Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അധികാരം കിട്ടിയപ്പോള്‍ എല്‍ഡിഎഫ് ഉന്നയിച്ച ആരോപണങ്ങള്‍ അപ്പാടെ വിഴുങ്ങി; ഒത്തുകളികളില്‍ വിള്ളല്‍; വിജിലന്‍സിനെ ആയുധമാക്കി സര്‍ക്കാര്‍

യുഡിഎഫ് സര്‍ക്കാരിനെതിരെ നിരവധി അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച് കേരളത്തെ സമരത്തീച്ചൂളയില്‍ നിര്‍ത്തിയതിനു ശേഷമാണ് എല്‍ഡിഎഫ് അധികാരത്തില്‍ വരുന്നത്. എന്നാല്‍, അധികാരം കിട്ടിയപ്പോള്‍ തങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ എല്ലാം അപ്പാടെ വിഴുങ്ങി. എല്‍ഡിഎഫ്-യുഡിഎഫ് ധാരണയുടെ പേരിലായിരുന്നു ഇത്.

അജി ബുധനൂര്‍byഅജി ബുധനൂര്‍
Nov 23, 2020, 12:20 pm IST
inKerala

തിരുവനന്തപുരം: അഴിമതിയില്‍ മുങ്ങിക്കുളിച്ച സര്‍ക്കാര്‍ ഗത്യന്തരമില്ലാതെ വിജിലന്‍സിനെ തുറുപ്പുചീട്ടാക്കുന്നു. അഴിമതി നടത്തുന്നതില്‍ ഒരേതൂവല്‍ പക്ഷികളായ എല്‍ഡിഎഫ്-യുഡിഎഫ് സര്‍ക്കാരുകള്‍ അധികാരത്തില്‍ കയറുമ്പോള്‍ കേസുകളില്‍ നിന്ന് രക്ഷപ്പെടുന്നതിന് പരസ്പരം സഹായിക്കുന്ന ഒത്തുതീര്‍പ്പ് ഫോര്‍മുലയില്‍ വിള്ളല്‍. സംസ്ഥാന സര്‍ക്കാരിന്റെ കൊള്ളകള്‍ കണ്ടുപിടിക്കാന്‍  കേന്ദ്ര ഏജന്‍സികള്‍ വട്ടമിട്ട് പറക്കുമ്പോള്‍ പിടിച്ചുനില്‍ക്കാന്‍ വിജിലന്‍സിനെ രംഗത്തിറക്കി തടിയൂരാനാണ് പിണറായിയുടെ നീക്കം.  

യുഡിഎഫ് സര്‍ക്കാരിനെതിരെ നിരവധി അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച് കേരളത്തെ സമരത്തീച്ചൂളയില്‍ നിര്‍ത്തിയതിനു ശേഷമാണ് എല്‍ഡിഎഫ് അധികാരത്തില്‍ വരുന്നത്. എന്നാല്‍, അധികാരം കിട്ടിയപ്പോള്‍ തങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ എല്ലാം അപ്പാടെ വിഴുങ്ങി. എല്‍ഡിഎഫ്-യുഡിഎഫ് ധാരണയുടെ പേരിലായിരുന്നു ഇത്.  

ഒന്നിലും ഒരന്വേഷണവും നടത്തിയില്ല. സോളാര്‍ കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സിപിഎം മുള്‍ മുനയില്‍ നിര്‍ത്തി സമരം ചെയ്തിരുന്നു. നൂറുകണക്കിന് കെഎസ്ആര്‍ടിസി ബസുകളും പോലീസ് വാഹനങ്ങളും തകര്‍ക്കപ്പെട്ടു. തങ്ങള്‍ അധികാരത്തിലെത്തിയാല്‍ ഉമ്മന്‍ചാണ്ടിയുടെ സ്ഥാനം സെന്‍ട്രല്‍ ജയിലില്‍ ആയിരിക്കുമെന്നു വരെ യോഗങ്ങളില്‍ പ്രഖ്യാപിച്ചു.  

