Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

പൊലിയുന്നത് നിരവധി സ്വപ്‌നങ്ങള്‍: മരണമുറങ്ങുന്ന വെള്ളച്ചാട്ടം

നെടുങ്കണ്ടം പഞ്ചായത്തിന്റെ പരിധിയില്‍പ്പെടുന്ന പച്ചടി- മഞ്ഞപ്പാറ ഭാഗത്താണ് ഈ വെള്ളച്ചാട്ടവും അരുവിയും സ്ഥിതി ചെയ്യുന്നത്. ഏറെ അപകട സാധ്യത നിലനില്‍ക്കുന്ന പ്രദേശത്ത് പക്ഷേ യാതൊരു സുരക്ഷാ സംവിധാനവുമില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2020, 10:26 am IST
in Idukki
വിദാര്‍ത്ഥികളെ കാണാതായ സ്ഥലത്ത് അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് പരിശോധന നടത്തുന്നു

വിദാര്‍ത്ഥികളെ കാണാതായ സ്ഥലത്ത് അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് പരിശോധന നടത്തുന്നു

നെടുങ്കണ്ടം: കൊറോണയുടെ പ്രതിസന്ധികള്‍ക്കിടയിലും ഇടുക്കിയിലേക്കുള്ള സഞ്ചാരികളുടെ കുത്തൊഴുക്ക് വര്‍ദ്ധിക്കുന്നത് ആശ്വാസത്തിനൊപ്പം അപകടസാധ്യതകളും കൂട്ടുന്നു. നെടുങ്കണ്ടം മേഖലയിലെ പ്രധാന ടൂറിസം കേന്ദ്രമായ തൂവല്‍ വെള്ളച്ചാട്ടത്തില്‍ ഇന്നലെ പൊലിഞ്ഞത് രണ്ട് കുടുംബങ്ങളുടെ സ്വപ്‌നങ്ങളാണ്.

വെള്ളത്തില്‍ നീന്തുന്നതിനിടെയാണ് വിദ്യാര്‍ത്ഥികളായ രണ്ട് പേര്‍ ആഴങ്ങളിലേക്ക് മറഞ്ഞത്. നെടുങ്കണ്ടം പഞ്ചായത്തിന്റെ പരിധിയില്‍പ്പെടുന്ന പച്ചടി- മഞ്ഞപ്പാറ  ഭാഗത്താണ് ഈ വെള്ളച്ചാട്ടവും അരുവിയും സ്ഥിതി ചെയ്യുന്നത്. ഏറെ അപകട സാധ്യത നിലനില്‍ക്കുന്ന പ്രദേശത്ത് പക്ഷേ യാതൊരു സുരക്ഷാ സംവിധാനവുമില്ല. ആര്‍ക്കും യഥേഷ്ടം വരാം എത്ര നേരം വേണമെങ്കിലും ചെലവഴിക്കാം.

വര്‍ഷങ്ങള്‍ക്കിടെ ഈ അരുവിയില്‍ മരണപ്പെട്ടത് 6 പേരാണ്. ഇതില്‍ സ്ഥലമറിയാവുന്ന പ്രദേശവാസികളും ഉള്‍പ്പെടുന്നു. നിറയെ പാറ ഇടുക്കുകളാണ് ഈ വെള്ളച്ചാട്ടത്തിന്റെ അപകട സാധ്യത കൂട്ടുന്നത്. താഴെ അരുവിയിലും കയത്തിനുള്ളിലും ധാരാളം പാറ ഇടുക്കുകളും അള്ളും ഉണ്ട്. ഇതറിയാതെ കുളിക്കാനിറങ്ങുന്നവരാണ് അപകടത്തില്‍പ്പെടുന്നത്. അരുവിയോട് ചേര്‍ന്ന് സമീപ പ്രദേശത്ത് ജനവാസമില്ല. ശാന്തമായ ഈ സാഹചര്യമാണ് സഞ്ചാരികളെ ഈ സ്ഥലത്തേക്ക് ആകര്‍ഷിക്കുന്നത്.

അതേ സമയം സ്ഥലത്തെത്തുന്ന സഞ്ചാരികള്‍ക്ക് സുരക്ഷ ഉറപ്പ് വരുത്തുവാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്ന പരാതി കാലങ്ങളായി ശക്തമാണ്. ജില്ലയ്‌ക്ക് വെളിയില്‍ നിന്ന വരുന്ന വിനോദ സഞ്ചാരികള്‍ ഈ വെള്ളച്ചാട്ടത്തില്‍ ഇറങ്ങുന്നത് വലിയ അപകട സാധ്യത സൃഷ്ടിക്കുന്നു. കാട്ടില്‍ കൂടിയുള്ള സഞ്ചാരവും പാറയുടെ മുകളില്‍ ഇരിക്കുന്നതും പലപ്പോഴും അപകടങ്ങള്‍ വരുത്താറുണ്ട്.

