Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊവിഡിനിടെ എക്‌സൈസ് പിടിച്ചത് 990 ലിറ്റര്‍ വ്യാജമദ്യം; 14 ജില്ലകളിലുമായി രജിസ്റ്റര്‍ ചെയ്തത് 9,396 കേസുകള്‍

കോവിഡ് കേരളത്തിന്റെ പടിവാതിലില്‍ എത്തിയത് മാര്‍ച്ച് മാസം രണ്ടാംവാരം. ലോക്ഡൗണ്‍ പ്രഖ്യാപനമുണ്ടായ മാര്‍ച്ച് അവസാന ആഴ്ച മുതല്‍ മേയ് 28 വരെ സംസ്ഥാനത്ത് ബാറുകളും മദ്യഷോപ്പുകളും സമ്പൂര്‍ണമായി അടച്ചിട്ടിരുന്നു. ഇതോടെ ഓണക്കാലം ലക്ഷ്യംവച്ചുള്ള വ്യാജവാറ്റ് സംസ്ഥാനത്ത് സജീവമായി. ഗ്രാമീണമേഖലകളില്‍ വ്യാപകമായി വ്യാജവാറ്റുസംഘങ്ങള്‍ തലപൊക്കി. ഇതോടെയാണ് എക്‌സൈസ് റെയ്ഡുകളും സജീവമായത്. ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെ എല്ലാ ജില്ലയിലും എക്‌സൈസ് പതിവു പരിശോധന ശക്തമാക്കി. വനമേഖലകളില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ നിരവധി വാറ്റുകാരാണ് കുടുങ്ങിയത്.

എ. ശ്രീകാന്ത് by എ. ശ്രീകാന്ത്
Nov 6, 2020, 05:50 pm IST
in Kerala

കൊല്ലം: കോവിഡ് കാലത്ത് എക്‌സൈസ് നടത്തിയ 68,434 റെയ്ഡുകളിലായി സംസ്ഥാനത്ത് പിടികൂടിയത് 990 ലിറ്റര്‍ വ്യാജമദ്യം. 14 ജില്ലകളിലുമായി രജിസ്റ്റര്‍ ചെയ്തത് 9,396 കേസുകള്‍.  

കോവിഡ് കേരളത്തിന്റെ പടിവാതിലില്‍ എത്തിയത് മാര്‍ച്ച് മാസം രണ്ടാംവാരം. ലോക്ഡൗണ്‍ പ്രഖ്യാപനമുണ്ടായ മാര്‍ച്ച് അവസാന ആഴ്ച മുതല്‍ മേയ് 28 വരെ സംസ്ഥാനത്ത് ബാറുകളും മദ്യഷോപ്പുകളും സമ്പൂര്‍ണമായി അടച്ചിട്ടിരുന്നു. ഇതോടെ ഓണക്കാലം ലക്ഷ്യംവച്ചുള്ള വ്യാജവാറ്റ് സംസ്ഥാനത്ത് സജീവമായി. ഗ്രാമീണമേഖലകളില്‍ വ്യാപകമായി വ്യാജവാറ്റുസംഘങ്ങള്‍ തലപൊക്കി. ഇതോടെയാണ് എക്‌സൈസ് റെയ്ഡുകളും സജീവമായത്. ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെ എല്ലാ ജില്ലയിലും എക്‌സൈസ് പതിവു പരിശോധന ശക്തമാക്കി. വനമേഖലകളില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ നിരവധി വാറ്റുകാരാണ് കുടുങ്ങിയത്.  

ആറുമാസത്തില്‍ ഏറ്റവും കൂടുതല്‍ റെയ്ഡ് നടത്തിയത് എറണാകുളം ജില്ലയിലാണ്. 6,727 എണ്ണം. ജില്ലയില്‍ നിന്നും 303 ലിറ്റര്‍ ചാരായവും 39 ലിറ്റര്‍ വ്യാജമദ്യവും 17,106 ലിറ്റര്‍ കോടയും പിടികൂടി. 611 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. രണ്ടാമത്തെ ജില്ല തൃശൂര്‍, 6,351 എണ്ണം. 376 ലിറ്റര്‍ ചാരായവും 36 ലിറ്റര്‍ വ്യാജമദ്യവും 34,058 ലിറ്റര്‍ കോടയും പിടികൂടി. കോടശേഖരം പിടികൂടിയതില്‍ ഏറ്റവും മുന്നില്‍ പാലക്കാടാണ് 64,414 ലിറ്റര്‍. തൊട്ടുപിന്നില്‍ കണ്ണൂര്‍, 50,257. 1052 അബ്കാരി കേസുകളുമായി പാലക്കാടാണ് മുന്നില്‍.

