Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പുരാവസ്തു വകുപ്പിനെ ഒഴിവാക്കി പഴശ്ശി കോവിലകം പൈതൃകടൂറിസത്തിലേക്ക്; പിന്നില്‍ സിപിഎം താത്പര്യം

പഴശ്ശി രാജാവിന്റെ കുടുംബവുമായി ബന്ധപ്പെട്ട് ബാക്കിയായ ഒരേയൊരു ചരിത്രശേഷിപ്പാണ് കണ്ണൂര്‍ മട്ടന്നൂരിനടുത്തുള്ള പടിഞ്ഞാറെ കോവിലകം. ഇന്ന് കോവിലകം നില്‍ക്കുന്നതിനടുത്ത് മട്ടന്നൂര്‍ റോഡില്‍ പഴശ്ശി കോവിലകം നിലനിന്ന സ്ഥലത്ത് ഒരു കുളം മാത്രമാണ് ഇന്നവശേഷിക്കുന്നത്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Nov 22, 2020, 10:00 pm IST
in Kannur

കണ്ണൂര്‍: വീര പഴശ്ശി കേരളവര്‍മ്മയുടെ പിന്മുറക്കാര്‍ താമസിച്ചിരുന്ന പഴശ്ശി പടിഞ്ഞാറെ കോവിലകം സംരക്ഷിതസ്മാരകമാക്കുമെന്ന പ്രഖ്യാപനത്തില്‍ നിന്ന് പിന്‍മാറി പൈതൃകടൂറിസത്തിന്റെ ഭാഗമായുള്ള പദ്ധതിയിലേക്ക് മാറ്റുന്നതിന് പിന്നില്‍ സിപിഎം താത്പര്യം. ജീര്‍ണിച്ച് തകര്‍ച്ചയുടെ വക്കിലെത്തിയ കോവിലകം കെട്ടിടം സംരക്ഷിക്കണമെന്ന് നാട്ടുകാരുടെയും സാംസ്‌കാരിക സംഘടനകളുടെയും ഭാഗത്തു നിന്ന് ആവശ്യമുയര്‍ന്നപ്പോഴാണ്  2017ല്‍ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കോവിലകവും ബന്ധപ്പെട്ട സ്ഥലവും പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് സംരക്ഷിത സ്മാരകമാക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഈ തീരുമാനം തിരുത്തിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. കഴിഞ്ഞദിവസമാണ് പൈതൃകടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോവിലകം സംരക്ഷിക്കാനുള്ള നടപടികളുമായി ഉദ്യോഗസ്ഥര്‍ കോവിലകത്ത് എത്തിയത്.

പഴശ്ശി രാജാവിന്റെ കുടുംബവുമായി ബന്ധപ്പെട്ട് ബാക്കിയായ ഒരേയൊരു ചരിത്രശേഷിപ്പാണ് കണ്ണൂര്‍ മട്ടന്നൂരിനടുത്തുള്ള പടിഞ്ഞാറെ കോവിലകം. ഇന്ന് കോവിലകം നില്‍ക്കുന്നതിനടുത്ത് മട്ടന്നൂര്‍ റോഡില്‍ പഴശ്ശി കോവിലകം നിലനിന്ന സ്ഥലത്ത് ഒരു കുളം മാത്രമാണ് ഇന്നവശേഷിക്കുന്നത്. അവിടെയുണ്ടായിരുന്ന കോവിലകം പഴശ്ശി രാജാവിന്റെ അന്ത്യം നടന്നയുടന്‍ തന്നെ ബ്രിട്ടീഷുകാര്‍ ഇടിച്ചുനിരത്തിയിരുന്നു. പീന്നീട് 1903ലാണ് പഴശ്ശി രാജാവിന്റെ പിന്‍മുറക്കാര്‍ പടിഞ്ഞാറെ കോവിലകം പണിതത്.  

വാസ്തുപരമായ സവിശേഷതകള്‍ ഏറെയുള്ള ഈ കോവിലകം ഭാഗികമായി തകര്‍ന്നതിനെ തുടര്‍ന്ന് പൊളിച്ചു വില്‍ക്കാന്‍ കുടുംബാംഗങ്ങള്‍ തീരുമാനിച്ചപ്പോള്‍ വിലയ്‌ക്ക് വാങ്ങാന്‍ ആദ്യം മുന്നോട്ടു വന്നത് സിപിഎമ്മുകാരാണ്. കെട്ടിടം പൊളിച്ച് അവിടെ സിപിഎം നേതൃത്വത്തിലുള്ള ട്രസ്റ്റിന്റെ പേരില്‍ ആയുര്‍വേദ ആശുപത്രി തുടങ്ങാനായിരുന്നു നീക്കം. എന്നാല്‍ മാധ്യമങ്ങളുടെയും നാട്ടുകാരുടെയും ഇടപെടല്‍ മൂലം ഇതു നടന്നില്ല. തുടര്‍ന്നാണ് പുരാവസ്തു വകുപ്പിനെ ഏ്ല്‍പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനമുണ്ടായത്. എന്നാല്‍ രണ്ട് വര്‍ഷത്തോളം ഒരു നടപടിയുമെടുക്കാതിരിക്കുകയും പിന്നീട് കഴിഞ്ഞവര്‍ഷം സംരക്ഷിതസ്മാരക പട്ടികയില്‍ നിന്ന് കോവിലകത്തെ ഒഴിവാക്കുകയും ചെയ്യുകയായിരുന്നു.  

