Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നടപ്പാക്കിയ പദ്ധതികള്‍ പാഴാകുന്നു

ബോര്‍ഡിന്റെ ഭാഗത്തു നിന്നും യാതൊരു ചെലവുമില്ലാത്ത ചരടുപൂജ, ചാവിപൂജ, മാലപൂജ, പുണ്യാഹം എന്നിവയ്‌ക്കു പോലും വന്‍തുകയാണ് രസീതുംപടി ഈടാക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2020, 02:00 pm IST
in Kollam

പുനലൂര്‍: തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ നടപ്പാക്കിയ പദ്ധതികള്‍ വൃഥാവിലാകുന്നു. ക്ഷേത്രാരാധനയുടെ ഭാഗമായുള്ള നേര്‍ച്ചകളുടെയും വഴിപാടുകളുടെയും നിരക്ക് കുത്തനെ ഉയര്‍ത്തിയതിന് പിന്നാലെ ക്ഷേത്രങ്ങളിലെ വിലപിടിപ്പുള്ള വസ്തുക്കള്‍ ദേവസ്വം ഭണ്ഡാരങ്ങളിലേക്ക് മാറ്റിയതും ഭക്തരെ ഏറെ വിഷമത്തിലാക്കിയിരിക്കുകയാണ്. ബോര്‍ഡിന്റെ ഭാഗത്തു നിന്നും യാതൊരു ചെലവുമില്ലാത്ത ചരടുപൂജ, ചാവിപൂജ, മാലപൂജ, പുണ്യാഹം എന്നിവയ്‌ക്കു പോലും വന്‍തുകയാണ് രസീതുംപടി ഈടാക്കുന്നത്.

പുറമെയാണ് ഓട്ട് ഉരുളികളും വിളക്കുകളുമെല്ലാം ദേവസ്വം ഭണ്ഡാരങ്ങളിലേക്ക് മാറ്റിയത്. ഭക്തജന പ്രതിഷേധം വകവയ്‌ക്കാതെ ഇത്തരത്തില്‍ ക്ഷേത്രത്തിലെ വസ്തുക്കള്‍ സീല്‍ ചെയ്ത് ഭണ്ഡാരപ്പുരകളിലേക്ക് മാറ്റിയതോടെ അന്തിത്തിരി കത്തിക്കാന്‍ പോലും വിളക്കുകള്‍ ഇല്ലാത്ത അവസ്ഥയാണ് മിക്ക ക്ഷേത്രങ്ങളിലുമുള്ളത്. വൃശ്ചികമാസ-മണ്ഡലകാല ചിറപ്പ് മഹോത്സവങ്ങള്‍ ആയതോടെ ചിറപ്പ് നേര്‍ച്ചയായി നടത്തുന്നവര്‍ കൂടുതല്‍ വിളക്കുകള്‍ കത്തിക്കാന്‍ ആഗ്രഹിച്ചാല്‍ വിളക്കുകള്‍ ഇല്ലാത്ത അവസ്ഥയാണുള്ളത്. പുതുതായി നേര്‍ച്ചയിനത്തില്‍ എത്തുന്ന വിളക്കുകള്‍ മാത്രമാണ് ഇപ്പോള്‍ ആശ്രയം.

ദേവസ്വം ബോര്‍ഡിന്റെ പദ്ധതികള്‍ ഏറെയും ഇപ്പോള്‍ പ്രയോജനരഹിതമായിരിക്കുകയാണ്. കാവുകളും കുളങ്ങളും സംരക്ഷിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ആരംഭിച്ച പുണ്യം പൂങ്കാവനം പദ്ധതി പേരില്‍ മാത്രം ഒതുങ്ങി. പല ക്ഷേത്രങ്ങളിലും ചെടികളും വൃക്ഷതൈകളും മറ്റും വിതരണം ചെയ്ത് ലക്ഷങ്ങള്‍ ചെലവഴിച്ചുവെങ്കിലും ഇത് നടുന്നതിനോ മറ്റോ സംവിധാനമൊരുക്കാത്തതിനാല്‍ പല ക്ഷേത്രങ്ങളിലും ചെടികളും മറ്റും നശിച്ചു കൊണ്ടിരിക്കുകയാണ്. ദേവസ്വംഭൂമി അളന്ന് തിട്ടപ്പെടുത്താത്തതിനാല്‍ പല സ്ഥലങ്ങളിലും വ്യാപക കൈയേറ്റമാണ് നടക്കുന്നത്. പുനലൂരിലെ മാമ്പഴത്തറ ദേവീക്ഷേത്രത്തോട് ചേര്‍ന്നുള്ള ഏക്കറുകണക്കിന് ദേവസ്വം ഭൂമിയാണ് നഷ്ടപ്പെട്ടത്. അയ്യപ്പന്റെ പേരില്‍ ഇന്നും കരമടയ്‌ക്കുന്ന ഭൂമിയാണ് വനംമന്ത്രി കെ. രാജു പട്ടയഭൂമിയാക്കി വിതരണം ചെയ്തത്.

