Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മദ്യപിച്ച് മദോന്മത്തനായി ഗ്രീന്‍ റൂമില്‍ ബീനീഷ്; കൈകാര്യം ചെയത് കൊല്ലത്തെ എസ്എഫ്‌ഐ; രക്ഷക്കെത്തി എം. സ്വരാജ്

അതേ സമയം പിതാവിനെ പരിക്കില്ലാതെ രക്ഷിച്ച ഏകാംഗ കമ്മിഷന്‍ പിന്നീട് സംഘടനയുടെ സംസ്ഥാന സെക്രട്ടറിയായി. രാഷ്‌ട്രീയത്തില്‍ പടിപടിയായി ഉയര്‍ന്നു. സ്ഥനമാനങ്ങള്‍ ലഭിച്ചു. ആദര്‍ശധീരന്റെ കുപ്പായം തയ്‌പ്പിച്ചു. കൊള്ളാവുന്ന ഒരു മണ്ഡലത്തില്‍ കൊണ്ടു നിര്‍ത്തി എംഎല്‍എയുമാക്കിയെടുത്തു. ഇപ്പോള്‍ ടെലിവിഷന്‍ ചാനലുകളില്‍ മിന്നിത്തിളങ്ങുന്നു. ആളിനെ നിങ്ങളറിയും. എം. സ്വരാജ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2020, 06:12 pm IST
in Kerala

മക്കള്‍ ചെയ്ത തെറ്റിന് അച്ഛന്‍ എന്തു പിഴച്ചു എന്ന കാപ്സ്യൂളുമായി നടക്കുന്ന നേതാക്കളെ പഴയകഥകള്‍ ഓര്‍മിപ്പിച്ച് പഴയകാല പ്രവര്‍ത്തകന്‍. ബിനീഷ് കോടിയേരിക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ പൊതിരെ തല്ലുകിട്ടിയതും അതിനു പ്രതികാരം ചെയ്തതും എം. സ്വരാജ് രക്ഷകനായതും തുടങ്ങി സംഘടനയ്‌ക്കുള്ളിൽ മാത്രം അറിഞ്ഞിരുന്ന പ്രശ്‌നങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തിടുകയാണ്. എസ്.എന്‍ കോളജിലെ പഴയ സഖാവ് എഴുതുന്നതിങ്ങനെ

വര്‍ഷവും ആള്‍ക്കാരുടെ സ്ഥാനമാനങ്ങളും കൃത്യമായി ഓര്‍മ്മയില്ല. പക്ഷേ സംഭവം 2001-03 നു ഇടയ്‌ക്കാകണം. അന്ന് കൊല്ലത്ത് വെച്ചു നടക്കുന്ന യൂണിവേഴ്സിറ്റി യൂണിയന്‍ കലോത്സവം. രാത്രിയില്‍ നൃത്ത മത്സരങ്ങള്‍ നടക്കുന്ന ഗ്രീന്‍ റൂമിലേക്ക് മദ്യപിച്ച് മദോന്മത്തനായി ഒരു സംഘം ആള്‍ക്കാരുമായി ബിനീഷ് കോടിയേരി എത്തുന്നു. അന്ന് മാര്‍ ഇവാനിയോസില്‍ പഠിക്കുകയാണ് കോടിയേരി പുത്രന്‍. ഗ്രീന്‍ റൂമിലേക്ക് ഇരച്ചു കയറാന്‍ ശ്രമിച്ച ബിനീഷിനെയും സംഘത്തെയും ശാസ്താംകോട്ട ഡിബി കോളജിലെ മുന്‍ചെയര്‍മാനും അന്ന് എസ്.എഫ്ഐ സംസ്ഥാന ഭാരവാഹിയുമായ ജയലാല്‍ അനുനയത്തില്‍ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാന്‍ ശ്രമിച്ചു. എന്നാല്‍ അച്ഛന്റെ അധികാരഗര്‍വിന്റെ പുറത്തു ജീവിക്കുന്ന ബീനീഷ് ജയലാലിന്റെ കോളറിനു പിടിച്ചു തള്ളി.

അന്ന് എസ്.എന്‍ കോളജിലെ എസ്എഫ്ഐക്കാരുടെ സ്വന്തം ചേട്ടനായ ജയലാലിനെ കോളജിന്റെ മണ്ണില്‍ വെച്ചു കൈവെച്ചാല്‍ സഖാക്കള്‍ക്ക് ഇടനെഞ്ച് കലങ്ങും. എന്തായാലും ബിനീഷിനെയും കൂട്ടരെയും ചെറുതായൊന്നു കൈകാര്യം ചെയ്ത് വണ്ടിയില്‍ കയറ്റി സ്ഥലത്തു നിന്നു പറഞ്ഞു വിട്ടു എസ്എന്‍ കോളജ് സഖാക്കള്‍. ചെറിയ സംഭവം. എല്ലാവരും വിട്ടു കളഞ്ഞു.