പുരാവസ്തു വകുപ്പ് ഏറ്റെടുത്താല്‍ പ്രാദേശിക ഭരണസ്വാധീനം ഉപയോഗിച്ചും മറ്റും കോവിലകത്തിന്റെ കാര്യങ്ങളില്‍ ഇടപെടാന്‍ സാധിക്കില്ല എന്നതിനാലാണ് പട്ടികയില്‍ നിന്നൊഴിവാക്കിയതെന്ന് അന്ന് തന്നെ ആരോപണമുയര്‍ന്നിരുന്നു. ഇപ്പോള്‍ ടൂറിസം പദ്ധതിയിലുള്‍പ്പെടുത്തി കോവിലകം ഏറ്റെടുക്കാനുള്ള നീക്കത്തിന് പിന്നില്‍ പാര്‍ട്ടി സ്വാധീനമുള്ള ട്രസ്റ്റോ സൊസൈറ്റിയോ രൂപീകരിച്ച് പാര്‍ട്ടിയുടെ  വരുതിയില്‍ വരുത്താനുള്ള സിപിഎം പദ്ധതിയാണെന്ന് വ്യക്തമാണെന്ന് സൂചനയുണ്ട്.

Tags: cpmടൂറിസംHeritage ZonePazhashi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

സിപിഎമ്മിന് സഹിക്കുന്നില്ല ഈ നല്ല കാലം

Kerala

വ്യവസായിയെ തട്ടിക്കൊണ്ടുപോയി കോടികൾ തട്ടിയെടുത്ത സിപിഎം പ്രവർത്തകനെ കണ്ണൂരിലെത്തി അറസ്റ്റ് ചെയ്ത് ആന്ധ്ര പോലീസ്

Kerala

ഇടതും വലതും ഒത്തുകളിച്ചു; എന്നാലും ബിജെപി ജയിക്കും

Kerala

ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: രാജീവ് ചന്ദ്രശേഖര്‍

Kerala

സിപിഎം വേട്ടയാടുന്നെന്ന് പയ്യന്നൂര്‍ നഗരസഭയില്‍ സിപിഎം വിമതനായി ജയിച്ച സി. വൈശാഖ്

പുതിയ വാര്‍ത്തകള്‍

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

മഹാകവിയുടെ ഓര്‍മ്മകളെ ഇങ്ങനെ മലിനപ്പെടുത്തരുത്

സ്ട്രോംഗ് റൂമിനുള്ളിൽ ആരും കയറിയിട്ടില്ല ,കൃത്രിമത്വവും നടന്നിട്ടില്ല, ആരോപണങ്ങൾ അടിസ്ഥാനരഹിതം ; തൃണമൂലിന നിശിതമായി വിമർശിച്ച്  തിരഞ്ഞെടുപ്പ് കമ്മീഷൻ

‘ താൻ തികഞ്ഞ ശിവഭക്തൻ , ഏവർക്കും സമാധാനം കൈവരിക്കട്ടെ’ ; കേദാർനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തി പ്രശസ്‌ത ഗായകൻ കൈലാഷ് ഖേർ

അഗ്നി-6 മിസൈൽ പദ്ധതിക്കായി പൂർണ്ണമായും തയ്യാറാണെന്ന് ഡിആർഡിഒ : പരമ്പരാഗത മിസൈൽ സേനയെയും സജ്ജമാക്കും 

മൊറാദാബാദിൽ മുസ്ലീം സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചത് പ്രദേശത്തെ മൗലാന ; തെളിവായി മതപുരോഹിതന്റെ ഹീനകൃത്യം സിസിടിവിയിൽ പതിഞ്ഞു 

ഹജ്ജ് യാത്രാ നിരക്കിൽ പതിനായിരം രൂപയുടെ വർദ്ധനവ് സുതാര്യമായ തീരുമാനമാണെന്ന് കേന്ദ്ര സർക്കാർ ; തീർത്ഥാടകരുടെ വികാരത്തെ മാനിക്കുന്നുവെന്നും കിരൺ റിജിജു

സ്ട്രോംങ് റൂമിന് മുന്നിലേക്ക് ബിജെപി നേതാവ് തപസ് റായ് എത്തുന്നു

ബംഗാളില്‍ വോട്ടെണ്ണല്‍ അട്ടിമറിക്കാന്‍ മമത, ബാലറ്റ് ബോക്സുകള്‍ സൂക്ഷിച്ച സ്ട്രോങ്ങ് റൂമിന് മുന്നില്‍ ആരുവന്നാലും തടയാന്‍ തെര. കമ്മീഷന്‍ അന്ത്യശാസനം

ബംഗാളില്‍ ഫലപ്രഖ്യാപനം കഴിഞ്ഞാലും ആഴ്ചകളോളം 2400 കമ്പനി സിആര്‍പിഎഫ് സേന ബംഗാളില്‍ തന്നെയുണ്ടാകുമെന്ന് അമിത് ഷാ പറഞ്ഞതെന്തിനാണ്?

ഒരു ആത്മീയ വിന്യാസം….’വാല്‍മീകി രാമായണ” സിനിമയ്‌ക്ക് സംഗീതം ചെയ്യാന്‍ ഇളയരാജ എത്തിയതിനെ വിശേഷിപ്പിച്ച് തരുണ്‍ ആദര്‍ശ്

മൃഗീയഭൂരിപക്ഷം മുസ്ലീം വോട്ടര്‍മാരുള്ള ഗോധ്രയില്‍ വിജയിച്ചത് ഹിന്ദു സ്ഥാനാര്‍ത്ഥി; കേരളത്തിലെ ജിഹാദികള്‍ ഇനി ഗോധ്രയെക്കുറിച്ച് മിണ്ടരുത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.