Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിണറായി സര്‍ക്കാര്‍ പിന്‍വലിഞ്ഞു: ശബരി റെയില്‍പാതയുടെ ചെലവ് വഹിക്കാന്‍ സംസ്ഥാനം വിസമ്മതിക്കുന്നു; ദക്ഷിണ റെയില്‍വേ പദ്ധതി മരവിപ്പിച്ചു

പദ്ധതിക്ക് അനുമതിയായി 23 വര്‍ഷം ആയിട്ടും അങ്കമാലി മുതല്‍ കാലടി വരെയുള്ള പാതയില്‍ 90 ശതമാനം മാത്രമാണ് പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടുള്ള

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2020, 12:24 pm IST
in Kerala

കോഴിക്കോട് :  സംസ്ഥാന സര്‍ക്കാരിന്റെ പിന്മാറ്റത്തെ തുടര്‍ന്ന് ശബരി റെയില്‍പാത ദക്ഷിണ റെയില്‍വേ മരവിപ്പിച്ചു. പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച് ഒരു വര്‍ഷത്തിനിടെ പല തവണ ഫയല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മുമ്പില്‍ എത്തിയെങ്കിലും നടപടി സ്വീകരിക്കാതിരുന്നതിനെ തുടര്‍ന്നാണ് മരവിപ്പിച്ചിരിക്കുന്നത്.  

കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ തുല്യ പങ്കാളിത്തത്തിലാണ് ശബരി പദ്ധതിയുടെ നടത്തിപ്പ് ആസൂത്രണം ചെയ്തത്. എന്നാല്‍ 50:50 എന്ന തോതില്‍ ചെലവ് പങ്കിടാന്‍ ഇടത് സര്‍ക്കാര്‍ വിസമ്മതിക്കുകയായിരുന്നു. സ്ഥലമെടുപ്പിനും പ്രയാസം നേരിട്ടതോടെയാണ് ദക്ഷിണ റെയില്‍വേ പദ്ധതി മരവിപ്പിക്കാന്‍ തീരുമാനിച്ചത്. ഇതോടെ രണ്ട് പതിറ്റാണ്ട് മുമ്പ് കേന്ദ്രാനുമതി ലഭിച്ച പദ്ധതിയാണ് ഒന്നും എത്താതെ നിന്നുപോവുന്നത്. പദ്ധതിയുടെ ചെലവ് വഹിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ സന്നദ്ധത പ്രകടിപ്പിക്കാതെ മുമ്പോട്ട് പോകാന്‍ സാധിക്കില്ലെന്ന നിലപാടിലാണ് ഇപ്പോള്‍ ദക്ഷിണ റെയില്‍വേ.  

അങ്കമാലി മുതല്‍ എരുമേലി വരെയായിരുന്നു നിര്‍ദ്ദിഷ്ട ശബരി പാത. പദ്ധതിക്ക് അനുമതിയായി 23 വര്‍ഷം ആയിട്ടും അങ്കമാലി മുതല്‍ കാലടി വരെയുള്ള പാതയില്‍ 90 ശതമാനം മാത്രമാണ് പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടുള്ളത്. മധ്യകേരളത്തിലെ മൂന്ന് ജില്ലകളെ ബന്ധിപ്പിച്ച് യാത്രാസൗകര്യം കൂട്ടുന്നതാണ് ശബരി പാത. ഇത് പ്രാവര്‍ത്തികമാകുന്നതോടെ ശബരിമല വികസനത്തിനും സഹായകമാകുമെന്നാണ് വിലയിരുത്തല്‍. പാത നിര്‍മാണത്തിനായുള്ള എഞ്ചിനീയറിങ് ഓഫീസ് ഇപ്പോഴും കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.  

2015-16 മുതലാണ് റെയില്‍ വികസനത്തിന് പകുതി തുക വഹിക്കാമെന്ന് ധാരണാപത്രത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവെച്ചത്. 2012ല്‍ 2800 കോടി ചിലവ് കണക്കാക്കപ്പെട്ടിരുന്ന പാത പൂര്‍ത്തിയാവണമെങ്കില്‍ ഇപ്പോള്‍ 5000 കോടിയെങ്കിലും ചിലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്കമാലി,കാലടി, മൂവാറ്റുപുഴ, കോതമംഗലം, തൊടുപുഴ, പാലാ, രാമപുരം, എരുമേലി വഴിയുള്ള ശബരി റെയിലിന് 14 സ്റ്റേഷനുകളാണ് തീരുമാനിച്ചിരുന്നത്. വര്‍ഷം ഇത്രയും പിന്നിട്ടിട്ടും ഇതില്‍ കാലടി സ്റ്റേഷന്‍ മാത്രമാണ് നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ശബരിക്കായി അങ്കമാലിക്കായി നിലവിലെ സ്്‌റ്റേഷന്‍ തന്നെയാകും ഉപയോഗിക്കുക.