എന്നാല്‍ പ്രതികാര ദാഹിയായ ബിനീഷ് കോടിയേരി മറന്നില്ല. ആ വര്‍ഷം യൂണിവേഴ്സിറ്റി യുണിയന്‍ വോട്ടെടുപ്പിനാണെന്നു തോന്നുന്നു, അതോ സെനറ്റിലേക്കോ. കൊല്ലത്തു നിന്നുള്ള സഖാക്കളുമായി വോട്ടു ചെയ്യാനെത്തിയ എസ്എഫ്ഐ സഖാക്കളെ എതിരേറ്റത് ബിനീഷിന്റെ നേതൃത്വത്തിലെ ഗുണ്ടാ സംഘമായിരുന്നു. മാര്‍ ഇവാനിയോസിലെ കുറേ സംഘാംഗങ്ങളും. ജയലാലിനടക്കം കൊല്ലം സഖാക്കള്‍ക്ക് പൊതിരെ കിട്ടി.

അന്ന് എസ്എഫ്ഐയുടെ സംസ്ഥാന ചുമതലക്കാരനായിരുന്നു മകന്റെ അച്ഛന്‍ കോടിയേരി ബാലകൃഷ്ണന്‍. സംഭവത്തെക്കുറിച്ച് ജയലാല്‍ പരാതി നല്‍കിയത് ഈ പിതാവിന്. ജില്ലാ സമ്മേളനത്തിലടക്കം പ്രശ്നമായതോടെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഏകാംഗ കമ്മിഷനെ വയ്‌ക്കാന്‍ പിതാവ് തീരുമാനിച്ചു. സാധാരണ ഏകാംഗ കമ്മിഷന്‍ ഇത്തരം കാര്യങ്ങളില്‍ പതിവില്ല. അന്ന് ഏകാംഗ കമ്മിഷനായി നിയോഗിച്ചത് എസ്.എഫ്ഐയുടെ മറ്റൊരു സംസ്ഥാന ജോയിന്റ് സെക്രട്ടറിയെ. എന്തായാലും റിപ്പോര്‍ട്ട് വന്നു. മാര്‍ ഇവാനിയോസ് കോളജിലെ യൂണിറ്റ് കമ്മിറ്റി പിരിച്ചു വിട്ടു പ്രശ്നമൊതുക്കി. ബിനീഷിന് ഒരു ഒത്തുതീര്‍പ്പു സസ്പെന്‍ഷന്‍ കിട്ടിയോ എന്നുറപ്പില്ല.

എന്തായാലും എസ്എഫ്ഐയുടെ സംസ്ഥാന സെക്രട്ടറിയാകും എന്നേറെക്കുറെ എല്ലാവര്‍ക്കും പ്രതീക്ഷയുണ്ടായിരുന്ന ജയലാല്‍ പിന്നീടൊരിക്കലും സംഘടനയിലെ മികച്ച സ്ഥാനങ്ങളിലേക്കു പരിഗണിക്കപ്പെട്ടില്ല. ഒരുപക്ഷേ വിവരമുള്ള എസ്എഫ്ഐക്കാരുടെ വംശനാശം വന്ന സംഘത്തിലെ അവസാനത്തെ ആളായിരുന്നു. കോട്ടയം സമ്മേളനത്തില്‍ വിഎസ് പക്ഷക്കാരന്‍ എന്ന പേരില്‍ സംഘടനയില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. നാട്ടില്‍ ലോക്കല്‍ കമ്മിറ്റിക്കപ്പുറത്തേക്കു വളര്‍ത്തിയില്ല. മൈനാഗപ്പള്ളി പഞ്ചായത്തംഗമായി തിരഞ്ഞെടുക്കപ്പെട്ടു എന്നതായിരുന്നു ഏറ്റവും വലിയ പാര്‍ലമെന്റി കാര്യനേട്ടം.

അതേ സമയം പിതാവിനെ പരിക്കില്ലാതെ രക്ഷിച്ച ഏകാംഗ കമ്മിഷന്‍ പിന്നീട് സംഘടനയുടെ സംസ്ഥാന സെക്രട്ടറിയായി. രാഷ്‌ട്രീയത്തില്‍ പടിപടിയായി ഉയര്‍ന്നു. സ്ഥനമാനങ്ങള്‍ ലഭിച്ചു. ആദര്‍ശധീരന്റെ കുപ്പായം തയ്‌പ്പിച്ചു. കൊള്ളാവുന്ന ഒരു മണ്ഡലത്തില്‍ കൊണ്ടു നിര്‍ത്തി എംഎല്‍എയുമാക്കിയെടുത്തു. ഇപ്പോള്‍ ടെലിവിഷന്‍ ചാനലുകളില്‍ മിന്നിത്തിളങ്ങുന്നു. ആളിനെ നിങ്ങളറിയും. എം. സ്വരാജ്.