ദേവസ്വംബോര്‍ഡ് ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് യഥാവിധി പൂജാവിധികള്‍ നടത്താന്‍ കഴിയാത്ത സ്ഥിതിയാണ് പലയിടത്തും ഉള്ളത്. ഉപദേശകസമിതികളെ നിര്‍ജീവമാക്കി ദേവസ്വം ജീവനക്കാരെ ഭരണം ഏല്‍പ്പിക്കുമ്പോള്‍ ക്ഷേത്രത്തിന് അനുയോജ്യമായ പ്രവര്‍ത്തനങ്ങളും ഇല്ലാതായി. ജീവനക്കാരില്‍ ഏറെയും പാര്‍ട്ടി പ്രവര്‍ത്തനങ്ങളുമായി ക്ഷേത്രത്തില്‍ പകരക്കാരെ നിയമിക്കുകയാണ് പതിവ്. തെരഞ്ഞെടുപ്പ് എത്തിയതോടെ ഒരു ക്ഷേത്രങ്ങളിലും ജീവനക്കാരില്ല. എല്ലാം പകരക്കാരില്‍ ഒതുങ്ങി. ഇവരെ നിയന്ത്രിക്കേണ്ടവര്‍ യൂണിയന്‍ നേതാക്കള്‍ ആയതോടെ ദുരിതത്തിലായത് സാധാരണ ഭക്തരാണ്.

Tags: ക്ഷേത്രംProjectDevaswom Board
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല തന്ത്രിയാകാൻ ബ്രഹ്മദത്തൻ യോഗ്യൻ; തീരുമാനം വിദഗ്ധ സമിതിയുടേത്, തീരുമാനം നാളത്തെ ബോർഡ് യോഗത്തിൽ

Kerala

2025ലും ശബരിമലയില്‍ സ്വര്‍ണക്കവര്‍ച്ച നടന്നു; പി.എസ് പ്രശാന്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി എസ് ഐ ടി

Kerala

അയ്യപ്പന് പബ്ലിസിറ്റി ആവശ്യമില്ല, അയ്യപ്പ സംഗമം ഇനി നടത്തില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍

Kerala

സംരക്ഷിക്കാന്‍ ആളില്ല; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഇരുനില മന്ദിരം നശിക്കുന്നു

Kerala

ലീഗ് ഭരിക്കും നാട്ടിൽ ലീഗ് പറയും നിയമങ്ങൾ ; ആവശ്യങ്ങൾക്ക് പരിഹാരം തേടി ദേവസ്വം ബോർഡ് ജീവനക്കാർ പാണക്കാട്ട് : സാദിഖലി ശിഹാബ് തങ്ങൾക്ക് നിവേദനം നൽകി

പുതിയ വാര്‍ത്തകള്‍

ഘടകകക്ഷികളോടുള്ള കോണ്‍ഗ്രസിന്റെ സമീപനം ശരിയല്ല: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം

കുട്ടികള്‍ മുതിര്‍ന്നാല്‍ അവരുടെ പ്രവൃത്തികളെ മാതാപിതാക്കളുമായി ബന്ധിപ്പിക്കരുത്: ദിബിസ മഹന്തയുടെ പ്രതിഷേധത്തെക്കുറിച്ച് അസം മുഖ്യമന്ത്രി

3 മാസത്തേക്ക് ആഴ്ചയില്‍ അഞ്ച് പ്രവര്‍ത്തി ദിനങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റ്

ഇത് ചരിത്രനേട്ടം ; കോമൺ‌വെൽത്ത് ഗെയിംസിൽ തുടർച്ചയായ മൂന്നാം സ്വർണ്ണ മെഡൽ നേടി റെക്കോർഡ് സൃഷ്ടിച്ച് മീരാഭായ് ചാനു

എല്‍.കെ. അദ്വാനി (ഇടത്ത്) ധര്‍മ്മേന്ദ്ര പ്രധാന്‍ (നടുവില്‍) പി. ശ്യാംരാജ് (വലത്ത്)

ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെയ്‌ക്കുന്നത് ഞങ്ങളുടെ ജനാധിപത്യ മര്യാദയാണ്: ബിജെപി സംസ്ഥാന സെക്രട്ടറി ശ്യാം രാജ്

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

ജുഡീഷ്യറി വിമര്‍ശനത്തിന് അതീതമല്ല, ജഡ്ജിമാര്‍ ആത്മപരിശോധന നടത്തണമെന്നും ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മാസ്റ്റര്‍പ്ലാനുമായി ആരോഗ്യവകുപ്പ്; നടപടി ഹൈക്കോടതി ഇടപെടലിന് പിന്നാലെ

പഞ്ചാബ് പേപ്പർ ചോർച്ച ലക്ഷ്യമിട്ട് സിജെപി; തന്ത്രം രൂപപ്പെടുത്തുന്നുണ്ടെന്ന് അഭിജീത് ദിപ്കെ: ഒറ്റക്കാലിൽ ഷൂ ഇട്ട് രാഹുൽ ആപ്പിനെതിരെ കളത്തിലിറങ്ങുമോ ?

ശിരോമണി അകാലിദള്‍ നേതാവ് ഹസ്രിമത് കൗര്‍ ബാദല്‍ (ഇടത്ത്) ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ മഞ്ജീന്ദര്‍ സിങ്ങ് സിര്‍സ (നടുവില്‍) പഞ്ചാബിലെ ആം ആദ്മി വിദ്യാഭ്യാസമന്ത്രി ഹര്‍ജോത് സിങ് ബെയ്ന്‍ (വലത്ത്)

ഉരുളയ്‌ക്ക് ഉപ്പേരി…പഞ്ചാബിലെ പരീക്ഷാക്രമക്കേടുകള്‍ക്ക് പിന്നിലെ ആം ആദ്മി വിദ്യാഭ്യാസമന്ത്രിയെ നീക്കാന്‍ അകാലിദളും ബിജെപിയും സമരത്തിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.