Wednesday, June 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഭ്രാന്തനായ കൊലപാതകി ഇനി വരില്ല; റഷ്യന്‍ തെരുവുകളിലെ സ്ത്രീകള്‍ക്ക് ഇനി സുഖമായി കിടന്നുറങ്ങാം

38കാരനായ റാഡിക് തഗിരോവ് എന്ന യുവാവാണ് റഷ്യന്‍ നഗരങ്ങളെ കൊലപാതക വാര്‍ത്തകളിലൂടെ ഭീതിയിലാഴ്‌ത്തിയിരുന്നതെന്ന് റഷ്യന്‍ കുറ്റാന്വേഷക കമ്മിറ്റി പറഞ്ഞു.

വൈശാഖ് നെടുമല by വൈശാഖ് നെടുമല
Dec 2, 2020, 05:35 pm IST
in World
volga maniac killer

volga maniac killer

സെന്റ്പീറ്റേഴ്‌സ്ബര്‍ഗ്: ‘വോള്‍ഗ മാനിയാക്'(ഭ്രാന്തന്‍) എന്നറിയപ്പെട്ടിരുന്ന തുടര്‍-കൊലപാതകിയെ റഷ്യന്‍ കുറ്റാന്വേഷകര്‍ പിടികൂടി. 2011-2012 കാലയളവില്‍ റഷ്യയിലെ പല നഗരങ്ങളിലുമായി 26ഓളം കൊലപാതകങ്ങള്‍ നടത്തിയ കൊടുംകുറ്റവാളിയെയാണ് റഷ്യന്‍ പോലീസ് ഒടുവില്‍ വലയിലാക്കിയത്. 38കാരനായ റാഡിക് തഗിരോവ് എന്ന യുവാവാണ് റഷ്യന്‍ നഗരങ്ങളെ കൊലപാതക വാര്‍ത്തകളിലൂടെ ഭീതിയിലാഴ്‌ത്തിയിരുന്നതെന്ന് റഷ്യന്‍ കുറ്റാന്വേഷക കമ്മിറ്റി പറഞ്ഞു.  

ഇയാളുടെ കൊലക്ക് ഇരയാക്കേണ്ടി വന്നവരെല്ലാം 70 വയസിനു മുകളില്‍ പ്രായമുള്ള സ്ത്രീകളായിരുന്നു. ഡിഎന്‍എ പരിശോധന, കാല്‍പാടുകള്‍, കൊലപാതകം നടന്ന സ്ഥലത്ത് നിന്നും ലഭിച്ച മറ്റ് തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇയാളാണ് കൊലപാതകിയെന്ന് പോലീസ് ഉറപ്പിച്ചത്. റാഡിക് പോലീസിനു മുന്നില്‍ കൊലക്കുറ്റം സമ്മതിച്ചിട്ടുണ്ട്.  റഷ്യന്‍ നഗരങ്ങളായ കസാന്‍, സാമാര, ടൊലിയാറ്റി, ഇഷവ്‌സ്‌ക്, ഉഫ, ഉറല്‍സ് തുടങ്ങിയ നഗരങ്ങളിലാണ് കൊലപാതകങ്ങള്‍ അരങ്ങേറിയത്. ഈ നഗരങ്ങളിലെല്ലാം ഇലക്ട്രീഷ്യന്‍, പ്ലംബര്‍ തുടങ്ങിയ പണികള്‍ ചെയ്തിരുന്ന ഇയാള്‍ ജോലിയുടെ മറവിലാണ് പ്രായമായ സ്ത്രീകള്‍ തനിച്ച് താമസിക്കുന്ന അപ്പാര്‍ട്ട്മെന്റുകളില്‍ എത്തിയിരുന്നത്. വീടിനുള്ളില്‍ കയറിയ ശേഷം സ്ത്രീകളെ ബലമായി കീഴ്പ്പെടുത്തുകയും കൈകൊണ്ട് കഴുത്ത് ഞെരിച്ച് കൊല്ലുകയാണ് പതിവ്. ഇതിനു കഴിഞ്ഞില്ലെങ്കില്‍ കൈയ്യില്‍ കിട്ടുന്ന വസ്തുക്കള്‍ ഉപയോഗിച്ച് തലക്കടിച്ചും തുണിഉപയോഗിച്ച് കഴുത്ത് ഞെരിച്ചുമാണ് കൊലപ്പെടുത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.  