അപ്പോള്‍ പിതാവ് മകനെ വളര്‍ത്തിയിട്ടേയില്ല. അദ്ദേഹം തുടര്‍ന്നും സംസ്ഥാന സെക്രട്ടറിയായി തുടരും. ബിനീഷ് കോടിയേരിക്കു വേണ്ടി പാര്‍ട്ടി രംഗത്തിറങ്ങില്ല. പക്ഷേ ഇഡിക്കെതിരെ സമരം തുടരും. എല്ലാം ജനകീയ ജനാധിപത്യ വിപ്ളവത്തിനു വേണ്ടിയാണല്ലോ എന്നോര്‍ക്കുമ്പോഴാ ആകെ ഒരു സമാധാനം!

Tags: SFIബിനീഷ് കോടിയേരികോടിയേരി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

വിജ്ഞാന വിലക്കുകളുടെ നവലോകം

Kerala

പൊലീസുകാര്‍ക്കെതിരെ കൊലവിളി : എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala

നിങ്ങൾക്ക് ഇടതു സർക്കാർ തന്ന സംരക്ഷണം ഇല്ലാതായി ; പൊലീസുകാർ തല്ലിയാൽ തിരിച്ചു തല്ലുമെന്ന് എസ് എഫ് ഐ നേതാവ് പി എസ് സഞ്ജീവ്

Entertainment

മോഹൻലാൽ അന്ന് എസ് എഫ് ഐ,ശാഖയിൽ ശിക്ഷക് മുഖ്യ ശിക്ഷക് ആയിരുന്ന സന്തോഷ്: ,ക്യാമ്പസിലെ കുട്ടി ഹീറോ ഇനി ഓർമ്മ.

ഫയല്‍ ചിത്രം
Editorial

കാലടി സര്‍വകലാശാലയിലെ ഇടതുപക്ഷ ഫാസിസം

പുതിയ വാര്‍ത്തകള്‍

കൊണാര്‍ക്ക്: കല്ലില്‍ വിരിഞ്ഞ കാലത്തിന്റെ വിസ്മയം

ലോകകപ്പ് സാമ്പത്തിക ഉത്തേജനമായി മാറുമെന്ന് റിപ്പോര്‍ട്ട്

റൈഫിള്‍ ഷൂട്ടിങ് ലോകകപ്പ്: മനു ഭാക്കര്‍ മൂന്ന് ഇനങ്ങളില്‍

ഐപിഎല്‍: ഇനി പ്ലേ ഓഫ് പൂരം

ജൂനിയര്‍ നാഷണല്‍ ബാസ്‌കറ്റ് ബോളില്‍ വനിതാ വിഭാഗം പോരാട്ടത്തില്‍ രാജസ്ഥാനെതിരായ മത്സരത്തില്‍ കേരളത്തിനായി ക്ലൗഡിയ സ്‌കോര്‍ ചെയ്യുന്നു

ജൂനിയര്‍ നാഷണല്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്: കേരള വനിതകള്‍ക്ക് രണ്ടാം ജയം

ജര്‍മന്‍ കപ്പ് കിരീടവുമായി ബയേണ്‍ താരം ഹാരി കെയ്ന്‍ സഹതാരങ്ങള്‍ക്കൊപ്പം

ഹാരി കെയ്ന്‍ ഹാട്രിക്കില്‍ ബയേണിന് കിരീടം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ലിവര്‍ അഞ്ചാം സ്ഥാനക്കാരായി

ജോഫ്ര ആര്‍ച്ചര്‍(രണ്ടാമത്) സഹതാരങ്ങള്‍ക്കൊപ്പം വിക്കറ്റ് നേട്ടം ആഘോഷിക്കുന്നു

ആര്‍ച്ചര്‍ രാജസ്ഥാന് പ്ലേ ഓഫ് സമ്മാനിച്ചു; നിര്‍ണായക മത്സരത്തില്‍ മുംബൈയെ 30 റണ്‍സിന് തോല്‍പ്പിച്ചു

കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി’​ക്കെ​തി​രെ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യപ്പെട്ട് സു​പ്രീം​കോ​ട​തി​യി​ൽ ഹർ​ജി

പാളയം മാര്‍ക്കറ്റിലെ കെട്ടിടങ്ങളുടെ കോണിയ്‌ക്കടുത്ത് നിര്‍മ്മിച്ച അനധികൃത നിര്‍മ്മിതികള്‍ പൊളിച്ചുമാറ്റി തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.