Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പോപ്പുലര്‍ ഫ്രണ്ട് ആസ്ഥാനത്തും നേതാക്കളുടെ വീടുകളിലും റെയ്ഡ്

തമിഴ്‌നാട്, കര്‍ണാടകം, കേരളം, ദല്‍ഹി, ബംഗാള്‍, മഹാരാഷ്‌ട്ര എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്. കേരളത്തില്‍ പിഎഫ്‌ഐയുടെ നാല് പ്രധാന നേതാക്കളുടെ വീടുകളിലും സംഘടനയുടെ കോഴിക്കോട് മീഞ്ചന്തയിലെ ആസ്ഥാനത്തുമായിരുന്നു ഇ ഡിയുടെ റെയ്ഡ്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 4, 2020, 10:04 am IST
in Kerala
പോപ്പുലര്‍ ഫ്രണ്ട് ദേശീയ ചെയര്‍മാന്‍ ഒ.എം.എ. സലാമിന്റെ മഞ്ചേരിയിലെ വീട്ടില്‍ ഇ ഡി പരിശോധന നടത്തുമ്പോള്‍ പുറത്ത് കാവല്‍ നില്‍ക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍

പോപ്പുലര്‍ ഫ്രണ്ട് ദേശീയ ചെയര്‍മാന്‍ ഒ.എം.എ. സലാമിന്റെ മഞ്ചേരിയിലെ വീട്ടില്‍ ഇ ഡി പരിശോധന നടത്തുമ്പോള്‍ പുറത്ത് കാവല്‍ നില്‍ക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍

കൊച്ചി/കോഴിക്കോട്/മലപ്പുറം: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് വിദേശത്തുനിന്നു കിട്ടിയ കള്ളപ്പണ സഹായവും അതിന്റെ വിനിയോഗവും അന്വേഷിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങൡ റെയ്ഡ് നടത്തി. തമിഴ്‌നാട്, കര്‍ണാടകം, കേരളം, ദല്‍ഹി, ബംഗാള്‍, മഹാരാഷ്‌ട്ര എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്. കേരളത്തില്‍ പിഎഫ്‌ഐയുടെ നാല് പ്രധാന നേതാക്കളുടെ വീടുകളിലും സംഘടനയുടെ കോഴിക്കോട് മീഞ്ചന്തയിലെ ആസ്ഥാനത്തുമായിരുന്നു ഇ ഡിയുടെ റെയ്ഡ്.  

പോപ്പുലര്‍ഫ്രണ്ട് ദേശീയ ചെയര്‍മാന്‍ ഒ.എം.എ. സലാം (മഞ്ചേരി-മലപ്പുറം), ദേശീയ സെക്രട്ടറി നസിറുദ്ദീന്‍ ഇളമരം (വാഴക്കാട്-മലപ്പുറം), കരമന അഷ്‌റഫ് (തിരുവനന്തപുരം, പൂന്തുറ), ഇ.എം. അബു റഹ്മാന്‍ (കളമശ്ശേരി, കൊച്ചി) എന്നിവരുടെ വീടുകളിലായിരുന്നു കേരളത്തിലെ പരിശോധന. സലാമിന്റെയും നസിറുദ്ദീന്റെയും വീടുകളിള്‍ ഒരേ സമയമാണ് ഉദ്യോഗസ്ഥരെത്തിയത്. നസിറുദ്ദീന്റെ വീട്ടില്‍ മൂന്നു മണിക്കൂര്‍ നീണ്ട പരിശോധനയില്‍ ഇ ഡി ഒരു ലാപ്‌ടോപ്പും രണ്ട് പെന്‍ഡ്രൈവുകളും പുസ്തകങ്ങളും കണ്ടെടുത്തു. ഒ.എം.എ. സലാമിന്റെ വീട്ടില്‍നിന്ന് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുത്തെന്നാണ് വിവരം.  

കോഴിക്കോട്ട് മീഞ്ചന്തയിലെ പോപ്പുലര്‍ ഫ്രണ്ട് ആസ്ഥാനമായ യൂണിറ്റി സെന്ററിലും നാഷണല്‍ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം പ്രൊഫ. പി. കോയയുടെ കുന്ദമംഗലം കാരന്തൂരിലെ വീട്ടിലുമായിരുന്നു റെയ്ഡ്. രണ്ടുസ്ഥലങ്ങളിലും ഒരേ സമയമാണ് ഉദ്യോഗസ്ഥരെത്തി റെയ്ഡ് ആരംഭിച്ചത്. പ്രൊഫ. പി. കോയയുടെ വീട്ടിലെ റെയ്ഡ് ഉച്ചയോടെ അവസാനിച്ചെങ്കിലും യൂണിറ്റി സെന്ററിലെ പരിശോധന അവസാനിച്ചത് രാത്രിയാണ്. രാവിലെ എത്തിയ സംഘത്തിന് പുറമേ രണ്ടാമത് ഒരു സംഘം കൂടി എത്തിയാണ് യൂണിറ്റി സെന്ററില്‍ പരിശോധന അവസാനിപ്പിച്ചത്. കോഴിക്കോട്, കൊച്ചി യൂണിറ്റുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് പരിശോധനയ്‌ക്ക് നേതൃത്വം നല്‍കിയത്. സിആര്‍പി

