Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശക്തിയാര്‍ജിച്ച് എന്‍ഡിഎ; ലീഗിന്റെ കോട്ടയില്‍ വിള്ളല്‍ വീഴും

പരമ്പരാഗത മുസ്ലിം ലീഗ് അണികള്‍ പോലും മാറിച്ചിന്തിച്ച് തുടങ്ങിയത് നേതൃത്വത്തെ വിഷമിപ്പിക്കുന്നു. കേന്ദ്ര സര്‍ക്കാരിനെതിരെ നിരന്തരം ആരോപണങ്ങളുന്നയിക്കുകയും എന്നാല്‍, പിണറായി സര്‍ക്കാരിന്റെ അഴിമതിക്കെതിരെ മൗനം പാലിക്കുകയും ചെയ്യുന്ന ലീഗ് നേതൃത്വത്തിന്റെ നിലപാട് സാധാരണക്കാരായ പ്രവര്‍ത്തകരെ ആശയക്കുഴപ്പത്തിലാക്കി. എസ്ഡിപിഐയേയും വെല്‍ഫെയര്‍ പാര്‍ട്ടിയേയും കൂട്ടുപിടിച്ച് നിലവിലുള്ള അധികാര സ്ഥാനങ്ങള്‍ നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് നേതൃത്വം.

സരുണ്‍ പുല്‍പള്ളിbyസരുണ്‍ പുല്‍പള്ളി
Nov 8, 2020, 02:25 pm IST
inKerala

മലപ്പുറം: ഇടതു-വലത് മുന്നണികളെ വളരെയധികം പിന്നിലാക്കി മലപ്പുറം ജില്ലയില്‍ തെരഞ്ഞെടുപ്പ് പ്രചരണം സജീവമാക്കി എന്‍ഡിഎ. മലപ്പുറത്തെ ‘ദേശീയ പാര്‍ട്ടിയായ’ മുസ്ലിം ലീഗിന് ഇത്തവണ കാര്യങ്ങളത്ര ശുഭകരമല്ല. യുഡിഎഫിലെ കെട്ടുറപ്പില്ലായ്‌മയും എം.സി. കമറുദ്ദീനും കെ.എം. ഷാജിയും അടക്കമുള്ളവര്‍ ചെയ്ത തട്ടിപ്പുകളും തെരഞ്ഞെടുപ്പ് പ്രചാരണത്തെ സാരമായി ബാധിച്ചു.

പരമ്പരാഗത മുസ്ലിം ലീഗ് അണികള്‍ പോലും മാറിച്ചിന്തിച്ച് തുടങ്ങിയത് നേതൃത്വത്തെ വിഷമിപ്പിക്കുന്നു. കേന്ദ്ര സര്‍ക്കാരിനെതിരെ നിരന്തരം ആരോപണങ്ങളുന്നയിക്കുകയും എന്നാല്‍, പിണറായി സര്‍ക്കാരിന്റെ അഴിമതിക്കെതിരെ മൗനം പാലിക്കുകയും ചെയ്യുന്ന ലീഗ് നേതൃത്വത്തിന്റെ നിലപാട് സാധാരണക്കാരായ പ്രവര്‍ത്തകരെ ആശയക്കുഴപ്പത്തിലാക്കി. എസ്ഡിപിഐയേയും വെല്‍ഫെയര്‍ പാര്‍ട്ടിയേയും കൂട്ടുപിടിച്ച് നിലവിലുള്ള അധികാര സ്ഥാനങ്ങള്‍ നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് നേതൃത്വം.

സിപിഎം നേതൃത്വം നല്‍കുന്ന ഇടത് മുന്നണിക്ക് ജനങ്ങളോട് വോട്ട് ചോദിക്കാനാകാത്ത സ്ഥിതി വിശേഷമാണുള്ളത്. സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങളായി ഒന്നും പ്രചാരണത്തിന് ഉപയോഗിക്കാനില്ലാതെ വിഷമിക്കുകയാണ് പ്രാദേശിക നേതൃത്വം. പതിവുപോലെ അവിശുദ്ധ കൂട്ടുകെട്ടുകള്‍ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് ഇടത് മുന്നണി.

ജില്ലാ പഞ്ചായത്തിന് പുറമേ 94 പഞ്ചായത്ത്, 15 ബ്ലോക്ക് പഞ്ചായത്ത്, 12 നഗരസഭകള്‍ എന്നിവ ഉള്‍പ്പെടുന്ന മലപ്പുറത്ത് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിയുടെ പ്രചാരണം രണ്ടാംഘട്ടം പിന്നിട്ടു കഴിഞ്ഞു. ഇത്തവണ മുഴുവന്‍ സീറ്റുകളിലും മത്സരിക്കാനാണ് എന്‍ഡിഎയുടെ തീരുമാനം. നിലവില്‍ ജില്ലാ പഞ്ചായത്തും 11 നഗരസഭയും 14 ബ്ലോക്ക് പഞ്ചായത്തും ഭരിക്കുന്നത് യുഡിഎഫാണ്. ബാക്കി എല്‍ഡിഎഫും. ഗ്രാമപഞ്ചായത്തുകളില്‍ പകുതിയിലേറെയും യുഡിഎഫിന്റേതാണ് നിലവില്‍.

താനൂര്‍ നഗരസഭയില്‍ മുഖ്യപ്രതിപക്ഷം ബിജെപിയാണ്. പത്ത് കൗണ്‍സിലര്‍മാരാണ് ബിജെപിക്കുള്ളത്. ജില്ലയില്‍ 94 പഞ്ചായത്തുകളിലായി 1778 വാര്‍ഡുകള്‍ ആണുള്ളത്. 12 നഗരസഭകളില്‍ 479 വാര്‍ഡുകളും. സ്ത്രീ വോട്ടര്‍മാരാണ് ജില്ലയില്‍ കൂടുതല്‍. ലോക്ഡൗണ്‍ കാരണം വിദേശയാത്ര മുടങ്ങിയ പ്രവാസികള്‍ക്കും ഇത്തവണ വോട്ട് ചെയ്യാന്‍ അവസരമുണ്ടാകും.

Tags: NDAMuslim Leagueതദ്ദേശഭരണ തെരഞ്ഞെടുപ്പ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉപനേതൃസ്ഥാനം: നാണം കെട്ട് സിപിഐ; കൊടുക്കില്ലെന്ന് സിപിഎം; പ്രലോഭനവുമായി ലീഗ്

Kerala

ജില്ലാ വിഭജനം: സതീശന്റെ പ്രഖ്യാപനം ലീഗിന് വേണ്ടി; മലപ്പുറത്തിന് വേണ്ടി മൂവാറ്റുപുഴയെ മറയാക്കുന്നു

Kerala

ഷംസീറിന് മുസ്ലീം ലീഗിന്റെ മനസാണെന്ന വെളളാപ്പളളിയുടെ നിലപാടിനെ തളളി പിണറായിയും ഗോവിന്ദനും

India

തമിഴ്നാട് രാഷ്‌ട്രീയത്തിൽ വൻ ട്വിസ്റ്റ്! ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം

India

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.