116 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയ്‌ക്കായി മൊത്തം 180.51 കോടി രൂപയാണ് ഇതുവരെ ചിലവഴിച്ചിട്ടുള്ളത്. കേരളത്തിന്റെ റെയില്‍ വികസനം സംബന്ധിച്ച് ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ജോണ്‍ തോമസിന്റെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച നടന്നെങ്കിലും തുക അനുവദിക്കുന്നതില്‍ ധാരണയായില്ല.  

Tags: Pinarayi Vijayanകേന്ദ്ര സര്‍ക്കാര്‍കേരള സര്‍ക്കാര്‍റെയില്‍വേSABARIMALAശബരി റെയില്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മദ്യനികുതി വെട്ടിക്കുറയ്‌ക്കല്‍: കര്‍ണ്ണാടകയില്‍ നിന്നുള്ള തിരഞ്ഞെടുപ്പ് ഫണ്ടിനുള്ള പ്രത്യുപകാരമെന്ന് പിണറായി വിജയന്‍

Kerala

എരണം കെട്ടവർ ഇരുന്നപ്പോൾ നിപ വന്നു എന്നാണ് ആരോഗ്യ മന്ത്രി പറഞ്ഞത്, ഇപ്പോൾ ആരോഗ്യ രംഗം പൂർണ പരാജയം: പിണറായി

Kerala

വീണയ്‌ക്ക് വീണ്ടും ഇഡി സമൻസ്, 29ന് ഹാജരാകണം

Kerala

ഒന്നുമറിയില്ലെന്ന് വീണ, അന്വേഷണം കുടുംബത്തിലേക്ക്; അടുത്തയാഴ്ച നിര്‍ണായകം

Kerala

ശബരിമല സ്വർണക്കൊളള; പി.എസ് പ്രശാന്തും അംഗങ്ങളും പ്രതിപ്പട്ടികയിലേക്ക്, കൃത്യമായ ഗൂഢാലോചന സംശയിച്ച് എസ് ഐ ടി

പുതിയ വാര്‍ത്തകള്‍

വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാർ

23 വർഷമായി ഒരേ ഭർത്താവിന്റെ ഒരേ ഒരു ഭാര്യയാണ് ഞാൻ ; ഹിന്ദു ഭർത്താവിന് വേണ്ടി ലക്ഷ്മിയും മുസ്ലിം ഭർത്താവിന് വേണ്ടി സബീനയുമായവൾ അല്ല

ഹിന്ദു ഭർത്താവിന് വേണ്ടി ലക്ഷ്മിയും മുസ്ലിം ഭർത്താവിന് വേണ്ടി സബീനയായി തുടരുകയും ചെയ്യുന്നവൾ അല്ല ഞാൻ ;ലക്ഷ്മിപ്രിയ

ഇരിട്ടി മൂലോത്തുംകുന്ന് കൈരാതി കിരാത ക്ഷേത്രത്തിൽ ദർശനം നടത്തി ഉണ്ണി മുകുന്ദൻ ; സ്വീകരിച്ച് വത്സൻ തില്ലങ്കേരി

ഉള്‍നാടന്‍ മത്സ്യങ്ങള്‍ കുറയുന്നു: കാരണം കണ്ടെത്താതെ മത്സ്യവകുപ്പ്, മത്സ്യതൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിൽ

സമരത്തിനിടെ പോലീസിനെ ബ്ലേഡ് കൊണ്ട് ആക്രമിക്കാൻ എസ്‌എഫ്‌ഐ ശ്രമം; സ്ഥലത്ത് നിന്നും ബ്ലേഡുകൾ കണ്ടെടുത്തു

മദ്യനയത്തിൽ അടിയന്തരമായി തീരുമാനം എടുത്തത് ദുരൂഹം; അഴിമതി ലക്ഷ്യംവെച്ചുള്ള നീക്കം, വിമർശിച്ച് കെ.സുരേന്ദ്രൻ

മദ്യത്തിനുള്ള നികുതി ഇളവിന് പിന്നിൽ കേരള-കർണാടക മദ്യ ഇടനാഴിക്കുള്ള നീക്കം: ബി.ബി ഗോപകുമാർ എം.എൽ.എ

ഇത് കേസ് കൊടുത്തവർക്ക് കിട്ടിയ തിരിച്ചടി : വീണ്ടും സത്യപ്രതിജ്ഞയ്‌ക്ക് തയ്യാറെന്ന് മേയർ ; തിരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്ന് കോടതി പറഞ്ഞിട്ടില്ല

മോദിയുടെ കമന്റ് ബോക്സിൽ നിറഞ്ഞ് മലയാളികൾ;ശ്രീ നരേന്ദ്ര മോദിജിയുമായി നടത്തിയ കൂടിക്കാഴ്ച അവ്സ്മരണീയം; മമ്മൂട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.