എഫ് സംഘത്തിന്റെ കാവലിലായിരുന്നു പരിശോധന. ലാപ്‌ടോപ്പ്, പെന്‍ഡ്രൈവ് അടക്കം ഡിജിറ്റല്‍ രേഖകള്‍ ഇ ഡി ശേഖരിച്ചിട്ടുണ്ട്. യൂണിറ്റി ഹൗസിലെ പരിശോധനയ്‌ക്ക് ശേഷം ഇ ഡി ഉദ്യോഗസ്ഥരെ പിഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞു വച്ചു. സിആര്‍പിഎഫിന്റെ സുരക്ഷയിലാണ് ഉദ്യോഗസ്ഥര്‍ പുറത്തേക്ക് എത്തിയത്.

Tags: house
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

കോടതി ഉത്തരവ് പ്രകാരം വീട് ജപ്തി ചെയ്തു; കിടപ്പാടം നഷ്ടപ്പെട്ട കുടുംബം പെരുവഴിയില്‍

Kerala

പൊലീസുകാരുടെ ദുരവസ്ഥ മാറും, പിണറായി വിജയന്റെ വീടിന് മുന്നിലെ പൊലീസ് കാവല്‍ പിന്‍വലിക്കാന്‍ നീക്കം

Kerala

പിണറായി ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിലേക്ക്, പ്രതിപക്ഷ നേതാവ് ആരെന്നതില്‍ ആകാംക്ഷ

Vicharam

തെരുവുനായ്‌ക്കള്‍: വീടിനുള്ളിലും ഭീതി വിതയ്‌ക്കുന്ന മരണം

Kerala

കുഞ്ഞ് അനഘയ്‌ക്കും അമിതയ്‌ക്കും വീടൊരുങ്ങുന്നു; 90 ദിവസത്തിനുള്ളിൽ പൂർത്തിയാക്കും, തറക്കല്ലിട്ട് സന്ദീപ് വാചസ്പതി

പുതിയ വാര്‍ത്തകള്‍

23 വർഷമായി ഒരേ ഭർത്താവിന്റെ ഒരേ ഒരു ഭാര്യയാണ് ഞാൻ ; ഹിന്ദു ഭർത്താവിന് വേണ്ടി ലക്ഷ്മിയും മുസ്ലിം ഭർത്താവിന് വേണ്ടി സബീനയുമായവൾ അല്ല

ഹിന്ദു ഭർത്താവിന് വേണ്ടി ലക്ഷ്മിയും മുസ്ലിം ഭർത്താവിന് വേണ്ടി സബീനയായി തുടരുകയും ചെയ്യുന്നവൾ അല്ല ഞാൻ ;ലക്ഷ്മിപ്രിയ

ഇരിട്ടി മൂലോത്തുംകുന്ന് കൈരാതി കിരാത ക്ഷേത്രത്തിൽ ദർശനം നടത്തി ഉണ്ണി മുകുന്ദൻ ; സ്വീകരിച്ച് വത്സൻ തില്ലങ്കേരി

ഉള്‍നാടന്‍ മത്സ്യങ്ങള്‍ കുറയുന്നു: കാരണം കണ്ടെത്താതെ മത്സ്യവകുപ്പ്, മത്സ്യതൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിൽ

സമരത്തിനിടെ പോലീസിനെ ബ്ലേഡ് കൊണ്ട് ആക്രമിക്കാൻ എസ്‌എഫ്‌ഐ ശ്രമം; സ്ഥലത്ത് നിന്നും ബ്ലേഡുകൾ കണ്ടെടുത്തു

മദ്യനയത്തിൽ അടിയന്തരമായി തീരുമാനം എടുത്തത് ദുരൂഹം; അഴിമതി ലക്ഷ്യംവെച്ചുള്ള നീക്കം, വിമർശിച്ച് കെ.സുരേന്ദ്രൻ

മദ്യത്തിനുള്ള നികുതി ഇളവിന് പിന്നിൽ കേരള-കർണാടക മദ്യ ഇടനാഴിക്കുള്ള നീക്കം: ബി.ബി ഗോപകുമാർ എം.എൽ.എ

ഇത് കേസ് കൊടുത്തവർക്ക് കിട്ടിയ തിരിച്ചടി : വീണ്ടും സത്യപ്രതിജ്ഞയ്‌ക്ക് തയ്യാറെന്ന് മേയർ ; തിരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്ന് കോടതി പറഞ്ഞിട്ടില്ല

മോദിയുടെ കമന്റ് ബോക്സിൽ നിറഞ്ഞ് മലയാളികൾ;ശ്രീ നരേന്ദ്ര മോദിജിയുമായി നടത്തിയ കൂടിക്കാഴ്ച അവ്സ്മരണീയം; മമ്മൂട്ടി

വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങി; കല്ലറയിൽ രണ്ട് മൃത‌ദേഹങ്ങൾ മാത്രം, ആശ്വാസമെന്ന് പള്ളിവികാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.