എന്നാല്‍, അധികാരത്തില്‍ കയറി കാലാവധി കഴിയാറായിട്ടും സോളാര്‍ കേസില്‍ യാതൊരു പുരോഗതിയുമുണ്ടായില്ല. സോളാര്‍ വിവാദം അന്വേഷിക്കാന്‍ നിയമിച്ച ശിവരാജന്‍ കമ്മീഷന്‍ 2017ല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് മൂന്ന് വര്‍ഷം പിന്നിട്ടിട്ടും യാതൊരു നടപടിയുമെടുക്കാന്‍ സര്‍ക്കാരിനായില്ല. പിണറായി വിജയനും

ഉമ്മന്‍ചാണ്ടിയും തമ്മിലുള്ള രഹസ്യകൂട്ടുകെട്ടാണ് ഇതിനു പിന്നിലെന്നത് പാട്ടാണ്. തനിക്ക് നീതി കിട്ടണമെന്ന് ആവശ്യപ്പെട്ട് സോളാര്‍ കേസിലെ ഇര കേസ് ഫയലുകളുമായി കോടതികള്‍ കയറി ഇറങ്ങുന്ന അവസ്ഥയിലും.  

തൊട്ടുപിന്നാലെ വന്ന ബാര്‍ക്കോഴയില്‍ നിരവധി കോണ്‍ഗ്രസ് മന്ത്രിമാര്‍ ഉള്‍പ്പെട്ട കേസിലാണ് കോടിക്കണക്കിന് രൂപ കമ്മീഷന്‍ പറ്റിയെന്ന് ആരോപണമുയര്‍ന്നത്. നിയമസഭയില്‍ വരെ ഇരുകൂട്ടരും ഏറ്റുമൂട്ടി. സീസറിന്റെ ഭാര്യ വിശുദ്ധയായിരിക്കണമെന്ന് വി.എസ് സഭയില്‍ പറഞ്ഞു. എന്നാല്‍ നാലര വര്‍ഷം ഭരണത്തിലിരുന്ന പിണറായി സര്‍ക്കാര്‍ ആരോപണവിധേയരായവര്‍ക്കെതിരെ ഒന്നും ചെയ്തില്ല. കൂടാതെ രമേശ് ചെന്നിത്തല സ്വന്തം മണ്ഡലത്തില്‍ മെഡിക്കല്‍ കോളേജ് നിര്‍മാണത്തിനായി സ്ഥലം വാങ്ങിയതില്‍ അഴിമതിയുണ്ടെന്ന ആരോപണത്തിലും അന്വേഷണം വന്നില്ല. വി.എസ് സര്‍ക്കാരിന്റെ കാലത്ത് ഉയര്‍ന്നുവന്ന കടകംപള്ളി ഭൂമിതട്ടിപ്പ് കേസ്, കവിയൂര്‍-കിളിരൂര്‍ പീഡനക്കേസ് തുടങ്ങിയവയില്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഒത്തുകളിച്ചു.  

തെരഞ്ഞെടുപ്പുകള്‍ അടുത്തതോടെ സിപിഎം അഴിമതികളുടെ നടുക്കുഴിയിലായി. യുഡിഎഫുമായി ഇനി ഒത്തുതീര്‍പ്പിലൂടെ മുന്നോട്ട് പോയാല്‍ തന്റെ ഭാവി തന്നെ അപകടത്തിലാകുമെന്ന തിരിച്ചറിവിലെത്തി മുഖ്യമന്ത്രി പിണറായി. സ്വര്‍ണക്കടത്ത് കേസ് അന്വേഷിച്ച് വന്ന ഇ ഡി ഇപ്പോള്‍ സെക്രട്ടേറിയറ്റിന്റെ പടിവാതിലില്‍ വരെയെത്തി. ഇരുകൂട്ടരും ഒത്തുകളിച്ച അഴിമതികളും കോഴപ്പണവുമൊക്കെ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ചേക്കും. സോളാറും ബാര്‍ക്കോഴയും വരെ ഇ ഡി അന്വേഷിച്ചേക്കാം. അതിനാല്‍ ഇനി ഒത്തുതീര്‍പ്പ് കളി നടത്തിയാല്‍ പരുങ്ങലിലാകുന്ന രാഷ്‌ട്രീയ ഭാവി ഓര്‍ത്താണ് പിണറായി അവസാന ആയുധമായി വിജിലന്‍സിനെ ഇറക്കിയത്.

Tags: Pinarayi Vijayanvigiകേരള സര്‍ക്കാര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

Kerala

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

Kerala

പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം സമ്മതിച്ച് എം.വി. ഗോവിന്ദന്‍

Kerala

മാസപ്പടി കേസില്‍ സിപിഎമ്മിനെ പരിചയാക്കാന്‍ പിണറായി

Kerala

സിപിഎം വിശാല സംസ്ഥാന സമിതി: പിണറായിക്ക് ഇന്ന് നിര്‍ണായകം

പുതിയ വാര്‍ത്തകള്‍

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.