Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
Mollywood

ഓര്‍മകളുടെ കോളിളക്കം; ജയന്റെ വിയോഗത്തിന് നാളെ നാല്‍പ്പതാണ്ട്

1980 നവംബര്‍ 16നാണ് മലയാളസിനിമയിലെ ആ അതുല്യനടന്‍ ഷൂട്ടിങ്ങിനിടയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചത്. ഏഴുകൊല്ലത്തെ ചുരുങ്ങിയ ജീവിതകാലം, 116 സിനിമകള്‍. ഇത് ജയന്റെ മാത്രം റെക്കോഡായി സിനിമാലോകം തങ്കലിപികളില്‍ രേഖപ്പെടുത്തിയിരിക്കുന്നു.

എ. ശ്രീകാന്ത്byഎ. ശ്രീകാന്ത്
Nov 15, 2020, 12:19 pm IST
inMollywood
കോളിളക്കം എന്ന സിനിമയില്‍ നിന്നുള്ള അവസാനരംഗം

കോളിളക്കം എന്ന സിനിമയില്‍ നിന്നുള്ള അവസാനരംഗം

കൊല്ലം: ”…..പൂഴിമണ്ണ് വാരിയിടാന്‍ പോലും തേവള്ളി ബോയ്‌സ് ഹൈസ്‌കൂളില്‍ സ്ഥലമില്ലായിരുന്നു. കൂടിനിന്നവര്‍ക്കെല്ലാം അവസാനമായി ഒരു നോക്കുകണ്ടേ തീരൂ. മണിക്കൂറുകള്‍ പോകുന്തോറും ആളുകളുടെ എണ്ണവും വര്‍ധിച്ചുവന്നു. നിശ്ചയിച്ചതിലും മൂന്നുമണിക്കൂറും വൈകിയാണ് മൃതദേഹം ശ്മശാനത്തില്‍ എത്തിക്കാനായത്…” പ്രിയനടന്‍ ജയന്റെ മൃതദേഹം കാണാനായി തേവള്ളി മോഡല്‍ ബോയ്‌സ് ഹൈസ്‌കൂള്‍ മൈതാനിയിലേക്ക് കഷ്ടിച്ചുകടന്നുകൂടിയ അന്നത്തെ കോളജ് വിദ്യാര്‍ഥിയും ടിഡി നഗര്‍ സ്വദേശിയുമായ ചന്ദ്രകുമാറിന്റെ വാക്കുകള്‍.

1980 നവംബര്‍ 16നാണ് മലയാളസിനിമയിലെ ആ അതുല്യനടന്‍ ഷൂട്ടിങ്ങിനിടയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചത്. ഏഴുകൊല്ലത്തെ ചുരുങ്ങിയ ജീവിതകാലം, 116 സിനിമകള്‍. ഇത് ജയന്റെ മാത്രം റെക്കോഡായി സിനിമാലോകം തങ്കലിപികളില്‍ രേഖപ്പെടുത്തിയിരിക്കുന്നു.

ഓലയില്‍ നാണി മെമ്മോറിയല്‍ ആശുപത്രി ഇരിക്കുന്ന സ്ഥലത്തായിരുന്നു ജയന്റെ കുടുംബവീട്. സത്രം മാധവന്‍പിള്ളയുടെയും ഭാരതിയമ്മയുടെയും മകനായി 1939ല്‍ ജനനം. കൃഷ്ണന്‍ നായര്‍ എന്ന് യഥാര്‍ഥപേര്. സിനിമയ്‌ക്കായി ജയനെന്ന് പേരുമാറ്റിയത് നടന്‍ ജോസ് പ്രകാശാണ്. 15 വര്‍ഷം നേവിയില്‍ സേവനമനുഷ്ഠിച്ച ശേഷമാണ് സിനിമാരംഗത്തേക്ക് കടക്കുന്നത്.

തേവള്ളി ഓലയില്‍ സ്ഥാപിച്ചിരിക്കുന്ന ജയന്റെ പ്രതിമ

1974ല്‍ ശാപമോക്ഷം എന്ന ചിത്രത്തില്‍ അരങ്ങേറ്റം. ഒരുവര്‍ഷം ഇരുപത് ചിത്രങ്ങള്‍ വരെ അഭിനയിച്ചു. അന്നുവരെ കേട്ടതില്‍ നിന്നും ഭിന്നമായ ശബ്ദഗാംഭീര്യവും അഭിനയത്തിലെ വ്യത്യസ്തതയുമാണ് ലക്ഷക്കണക്കിന് പ്രേക്ഷകരെ ആകര്‍ഷിച്ചത്. നായകനടന്മാര്‍ പലരും അതിസാഹസികമായ രംഗങ്ങളില്‍ ഡ്യൂപ്പിനെ ഉപയോഗിക്കുമ്പോള്‍ അത്തരം സീനുകള്‍ ഭയരഹിതമായി ചെയ്യുന്നതായിരുന്നു ജയന്റെ പ്രത്യേകത.  