കൊലയ്‌ക്ക് ശേഷം സ്ത്രീകളുടെ വിലപിടിപ്പുള്ള ആഭരണങ്ങളും മറ്റും കൊള്ളയടിക്കാറും പതിവായിരുന്നു. എന്നാല്‍ ചിലയിടങ്ങളില്‍ മോഷണങ്ങള്‍ നടന്നതായി തെളിവുമുണ്ടായിരുന്നില്ല.  കൊലപാതക തെളിവുകള്‍ ഒഴിവാക്കാന്‍ കൈകളില്‍ കൈയ്യുറ ഇടുകയും പരിസരം വൃത്തിയാക്കുകയും ചെയ്തിരുന്നു. 2013നു ശേഷം നിശബ്ദനായിരുന്ന ഇയാള്‍ 2017 മുതല്‍ വീണ്ടും കൊലപാതകശ്രമങ്ങള്‍ തുടങ്ങിയത് ജനങ്ങളില്‍ ഭീതിജനിപ്പിച്ചിരുന്നു. തുടര്‍ന്നാണ് പോലീസ് ഇയാള്‍ക്കെതിരെ അന്വേഷണം രഹസ്യമായി നീക്കിയത്. 2019ല്‍  ഇയാളെ പിടികൂടുന്നവര്‍ക്ക് മുപ്പതിനായിരം പൗണ്ട് ഇനാം പ്രാഖിച്ചിരുന്നു.

Tags: womenപോലീസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകൾക്ക് ജൂൺ 15 മുതൽ കെഎസ്ആർടിസിയിൽ സൗജന്യ യാത്ര; വരുമാനവും പ്രായവും കണക്കിലെടുക്കില്ല

Kerala

വാഗ്ദാനം നൽകി ജനങ്ങളെ വഞ്ചിക്കുന്നത് കോൺഗ്രസിന്റെ ഡിഎൻഎ: ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ

Kerala

കെഎസ്ആർടിസി സൗജന്യയാത്ര; ആദ്യ ഘട്ടം ഓർഡിനറി സർവീസുകളിൽ, എപിഎൽ, ബിപിഎൽ വ്യത്യാസം ഉണ്ടാകില്ല: മന്ത്രി സി.പി ജോൺ

Kerala

കലൂരില്‍ വെളുപ്പിന് പെണ്‍കുട്ടികളെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി അക്ബര്‍ പിടിയില്‍

Ernakulam

ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

കേരളാതീരത്ത് മത്തി വന്‍തോതില്‍ കടലില്‍ കയറുന്നു…കാരണം അപ് വെല്ലിംഗ് പ്രതിഭാസം…ഒമേഗ-3 യുടെ സ്രോതസ്സായ മത്തി ഇഷ്ടംപോലെ കഴിക്കാന്‍ ഡോക്ടര്‍മാര്‍…

വി ജോയി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായതില്‍ പാര്‍ട്ടിയില്‍ എതിര്‍പ്പ്

ഹണിമൂണിന് ഭർത്താവിന്റെ മാതാപിതാക്കളും സഹോദരിയും സഹോദരനും ഒപ്പമെത്തി: യാത്ര കഴിഞ്ഞു വന്ന നവവധു വിവാഹമോചനത്തിന് ഹർജി നൽകി

ലണ്ടന്‍ യാത്രയില്‍ ചുവന്ന തൊപ്പിയില്ലാതെ, ജീന്‍സും ടീ ഷര്‍ട്ടും ധരിച്ച് കാണപ്പെട്ട അഖിലേഷ് യാദവ് (ഇടത്ത്) ചുവന്ന തൊപ്പിയും കുര്‍ത്തയും ധരിച്ച് പ്രത്യക്ഷപ്പെടാറുള്ള അഖിലേഷ് യാദവ് (വലത്ത്)

അഖിലേഷ് യാദവിനെതിരെ സമാജ് വാദി പാര്‍ട്ടിയിലും കലാപമെന്ന് റിപ്പോര്‍ട്ട്; എംപിമാരും എംഎല്‍എമാരും മായാവതിയെ രഹസ്യമായി കണ്ടുവോ?

വീട്ടിനുള്ളിൽ നിന്നും മുട്ടിലിഴഞ്ഞ് തിരക്കേറിയ നടുറോഡിലെത്തി പിഞ്ചുകുഞ്ഞ് ; രക്ഷകരായി ബസ് ജീവനക്കാർ

മലപ്പുറത്ത് കാട്ടാന ആക്രമണത്തില്‍ വയോധികയ്‌ക്ക് പരിക്ക്

കവി കെ സച്ചിദാനന്ദന്‍ അവസരവാദി- എം വി ഗോവിന്ദന്‍

മക്കളുടെ സ്‌കൂൾ ഫീസും മറ്റ് ജീവിതച്ചെലവുകൾക്കുമായി മാസം തോറും 40 ലക്ഷം രൂപ ഇടക്കാല ജീവനാംശം രവി നൽകണംമെന്ന് ഹർജി നൽകി ഭാര്യ ആരതി

കര്‍ണാടക സര്‍ക്കാരിന്റെ സൗജന്യ ബസ് യാത്രാ പദ്ധതി കാരണം കച്ചവടത്തില്‍ നഷ്ടം, ഭാര്യയേയും മകനെയും കൊലപ്പെടുത്തി വസ്ത്രവ്യാപാരി ജീവനൊടുക്കി

വിവാദമായ കാഫിർ സ്ക്രീൻഷോട്ട് കേസ്: അന്വേഷണം നിർണായക വഴിത്തിരിവിൽ: ‘വടകര സ്ക്വാഡ്’ വാട്‌സ്ആപ്പ് ഗ്രൂപ്പിലെ 5 അഡ്മിൻമാരെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.