നിരവധി സഞ്ചാരികള്‍ എത്തിയിട്ടും പ്രദേശത്ത് ഒരു ഗൈഡ് പോലും ഇല്ല. മാത്രവുമല്ല രാത്രിയേന്നോ പകല്‍ എന്നോ വ്യത്യാസമില്ലാതെ യഥേഷ്ടം ആളുകള്‍ക്ക് ഇവിടെ എത്തിച്ചേരാം. ഒരു അപകടം ഉണ്ടായാല്‍ അത്യാവശ്യമായ വൈദ്യ സാഹായവും സുരക്ഷ ഉറപ്പാക്കാനും സമീപപ്രദേശത്ത് ആരോഗ്യ കേന്ദ്രങ്ങളോ ഫോറസ്റ്റ് ഓഫീസുകളുടെയും അഭാവം ഉണ്ട്.

കൊറോണ കേസുകള്‍ ഉയരുന്ന സാഹചര്യത്തിലും യാതൊരു നിയന്ത്രണവുമില്ലാതെ അനവധി സഞ്ചാരികളാണ് ഇവിടെ എത്തുന്നത്. ഇത് വലിയ തോതില്‍ രോഗം പടരുന്നതിനും കാരണമാകുമെന്ന് പ്രദേശവാസികളും പറയുന്നു.

 

Tags: Water Falldeath
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

കടുത്തുരുത്തിയില്‍ തര്‍ക്കത്തിനിടെ വൃദ്ധനെ ചവിട്ടിക്കൊന്നതെന്ന് പൊലീസ് , മകന്‍ അറസ്റ്റില്‍

Kerala

പൊലീസ് കസ്റ്റഡിയിലെടുത്ത ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍, ക്രൈംബ്രാഞ്ചും അന്വേഷിക്കും

Kerala

നിതിന്‍ രാജിന്റെ മരണം: ഡോ.എം.കെ റാമിനെ തെളിവെടുപ്പിനായി ക്രൈംബ്രാഞ്ചിന്‌റെ കസ്റ്റഡിയില്‍ വിട്ടു

Kerala

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ചവരുടെ എണ്ണം 41 ആയി; ഇന്ന് മരിച്ചത് കൊയിലാണ്ടി നടേരി സ്വദേശി ബിജു

Kerala

മകന്‍ മരിച്ചതിന്റെ മനോവിഷമത്തില്‍ കഴിഞ്ഞിരുന്ന ദമ്പതികള്‍ ജീവനൊടുക്കി

പുതിയ വാര്‍ത്തകള്‍

ശ്രീരാമലക്ഷ്മണന്മാരേ ചുലിലേറ്റി മാരുതി സുഗ്രീവ സവിധത്തിലേക്ക്‌

ചിത്രരാമായണം-14: സീതാന്വേഷണം

നമാമി രാമം: കര്‍മബന്ധം, കാലപാശം

രാമസ്പര്‍ശം-14: രാജധര്‍മ്മത്തിന്റെ പാദുക പ്രതിഷ്ഠ

ഇത് ആത്മവിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും വെള്ളി: ശ്രീശങ്കര്‍

ഭാരത ഹോക്കിക്ക് ഇനി കാവിനിറമുള്ള ജേഴ്‌സി; ഒപ്പം വിവാദവും, നിലപാട് വ്യക്തമാക്കി ഫെഡറേഷന്‍

വൈജ്‌നാഥ് കാളെയോടൊപ്പം ദിലീപ് ഗവിത്

അദ്ദേഹം എന്നെ ദത്തെടുത്തു, സ്വന്തം മകനായി വളര്‍ത്തി; പൊന്നണിഞ്ഞ് ദിലീപ് ഗവിത്

മനുസ്മൃതി: ഖാര്‍ഗെയുടെ പരാമര്‍ശം രേഖകളില്‍ നിന്ന് നീക്കി

പ്രളയത്തെ തുടര്‍ന്ന് ആസാമിലെ കമല്‍ ചപോരി ഗ്രാമത്തില്‍ വീടുകള്‍ തകര്‍ന്നടിഞ്ഞ നിലയില്‍

ആസാമില്‍ പ്രളയക്കെടുതി രൂക്ഷം; മരണം 78 ആയി

ഭാരതത്തിലെ ആദ്യ ടെലികോം മാനുഫാക്ചറിങ് സോണ്‍ മധ്യപ്രദേശിലെ ഗ്വാളിയോറില്‍ സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രം കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ് മന്ത്രി
ജ്യോതിരാദിത്യ സിന്ധ്യ, മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹന്‍യാദവ് തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ഒപ്പുവെച്ച് കൈമാറിയപ്പോള്‍

ആദ്യ ടെലികോം മാനുഫാക്ചറിങ് സോണ്‍ ഗ്വാളിയോറില്‍; ധാരണാപത്രം ഒപ്പുവെച്ചു, കേന്ദ്രസഹായമായി 500 കോടി

കശുവണ്ടി അഴിമതിക്കേസ്: കെ.എ. രതീഷ് പ്രധാന പദവിയില്‍ തുടരുന്നുണ്ടോ എന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.