തമിഴ്‌നാട് ഷോളവാരത്ത് കോളിളക്കം എന്ന സിനിമയുടെ ക്ലൈമാക്‌സില്‍ ഹെലികോപ്റ്ററിലെ ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെയുണ്ടായ അപകടത്തിലാണ് ജയന്‍ മരിച്ചത്.

ജന്മസ്ഥലമായ ഓലയില്‍ ഭാഗത്ത് ജയന്റെ ഒരു പൂര്‍ണകായ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. ജന്മദിനത്തിലും ചരമദിനത്തിലും ആരാധകര്‍ അവിടെയെത്തി പുഷ്പാര്‍പ്പണം നടത്തുകയാണ് പതിവ്. ഈ വര്‍ഷം നവീകരിച്ച ജില്ലാ പഞ്ചായത്ത് ഐടി ഹാളിനും ജയന്റെ പേരു നല്‍കി.  നാളെ തട്ടാമല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജയന്‍ സ്മാരക സാംസ്‌കാരികവേദി ഓണ്‍ലൈനായി അനുസ്മരണവും നടന്‍ നെടുമുടി വേണുവിന് ജയന്‍ സ്മാരക അവാര്‍ഡുവിതരണവും സംഘടിപ്പിക്കുന്നുണ്ട്.

Tags: malayalam cinema
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൃഥ്വിരാജും മഞ്ജുവാര്യരും ഒന്നിക്കുന്ന ‘ഒടിയന്‍’ സംവിധാനം ചെയ്യാന്‍ രാഹുല്‍ സദാശിവന്‍; ഭ്രമയുഗം മാജിക് ആവര്‍ത്തിക്കുമോ?

Music

ശരത്തിന്റെ ആലാപനത്തോടെ ‘മഴവിൽക്കനവുകൾ’ തരംഗമാകുന്നു

Entertainment

പ്രകാശ് വര്‍മ്മ നായകനാവുന്ന രഞ്ജിത് സിനിമ ‘ലോ ആന്‍റ് ഓര്‍ഡര്‍’ ട്രെയിലര്‍ പുറത്ത്

Review

ഉര്‍വ്വശിയ്‌ക്ക് അടുത്ത ദേശീയ അവാര്‍ഡ് ലോഡിംഗ് എന്ന് സമൂഹമാധ്യമങ്ങള്‍…ആശ എന്ന സിനിമയില്‍ തകര്‍പ്പന്‍ പ്രകടനവുമായി ഉര്‍വ്വശി

Entertainment

എം.പത്മകുമാറിന്റെ നവരാത്രിയില്‍ അമല‍ പോള്‍ നായിക; രണ്ട് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം അമല പോള്‍ വീണ്ടും

പുതിയ വാര്‍ത്തകള്‍

‘ഇഡി വിരലടയാളം ബലം പ്രയോഗിച്ച് പതിപ്പിച്ചു, ക്രൂരമായി പെരുമാറി’ – ആരോപണങ്ങളുമായി ശശിധരൻ കർത്തയുടെ മൊഴി പിൻവലിക്കൽ സത്യവാങ്മൂലം

FIR മുതൽ പോസ്റ്റ്‌മോർട്ടം വരെ അട്ടിമറിക്കപ്പെട്ട പരുമല കേസ്, സംഘപരിവാർ പുലർത്തിയ സംയമനമാണ് ചെയ്തവന്റെ വീട്ടിൽ ചോരയും കണ്ണീരും വീഴ്‌ത്താഞ്ഞത്

കോക്രോച്ച് സമരം: ഉന്നതാധികാര അന്വേഷണ സമിതി പുനസംഘടിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

പിറന്നാള്‍ ദിനത്തില്‍ വെള്ളാപ്പള്ളി നടേശനും ഭാര്യ പ്രീതി നടേശനും ചേര്‍ന്ന് കേക്ക് മുറിക്കുന്നു

വെള്ളാപ്പള്ളി നടേശന്‍ നവതി നിറവില്‍

റിപ്പോർട്ടർ ടി.വി ആസ്ഥാനത്തെ എസ്.ഐ.ടി റെയ്ഡ് നിയപ്രകാരം; മാധ്യമ സ്വാതന്ത്ര്യത്തെപ്പറ്റി സിപിഎം പഠിപ്പിക്കേണ്ട: മന്ത്രി രമേശ് ചെന്നിത്തല

ബംഗാൾ വഴി അനധികൃതമായി കണ്ണൂരിലെത്തി ജോലിചെയ്യുന്ന നാല് ബംഗ്ലാദേശി യുവതികളെക്കൂടി പോലീസ് അറസ്റ്റുചെയ്തു

ഷഹ്‌സാദ് ഭട്ടി നെറ്റ്‌വര്‍ക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവിന് നാളെ തിരിതെളിയും

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.