് ശേഷം ഹോർമുസ് കടലിടുക്ക് തുറക്കും

ജൂലൈ 1 മുതൽ ടാറ്റാ മോട്ടോഴ്‌സ് കാറുകളുടെയും എസ്‌യുവികളുടെയും വില 1.5 ശതമാനം വരെ വർധിപ്പിക്കും

മഴക്കെടുതി: മിന്നും വേഗത്തിൽ സഹായം എത്തിച്ച്  രാജീവ് ചന്ദ്രശേഖർ എം എൽ എ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.