സര്‍ക്കാരിന്റെ മദ്യവില്‍പ്പനശാലകളായ ബിവറേജസ് ഔട്ട്‌ലറ്റുകള്‍ ലോക്ഡൗണ്‍ പൂര്‍ത്തിയായശേഷം ജൂണില്‍ തുടങ്ങിയെങ്കിലും ആളുകളെ നിയന്ത്രിക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. ബെവ് ക്യു ആപ്പ് വഴി മാത്രമാണ് മദ്യം ആവശ്യക്കാര്‍ക്ക് കൈമാറിയിരുന്നത്. 45 ലക്ഷം ടോക്കണുകളാണ് മദ്യപര്‍ക്കായി മൂന്നാഴ്ച കൊണ്ട് വിറ്റഴിച്ചത്. ഇതില്‍ 13 ലക്ഷവും ബെവ്‌കോയ്‌ക്കുള്ളതായിരുന്നു.  

ഇതേ സമ്പ്രദായത്തില്‍ ബാറുകളില്‍നിന്നും മദ്യം ലഭ്യമാക്കി. ബെവ് ക്യൂ ആപ്പ് നിലവില്‍ വന്ന് ഒറ്റമാസത്തില്‍ സര്‍ക്കാരിന് ലഭിച്ച വരുമാനം 750 കോടി രൂപയാണ്. ഇതില്‍ 250 കോടി രൂപ ബെവ്‌കോ വഴിയും 500 കോടി രൂപ ബാറുകളിലൂടെയും കെടിഡിസി പാര്‍ലറുകളിലൂടെയും കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളിലൂടെയും.

Tags: liquorഎക്‌സൈസ്covid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊല്ലത്ത് മദ്യപിക്കാന്‍ എത്തിയവര്‍ ബാര്‍ അടിച്ചുതകര്‍ത്തു

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

Kerala

വിദ്യാർത്ഥിയുടെ ബാഗിൽ വാറ്റുചാരായം കണ്ടെത്തിയ സംഭവത്തിൽ പോലീസിന് വീഴ്ച; പ്രതിയായ രണ്ടാനച്ഛൻ വിദേശത്ത് കടന്നു

Kerala

മദ്യം വാങ്ങാന്‍ 23 വയസാകണമെന്ന നിബന്ധന കര്‍ശനമാക്കാന്‍ നീക്കം

പുതിയ വാര്‍ത്തകള്‍

കിടപ്പുമുറിയിൽ വെട്ടേറ്റ് ചോര വാർന്ന് മരിച്ച നിലയിൽ യുവാവ്; മുറി പുറത്തുനിന്നും പൂട്ടിയ നിലയിൽ, പിന്നിൽ ലഹരി സംഘങ്ങളാവാമെന്ന് കുടുംബം

ഇന്നും കുടയെടുത്തോളൂ…. മഴയ്‌ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

റദ്ദ് ചെയ്ത അനുകൂല്യങ്ങള്‍ വിതരണം ചെയ്യണം: കെഎസ്ടി എംപ്ലോയീസ് സംഘ്

മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ അന്തരിച്ചു

ദേശീയ സേവാഭാരതി സുകൃതസംഗമം ഇന്ന്; സംസ്ഥാനത്ത് ആദ്യമായി ആയിരത്തിലധികം പാലിയേറ്റീവ് സന്നദ്ധസേവകര്‍ ഒരേ വേദിയില്‍

കേരളത്തിന് റെയില്‍വേയുടെ വന്‍ സമ്മാനം; രണ്ട് ട്രെയിനുകള്‍ക്ക് കൂടി എല്‍എച്ച്ബി കോച്ചുകള്‍

പ്രതിസന്ധിയില്‍ ചൈന; കുതിപ്പില്‍ ഭാരതം: ലോകവേദികളില്‍ തിളങ്ങി മോദി, പുറത്തിറങ്ങാതെ ഷി

ഭക്ഷ്യസുരക്ഷയില്‍ നിന്ന് പോഷകസമൃദ്ധി; ബ്രിക്‌സിന്റെ നവ നയതന്ത്രം

സ്‌നേഹ ചുംബനം... പുരസ്‌കാര വിവരം അറിഞ്ഞ് വൈക്കം വിജയലക്ഷ്മിക്ക് മധുരം നല്‍കി ചുംബിക്കുന്ന അച്ഛന്‍ മുരളിയും അമ്മ വിമലയും

തിരിതെളിയിച്ചു വരുമ്പോള്‍ ‘നാദബ്രഹ്‌മ’ത്തിലേക്ക് ദേശീയ പുരസ്‌കാരം; വൈക്കം വിജയലക്ഷ്മിയുടെ നേട്ടം കടുത്ത മത്സരം നേരിട്ട്

നാലു രാജകീയ വിവാഹങ്ങള്‍

ചിത്രരാമായണം-3: സീതാസ്വയംവരവും പരശുരാമാഗമനവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.